Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഷ്ടപരിഹാരം നല്‍കാതെ ഗ്യാപ്പ് റോഡില്‍ നിര്‍മ്മാണം തുടങ്ങാന്‍ നീക്കം

സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് നിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കം നടക്കുന്നത്. ആഗസ്റ്റിലെ മഴയില്‍ ലോക്ഹാര്‍ട്ട് ഗ്യാപ്പ് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലും മലയിടിച്ചിലില്‍ 50 ഹെക്ടറോളം ഏലക്കൃഷി നശിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2020, 12:00 pm IST
inKerala
ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കൃഷിയിടങ്ങളിലൊന്ന്

ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കൃഷിയിടങ്ങളിലൊന്ന്

മൂന്നാര്‍: അശാസ്ത്രീയ നിര്‍മാണത്തെ തുടര്‍ന്ന് മലയിടിഞ്ഞ് വന്‍തോതില്‍ നാശമുണ്ടായ ഗ്യാപ്പ് റോഡിലെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ നീക്കം. സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് നിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കം നടക്കുന്നത്. ആഗസ്റ്റിലെ മഴയില്‍ ലോക്ഹാര്‍ട്ട് ഗ്യാപ്പ് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലും മലയിടിച്ചിലില്‍ 50 ഹെക്ടറോളം ഏലക്കൃഷി നശിച്ചിരുന്നു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ റോഡ് നിര്‍മ്മാണം അനുവദിക്കില്ലെന്ന് കര്‍ഷകരും അനുകൂലമായി ജില്ലാ ഭരണകൂടവും നിലപാടെടുത്തതോടെയാണ് നിര്‍മ്മാണം നിലച്ചത്.

പിന്നാലെ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും അര്‍ഹിക്കുന്ന നഷ്ട പരിഹാരം ലഭിച്ചില്ലെന്ന് കാട്ടി ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെയാണ് രാഷ്‌ട്രീയ നേതാക്കള്‍ ഇടപെട്ടുള്ള ചര്‍ച്ചയാരംഭിച്ചത്. ഇടുക്കി എംപി ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതും ഫലം കണ്ടില്ല.  

മന്ത്രിയുടെ ബന്ധുക്കളാണ് നിലവില്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ക്കു യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന് കര്‍ഷകനായ കുന്നേല്‍ ബേബി ജന്മഭൂമിയോട് പറഞ്ഞു. 11 ഏക്കര്‍ കൃഷിയിടമാണ് തന്റേത് മാത്രം നശിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ തീരുമാനമായ ശേഷം മാത്രമെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും കര്‍ഷകരുടെ നേതാവ് കൂടിയായ ബേബി പറഞ്ഞു.

അതേസമയം കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായതായി കരാറുകാരന്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് നേരിട്ടെത്തിയാണ് ഇക്കാര്യം പറഞ്ഞത്. കര്‍ഷകരുമായി ഒത്തുതീര്‍പ്പായി എന്നത് സംബന്ധിച്ച് ദേശീയപാത അതോററ്റിയുടെ കത്തുമായി എത്തിയാല്‍ നിര്‍മ്മാണം തുടങ്ങാനുള്ള അനുമതി നല്‍കാമെന്നാണ് ഇദ്ദേഹത്തോട് കളക്ടര്‍ പറഞ്ഞത്. എന്നാല്‍ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ഇതിന് ശേഷമെ നിര്‍മ്മാണം തുടങ്ങാനാകൂവെന്നുമാണ് ദേശീയപാത നിര്‍മ്മാണത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുന്നത്. നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും കര്‍ഷകരുടെ നഷ്ടപരിഹാരവിഷയത്തില്‍ തീരുമാനം അറിഞ്ഞ ശേഷംമാത്രമേ നിര്‍മ്മാണത്തിന് അനുമതി നല്‍കുകയുള്ളുവെന്നും സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണനും പറഞ്ഞു.  

Tags: construction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.