Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം കാരണം ജില്ലയില്‍ പണിതീരാതെ 3000 വീടുകള്‍

...സിമന്റ് അടക്കമുള്ള നിര്‍മാണസാമഗ്രികളുടെ വിലവര്‍ധനവോടെ പ്രതീക്ഷകളെല്ലാം താളം തെറ്റി. 18 ലക്ഷം രൂപ ലോണെടുത്താണ് ആരംഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയും ആറുലക്ഷം രൂപ കൂടി സംഘടിപ്പിക്കണം. എന്തൊരു ഗതികേടാണിത്...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 03:00 pm IST
in Kollam
അഞ്ചാലുംമൂട് ഡിവിഷനില്‍പ്പെട്ട കുപ്പണ കലുങ്ങ് മുഖം പാലം നിര്‍മാണ

അഞ്ചാലുംമൂട് ഡിവിഷനില്‍പ്പെട്ട കുപ്പണ കലുങ്ങ് മുഖം പാലം നിര്‍മാണ

കൊല്ലം: ‘….സിമന്റ് അടക്കമുള്ള നിര്‍മാണസാമഗ്രികളുടെ വിലവര്‍ധനവോടെ പ്രതീക്ഷകളെല്ലാം താളം തെറ്റി. 18 ലക്ഷം രൂപ ലോണെടുത്താണ് ആരംഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയും ആറുലക്ഷം രൂപ കൂടി സംഘടിപ്പിക്കണം. എന്തൊരു ഗതികേടാണിത്….’

വീട് നിര്‍മാണം അനിശ്ചിതത്വത്തിലായ കണ്ണനല്ലൂര്‍ സ്വദേശിയുടെ വാക്കുകളാണിത്. ജില്ലയില്‍ ഇത്തരത്തില്‍ പണിതീരാതെ കിടക്കുന്നത് ഏകദേശം മൂവായിരം വീടുകളാണ്. ഇതില്‍ ഭൂരിഭാഗവും കിഴക്കന്‍മേഖലയിലാണ്. ആയൂര്‍, അഞ്ചല്‍, കുളത്തൂപ്പുഴ, പത്തനാപുരം, പുനലൂര്‍, കടയ്‌ക്കല്‍ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം വീടുകളുടെ നിര്‍മാണം പാതിവഴിയിലാണ്.

നിര്‍മാണത്തിനുള്ള തുക അധികരിച്ച് പുതിയ എസ്റ്റിമേറ്റ് നല്‍കുന്നതോടെ കരാറുകാരനുമായി വഴക്കടിക്കുകയാണ് മിക്കവരും. തങ്ങളുടെ നിയന്ത്രണത്തിലല്ല നിര്‍മാണസാമഗ്രികളുടെ വിലയെന്ന് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടിലാണ് കരാറുകാര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ അനുഭവിക്കുന്ന വിവിധ പ്രയാസങ്ങള്‍ തരണം ചെയ്യുന്നതിനിടയിലാണ് കരാറുകാര്‍ക്കും വീടുവയ്‌ക്കുന്നവര്‍ക്കും മുന്നില്‍ ഇടിത്തീപോലെ സിമന്റ് വിലവര്‍ധന വന്നുപതിച്ചത്.

രണ്ടുമാസത്തിനിടയില്‍ സിമന്റ് വിലയില്‍ 25 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇതോടെ അനുബന്ധനിര്‍മാണ വസ്തുക്കളായ സിമന്റ് കട്ടയ്‌ക്ക് 37 രൂപയായി. എം സാന്റ് വില 30 ശതമാനമാണ് കൂടിയത്. ക്രഷറുകള്‍ക്ക് തോന്നുംപടിയാണ് ആഴ്ചതോറും വില കൂട്ടുന്നത്. മെറ്റലിനും പാറയ്‌ക്കും ക്രമാതീതമായി വില ഉയരുകയാണ്. ഇതിന് പരിഹാരം കാണേണ്ട ജില്ലാ ഭരണകൂടം പരാതികള്‍ക്ക് മുന്നില്‍ മുഖം തിരിക്കുകയാണെന്ന് കരാറുകാരുടെ സംഘടനകള്‍ ആരോപിക്കുന്നു.

ഇതരസംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തുന്നതില്‍ തടസം

കോവിഡ് ഭീതി ജനങ്ങളില്‍ വ്യാപകമായ സാഹചര്യത്തില്‍ ഇതരസംസ്ഥാനതൊഴിലാളികളെ കൂടുതലായി എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കരാറുകാര്‍.

നാട്ടില്‍നിന്നും തിരിച്ചെത്താന്‍ തയ്യാറായി നിരവധിപേര്‍ വിളിക്കുന്നുണ്ട്. പക്ഷേ അവര്‍ക്കാവശ്യമായ താമസസൗകര്യം ഒരുക്കി നല്‍കുന്നതിന് പഴയതുപോലെ സാധിക്കില്ല. പ്രദേശവാസികളെല്ലാം കോവിഡ് ഭയത്താല്‍ അവരെ താമസിപ്പിക്കാന്‍ തടസവാദങ്ങളുയര്‍ത്തുകയാണ്. കൂടാതെ പോലീസും ആരോഗ്യവകുപ്പും പലപ്പോഴും കര്‍ശനനിലപാടുമായി ബുദ്ധിമുട്ടിക്കുന്നു. 40 ശതമാനം പേരാണ് നിര്‍മാണമേഖലയില്‍ ഇപ്പോഴുള്ള ഇതരസംസ്ഥാനക്കാര്‍. ബാക്കി വരുന്ന 60 ശതമാനം പണിക്കാരെയും മലയാളികളില്‍ നിന്നും കണ്ടെത്തുകയാണ്.

പക്ഷേ ഇതരസംസ്ഥാനക്കാരെ അപേക്ഷിച്ച് കൂടുതല്‍ സമയം ജോലി ചെയ്യാന്‍ മലയാളികളെ കിട്ടാത്ത സാഹചര്യവുമുണ്ട്.

Tags: houseconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.