Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖുര്‍ആനെ ഉപയോഗിച്ചു കൊണ്ട് മത വികാരം മുതലെടുക്കുകയാണ്; ജനങ്ങളെ പരസ്പര കലാപത്തിലേക്കും തള്ളിവിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് കെ. സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ ഭക്തരുടെ വിശ്വാസങ്ങള്‍ക്ക് മുറിവേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് ഇതായിരുന്നില്ലല്ലോ. കര്‍ശ്ശന നിലപാടാണല്ലോ സ്വീകരിച്ചത്. നവോത്ഥാന മതിലുയര്‍ത്തി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താന്‍ ഖജനാവിലെ പണം എടുത്തല്ലേ ഉപയോഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2020, 12:06 pm IST
in Kerala

തിരുവനന്തപുരം : വിശുദ്ധ ഖുര്‍ആനെ ഉപയോഗിച്ചു കൊണ്ട് മത വികാരം മുതലെടുക്കാനാണ് മന്ത്രി കെ.ടി. ജലീല്‍ ശ്രമിക്കുന്നത്. പച്ചയായ വര്‍ഗ്ഗീയ രാഷ്‌ട്രീയമാണ് ഈ നടത്തുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ജനങ്ങളെ സംശയത്തിലേക്കും അതുവഴി പരസ്പര കലാപത്തിലേക്കും തള്ളിവിടാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. തന്റെ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളെ മതത്തിന്റെ മാര്‍ഗം സ്വീകരിക്കുകയാണ്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശബരിമല വിഷയത്തില്‍ ഭക്തരുടെ വിശ്വാസങ്ങള്‍ക്ക് മുറിവേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് ഇതായിരുന്നില്ലല്ലോ. കര്‍ശ്ശന നിലപാടാണല്ലോ സ്വീകരിച്ചത്. നവോത്ഥാന മതിലുയര്‍ത്തി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താന്‍ ഖജനാവിലെ പണം എടുത്തല്ലേ ഉപയോഗിച്ചത്. എന്ത് പച്ചയായ വര്‍ഗ്ഗീയ നിലപാടാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.  

സിപിഎമ്മിനെതിരെ അഴിമതി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമ്പോഴെല്ലാം പച്ചയായ വര്‍ഗീയ രാഷ്‌ട്രീയം കാണിക്കുന്നത് ശരിയായ നിലപാട് ആണോ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം വരുന്ന ഇതര സമുദായക്കാര്‍ക്കൊന്നും വികാരമില്ലേ അവരൊക്കെ അടിമകളാണോ, അവരെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നത്. ഇവിടെ ആരെങ്കിലും വിശുദ്ധ ഗ്രന്ഥത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ. ഇവിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തുന്നത്.  

ജലീല്‍ വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ സമരത്തില്‍ നിന്നും പിന്നോട്ട് പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഖുറാനെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രി കുഴിച്ച കുഴിയില്‍ യുഡിഎഫ് വീണു. മുഖ്യമന്ത്രി വര്‍ഗീയ രാഷ്‌ട്രീയം കളിക്കുകയാണ്. നാടിന്റെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു. കലാപം അഴിച്ച് വിടാനാണ് മുഖ്യമന്ത്രി ശ്രമം നടത്തുന്നത്. 

ലൈമിഷന്‍ കരാര്‍ സംബദ്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ച് പിടിക്കുകയാണ്. കരാറിന്റെ വിശദാംശങ്ങള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ പുറത്ത് വിടാത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Tags: കെ. സുരേന്ദ്രന്‍pinarayiകെ.ടി. ജലീല്‍വാര്‍ത്താസമ്മേളനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.