Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണമയം ലാവണ്യഗീതം

സാരഥികളുടെ സന്ദേശം 40

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Oct 28, 2020, 03:45 pm IST
in Samskriti

കൃഷ്ണമയമായ കാവ്യജീവിതത്തിന്റെ മധുരോദാര സങ്കീര്‍ത്തനമായിരുന്നു ചണ്ഡിദാസ്. മധ്യകാലഘട്ടം വിരുന്നൂട്ടിയ വൈഷ്ണവ വിഭൂതിയുടെ പ്രസാദമാണ് ഈ യോഗാത്മക പ്രതിഭയിലൂടെ ബംഗാളി ജനത ഏറ്റുവാങ്ങിയത്. കൃഷ്ണ കീര്‍ത്തനത്തിന്റെ വേണുരാഗം കാലത്തിന്റെ സംഗീതികയായി മാറി.  

ചൈതന്യ മഹാപ്രഭുവിന്റെ സംവേദനത്വത്തില്‍ രത്‌നത്തിളക്കം സൃഷ്ടിച്ച ചണ്ഡിദാസ്, ചൈതന്യയുടെ മുന്‍ഗാമിയായെന്നും അതല്ല സമകാലികനാണെന്നും വാദമുണ്ട്. 14 ാം നൂറ്റാണ്ടാണ് ജീവിതകാലമെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു. ജയദേവ ഗീതകങ്ങളും വിദ്യാപതിയുടെ അക്ഷരനക്ഷത്രങ്ങളും ചൈതന്യസ്വാമിയുടെ ഭക്തിഭാവമണ്ഡലത്തെ പ്രചോദിപ്പിച്ചിരുന്നെങ്കിലും ചണ്ഡിദാസിന്റെ അതീത സൃഷ്ടികളില്‍ സ്വാമികള്‍ സ്വാംശീകരിച്ചുണര്‍ത്തിയ അടയാളമുദ്രയും അംഗീകാരവുമുണ്ട്. വിസ്മൃതിയില്‍ അകപ്പെട്ടു പോകാതെ ചണ്ഡിദാസിനെ അനശ്വരമാക്കിയത് ചൈതന്യ മഹാപ്രഭുവിന്റെ ഭാവാത്മകമായ സംരക്ഷണ സാധ്യതയാണ്.  

പാവനചരിതയായ ഗംഗാനദീതീരത്തെ രാംകലിയില്‍ രാധാഗ്രാമത്തിലാണ് ചണ്ഡിദാസ് ജന്മമെടുക്കുന്നത്. കൃഷ്ണമയയമായ ഗ്രാമീണാന്തരീക്ഷത്തില്‍ കലാജീവന കൗതുകങ്ങളെല്ലാം കൃഷ്ണജീവിതത്തിന്റെ പുണ്യാവബോധത്തിലായിരുന്നു. നാടകവും സംഗീതവും പാവക്കൂത്തും കൃഷ്ണലീലകളായി ക്ഷേത്രാഘോഷങ്ങളും പൊതുവിടങ്ങളും ഏറ്റുവാങ്ങി. ഉണ്ണിക്കണ്ണന്‍ മുതല്‍ യോഗേശ്വര കൃഷ്ണന്‍ വരെയുള്ള ഭഗവദ് കഥയിലെ തേജോമയമായ ലീലാരംഗങ്ങള്‍ ചുമര്‍ചിത്രങ്ങളില്‍ സംഗീതനടനങ്ങളായി. ഇവയില്‍ നിന്നും ഉണര്‍ന്നൊഴുകിയ അനുഭൂതികണങ്ങള്‍ ബാലനായ ചണ്ഡിദാസിന്റെ മനവും മിഴിയും കവിഹൃദയവും കവര്‍ന്നു.  

കാലം മുന്നോട്ടൊഴുകിയപ്പോഴാണ് കീര്‍ത്തനങ്ങളും സംഗീതികകളും ഭാവഗീതികളും യോഗാത്മകമായ സൃഷ്ടികളും നാടകങ്ങളുമെല്ലാം ചണ്ഡിദാസിന്റെ പ്രതിഭാ വിപഞ്ചികയില്‍ ഭാവരാഗതാളമായത്. ഗായകനും അഭിനേതാവുമായി ആയിരമായിരം അരങ്ങുകളില്‍ ചണ്ഡിദാസ് തിളങ്ങി. ആ സുന്ദരരൂപവും കൃഷ്ണമയമായ ഉള്ളറിവുകളും ആരാധക മനസ്സില്‍ വിസ്മയമായി. ചണ്ഡിദാസിന്റെ കലാതരംഗങ്ങള്‍ സമൂഹത്തിന്റെ ബോധാബോധങ്ങളില്‍ ആതിര നിലാവു പടര്‍ത്തി. പ്രേമഭക്തിയുടെയും കാരുണ്യത്തിന്റെയും ഒരല ആ സൃഷ്ടികളില്‍ മന്ദാരസ്‌മേരം വിടര്‍ത്തി. മനുഷ്യനും സമുദായവും പുതുചിന്തയുടെ ഊര്‍ജിതാശയങ്ങള്‍ ഉള്‍ക്കൊള്ളുകയായിരുന്നു. പ്രണയചാപല്യങ്ങളുടെ പേരില്‍ കാമിനിയോടൊപ്പം ചണ്ഡിദാസിന് സ്വന്തം ഗ്രാമം വിട്ടുപോകേണ്ടി വന്ന കഥ ഐതിഹ്യ രൂപത്തില്‍ ച്രചരിച്ചിട്ടുണ്ട്.  

രാധാകൃഷ്ണ പ്രണയത്തിന്റ തരളമധുരാനുഭൂതി പകരുന്ന രചനകള്‍ക്കൊപ്പം ജാതിചിന്തയ്‌ക്ക് അതീതമായ മാനവമൂല്യങ്ങളെ പ്രകീര്‍ത്തിക്കുന്ന ചണ്ഡിദാസിന്റെ എഴുത്തുകള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും ആദര്‍ശത്തിന്റെയും വിജയപതാകയേന്തുകയായിരുന്നു. ഭാവഗായകന്റെ അതുല്യമായ ആത്മപീഠം നേടിയെടുത്ത ആ വിശ്രുതപ്രതിഭ ഇന്നും ബംഗാളിന്റെ ആത്മസ്പന്ദമായി വേണുനാദം മുഴക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.