Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഷ്ടപരിഹാരം നല്‍കാതെ ഗ്യാപ്പ് റോഡില്‍ നിര്‍മ്മാണം തുടങ്ങാന്‍ നീക്കം

സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് നിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കം നടക്കുന്നത്. ആഗസ്റ്റിലെ മഴയില്‍ ലോക്ഹാര്‍ട്ട് ഗ്യാപ്പ് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലും മലയിടിച്ചിലില്‍ 50 ഹെക്ടറോളം ഏലക്കൃഷി നശിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2020, 12:00 pm IST
in Kerala
ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കൃഷിയിടങ്ങളിലൊന്ന്

ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കൃഷിയിടങ്ങളിലൊന്ന്

മൂന്നാര്‍: അശാസ്ത്രീയ നിര്‍മാണത്തെ തുടര്‍ന്ന് മലയിടിഞ്ഞ് വന്‍തോതില്‍ നാശമുണ്ടായ ഗ്യാപ്പ് റോഡിലെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ നീക്കം. സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് നിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കം നടക്കുന്നത്. ആഗസ്റ്റിലെ മഴയില്‍ ലോക്ഹാര്‍ട്ട് ഗ്യാപ്പ് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലും മലയിടിച്ചിലില്‍ 50 ഹെക്ടറോളം ഏലക്കൃഷി നശിച്ചിരുന്നു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ റോഡ് നിര്‍മ്മാണം അനുവദിക്കില്ലെന്ന് കര്‍ഷകരും അനുകൂലമായി ജില്ലാ ഭരണകൂടവും നിലപാടെടുത്തതോടെയാണ് നിര്‍മ്മാണം നിലച്ചത്.

പിന്നാലെ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും അര്‍ഹിക്കുന്ന നഷ്ട പരിഹാരം ലഭിച്ചില്ലെന്ന് കാട്ടി ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെയാണ് രാഷ്‌ട്രീയ നേതാക്കള്‍ ഇടപെട്ടുള്ള ചര്‍ച്ചയാരംഭിച്ചത്. ഇടുക്കി എംപി ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതും ഫലം കണ്ടില്ല.  

മന്ത്രിയുടെ ബന്ധുക്കളാണ് നിലവില്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ക്കു യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന് കര്‍ഷകനായ കുന്നേല്‍ ബേബി ജന്മഭൂമിയോട് പറഞ്ഞു. 11 ഏക്കര്‍ കൃഷിയിടമാണ് തന്റേത് മാത്രം നശിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ തീരുമാനമായ ശേഷം മാത്രമെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും കര്‍ഷകരുടെ നേതാവ് കൂടിയായ ബേബി പറഞ്ഞു.

അതേസമയം കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായതായി കരാറുകാരന്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് നേരിട്ടെത്തിയാണ് ഇക്കാര്യം പറഞ്ഞത്. കര്‍ഷകരുമായി ഒത്തുതീര്‍പ്പായി എന്നത് സംബന്ധിച്ച് ദേശീയപാത അതോററ്റിയുടെ കത്തുമായി എത്തിയാല്‍ നിര്‍മ്മാണം തുടങ്ങാനുള്ള അനുമതി നല്‍കാമെന്നാണ് ഇദ്ദേഹത്തോട് കളക്ടര്‍ പറഞ്ഞത്. എന്നാല്‍ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ഇതിന് ശേഷമെ നിര്‍മ്മാണം തുടങ്ങാനാകൂവെന്നുമാണ് ദേശീയപാത നിര്‍മ്മാണത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുന്നത്. നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും കര്‍ഷകരുടെ നഷ്ടപരിഹാരവിഷയത്തില്‍ തീരുമാനം അറിഞ്ഞ ശേഷംമാത്രമേ നിര്‍മ്മാണത്തിന് അനുമതി നല്‍കുകയുള്ളുവെന്നും സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണനും പറഞ്ഞു.  

Tags: construction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

കാസര്‍ഗോഡ് ദേശീയപാത നിര്‍മ്മാണത്തിനിടെ കുടുംബത്തിന്റെ പ്രതിഷേധം

Thiruvananthapuram

വെഞ്ഞാറമൂട് മേല്‍പ്പാല നിര്‍മ്മാണം; ദിനംപ്രതി മാറുന്ന ട്രാഫിക് പരിഷ്‌കരണത്തില്‍ ചുറ്റിത്തിരിഞ്ഞ് വലഞ്ഞ് ജനം, ആമ്പുലന്‍സുകള്‍ക്കും രക്ഷയില്ല

Kerala

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം അടുത്തമാസം മുതൽ

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.