Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പുറംബണ്ടുകളുടെ ബലക്ഷയം; പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കൽ ശ്രമകരം

തോട്ടിൽ നിന്ന് വെള്ളം പാടത്തേക്ക് വെള്ളം കയറ്റാനും ഇറക്കാനും നേരിടുന്ന ബുദ്ധിമുട്ട് കാരണം കർഷകർ കൃഷിയിറക്കാൻ പ്രയാസപ്പെടുകയാണ്. അതേ സമയം പുറംബണ്ടുകളുടെ അറ്റക്കുറ്റപ്പണിക്കും ഇതുവരെ സർക്കാർ സഹായം കിട്ടിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 12:22 pm IST
inPathanamthitta
ആധിയോടെ... ജലനിരപ്പ് താഴ്ന്ന പാടശേഖരത്തിൽ പുഞ്ചകൃഷിയ്ക്കായി ഒരുക്കങ്ങൾ നടക്കുമ്പോൾ ആകാശത്തെ കാർമേഘങ്ങൾ. രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് പാടശേഖരങ്ങളിൽ ജലനിരപ്പ് ഉയർന്നു.വാമനപുരം വേങ്ങൽ ആലംതുരുത്തി പാടത്ത് നിന്നുള്ള കാഴ്ച

ആധിയോടെ... ജലനിരപ്പ് താഴ്ന്ന പാടശേഖരത്തിൽ പുഞ്ചകൃഷിയ്ക്കായി ഒരുക്കങ്ങൾ നടക്കുമ്പോൾ ആകാശത്തെ കാർമേഘങ്ങൾ. രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് പാടശേഖരങ്ങളിൽ ജലനിരപ്പ് ഉയർന്നു.വാമനപുരം വേങ്ങൽ ആലംതുരുത്തി പാടത്ത് നിന്നുള്ള കാഴ്ച

തിരുവല്ല: പുഞ്ചകൃഷിയ്‌ക്കായി ഒരുങ്ങുന്ന അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്ന ജോലികൾക്ക് അടുത്ത ആഴ്ച തുടക്കമാകും.രണ്ടാഴ്ച മുമ്പ് വെള്ളം വറ്റിക്കാൻ പമ്പിങ് ലേലം പൂർത്തിയായിരുന്നു.എന്നാൽ വെള്ളപ്പൊക്കത്തിൽ തകർന്ന പുറംബണ്ടുകളുടെ ബലക്ഷയമാണ് കർഷകരെ വലയ്‌ക്കുന്നത്. മോട്ടോർ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കുമ്പോൾ ഈ ബണ്ടുകൾക്ക് വീണ്ടും നാശം സംഭവിക്കുമോ എന്ന ആശങ്കയാണ് പാടശേഖര സമിതി ഭാരവാഹികൾക്ക്. തുലാമഴ ശക്തമായി പെയ്താൽ കർഷകരുടെ കണക്ക് കൂട്ടലുകൾ തെറ്റും.  കാലാകാലങ്ങളായി അപ്പർകുട്ടനാട്ടിലെ കർഷകരുടെ പ്രധാന ആവശ്യമാണ് പുറംബണ്ടുകൾ ബലപ്പെടുത്തണമെന്ന്. കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചപ്പോൾ കർഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ  പാക്കേജ് ജില്ലയിലെ അപ്പർകുട്ടനാടിന് യാതൊരു പ്രയോജനവും കിട്ടിയില്ല.  

പുറംബണ്ടുകൾ ബലപ്പെടുത്താൻ യാതൊരു നടപടിയും ഉണ്ടായില്ല.കൂടാതെ തോടുകളുടെ ആഴംകൂട്ടുകയോ വീതികൂട്ടുകയോ ചെയ്തില്ല. കവിയൂർ പുഞ്ചയിലെ കർഷകരും സമാന പ്രതിസന്ധിയാണ് നേരിടുന്നത്.തോട്ടിൽ നിന്ന് വെള്ളം പാടത്തേക്ക് വെള്ളം കയറ്റാനും ഇറക്കാനും നേരിടുന്ന ബുദ്ധിമുട്ട് കാരണം കർഷകർ കൃഷിയിറക്കാൻ പ്രയാസപ്പെടുകയാണ്. അതേ സമയം പുറംബണ്ടുകളുടെ അറ്റക്കുറ്റപ്പണിക്കും ഇതുവരെ സർക്കാർ സഹായം കിട്ടിയിട്ടില്ല.അതിതീവ്ര മഴയിൽ ജില്ലയിൽ 16 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്. തുടർച്ചയായ പ്രകൃതി ക്ഷോഭത്താൽ കാർഷിക മേഖല കൂപ്പുകുത്തിയിരിക്കുകയാണ്.കർഷകർ ദുരിതത്തിലാകുമ്പോഴും വിളനഷ്ടം സംഭവിച്ച കർഷകർക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല.  

അതിനാൽ തന്നെ കർഷകരും പാടശേഖര സമിതികളും പുതിയ കൃഷിയിറക്കാൻ പാടുപെടുകയാണ്. അപ്പർകുട്ടനാട്ടിൽ വെള്ളം വറ്റിക്കൽ ജോലികൾ 25 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പാടശേഖരസമിതികളുടെ തീരുമാനം.നവംബർ ആദ്യം വിതയ്‌ക്കും.നാഷണൽ സീഡ് കോർപ്പറേഷൻ മുഖേന വിത്ത് ലഭ്യമാക്കാനാണ് പാടശേഖരസമിതികൾ ശ്രമിക്കുന്നത്.  

Tags: waterPaddy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.