Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കണ്ണൂരിലെ ഫുഡ് പാര്‍ക്ക് ഇന്നും വാഗ്ദാനത്തിലൊതുങ്ങുന്നു

ഉത്തര മലബാറിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാനും കാര്‍ഷിക വിളകള്‍ വൈവി്ധ്യവല്‍കരണത്തിലൂടെ വിപണിയില്‍ ഇറക്കാനും ഉപകാരപ്രദമായിരുന്ന ഫുഡ് പാര്‍ക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പലതവണ മാറിമാറി വന്ന സംസ്ഥാന സര്‍ക്കാറുകളെ സമീപിച്ചിട്ടും അനുകൂല തീരുമാനം ഇതുവരെ തയ്യാറിയില്ല.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 28, 2020, 11:03 pm IST
in Agriculture

കണ്ണൂര്‍: കാര്‍ഷിക രംഗത്തെ വികസനത്തിന് ഏറെ പ്രയോജനകരമാകുന്ന ഫുഡ് പാര്‍ക്ക് കണ്ണൂരില്‍ സ്ഥാപിക്കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കം. സംസ്ഥാനത്ത് മാറിമാറി വന്ന ഇടതുവലത് സര്‍ക്കാരുകള്‍ ജില്ലയിലെ ജനങ്ങളുടെ ആവശ്യത്തിന് നേരെ മുഖം തിരിഞ്ഞ് നില്‍ക്കുയാണ്.  

ഉത്തര മലബാറിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാനും കാര്‍ഷിക വിളകള്‍ വൈവി്ധ്യവല്‍കരണത്തിലൂടെ വിപണിയില്‍ ഇറക്കാനും ഉപകാരപ്രദമായിരുന്ന ഫുഡ് പാര്‍ക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പലതവണ മാറിമാറി വന്ന സംസ്ഥാന സര്‍ക്കാറുകളെ സമീപിച്ചിട്ടും അനുകൂല തീരുമാനം ഇതുവരെ തയ്യാറിയില്ല.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു കൃഷി മന്ത്രി ആയിരുന്ന കെ.പി. മോഹനന്റെ മുന്നില്‍ വിവിധ സംഘടനകള്‍ ഫുഡ് പാര്‍ക്ക് എന്ന പദ്ധതിയുടെ രൂപ രേഖ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഫുഡ് പാര്‍ക്ക് സ്‌കീമില്‍ ഉള്‍പ്പെടുത്തി ചെയ്യാമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിശദമായ പഠനത്തിന് ശേഷം അന്ന് കൃഷി വകുപ്പില്‍ ഉേദ്യാഗസ്ഥനായിരുന്ന ജയരാജന്റെ സഹായത്തോടെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ പ്രോജക്ട് റിപ്പോര്‍ട്ട് ഏറ്റുവാങ്ങുകയും ചെയ്തു. പിന്നീട് കേരളത്തില്‍ ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയും കൃഷി മന്ത്രിയായി വി.എസ്. സുനില്‍കുമാര്‍ ചുമതല ഏറ്റെടുക്കുകയും ചെയ്തു. മന്ത്രിയെ സന്ദര്‍ശിച്ച് ഫുഡ് പാര്‍ക്ക് പദ്ധതിക്കായി നടപടി എടുക്കണം എന്നാവശ്യപ്പെട്ടെങ്കിലും പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതിനായ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താത്തതിനാല്‍ പദ്ധതി എങ്ങുമെത്താതെ കിടക്കുകയാണ്.

കൂത്തുപറമ്പിനടുത്തുള്ള വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തില്‍ ഫുഡ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു വ്യക്തമാക്കിയിരുന്നു.

ഉത്തരമലബാറിലെ പ്രധാന കാര്‍ഷിക വിളകളായ റബ്ബര്‍, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കശുവണ്ടി, മാങ്ങ, തേങ്ങ, പപ്പായ, ചക്ക, കൊക്കോ, അരി, വാഴപ്പഴം, തുടങ്ങിയവ ശേഖരിക്കുകയും സംസ്‌കരിച്ചു വിവിധ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുകയും ചെയ്താല്‍ ഫുഡ്പാര്‍ക്ക് കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് കര്‍ഷകരും വ്യാപാര മേഖലയിലെ പ്രമുഖരും ചൂണ്ടിക്കാട്ടുന്നു. കൂടാതെ വ്യവസായ രംഗത്തു വളര്‍ച്ചയും നൂറു കണക്കിന് ആളുകള്‍ക്കു ജോലിയും ലഭിക്കാനും ഫുഡ്പാര്‍ക്ക് വഴിയൊരുക്കും.

Tags: kannurഭക്ഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.