Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സിപിഎം നേതാക്കളുടെ മക്കള്‍ പോരില്‍ മറനീക്കി രഹസ്യങ്ങള്‍; കോടിയേരിയുടെ മകന്‍ ബിനീഷും ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സണും നേര്‍ക്കുനേര്‍

ബെംഗളൂരുവിലെ ലഹരിക്കടത്തുകേസില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനിടയാക്കിയത് മന്ത്രി ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സണ്‍ ഒറ്റിക്കൊടുത്തതിനാലാണെന്നാണ് എതിര്‍കക്ഷികളുടെ സംശയം. ജയ്‌സണ്‍ ലൈഫ് മിഷന്റെ മറവില്‍ ഒരു കോടി കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നതിനും സ്വപ്‌നക്കൊപ്പമുള്ളത് ജയ്‌സണ്‍ എന്നു പറഞ്ഞ് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനും ബിനീഷാണ് കാരണമെന്ന് ഇ.പി പക്ഷവും കരുതുന്നു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Sep 17, 2020, 04:29 pm IST
inNews

കൊച്ചി: സിപിഎം നേതാക്കളുടെ മക്കള്‍ പോര് കടുത്തതോടെ രഹസ്യങ്ങളും  കോഴ ഇടപാടുകളും മറനീക്കി പുറത്തേക്ക്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തിലും ലൈഫ് മിഷന്‍ പദ്ധതിയിലെ കോടികളുടെ അഴിമതിയിലും  സിപിഎം നേതാക്കളുടെ മക്കള്‍ക്കുള്ള പങ്കാണ് വെളിയില്‍ വരുന്നത്. കോഴ  വീതം വയ്‌ക്കുന്നതിലെ  തര്‍ക്കവും ബന്ധം മോശമായതുമാണ് ഒറ്റിന് കാരണം. ഇതിലൂടെ പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ  രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളാണ്.

ബെംഗളൂരുവിലെ ലഹരിക്കടത്തുകേസില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനിടയാക്കിയത്   മന്ത്രി ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സണ്‍ ഒറ്റിക്കൊടുത്തതിനാലാണെന്നാണ്  എതിര്‍കക്ഷികളുടെ സംശയം. ജയ്‌സണ്‍  ലൈഫ് മിഷന്റെ മറവില്‍    ഒരു കോടി കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നതിനും സ്വപ്‌നക്കൊപ്പമുള്ളത് ജയ്‌സണ്‍ എന്നു പറഞ്ഞ് ഒരു ചിത്രം  സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനും ബിനീഷാണ് കാരണമെന്ന് ഇ.പി  പക്ഷവും കരുതുന്നു.  

ജയ്‌സണിന്റെ ആത്മമിത്രമായിരുന്ന രജീഷ് എന്നയാള്‍ ബിനീഷ് കോടിയേരിയോടൊപ്പം ചേര്‍ന്നത് ആറു മാസം മുമ്പാണ്. ഇതോടെ  ബിനീഷും  ജയ്‌സണും  അകന്നു. ഇവര്‍ പരസ്പരം അറിവോടെ ചെയ്തിരുന്ന കാര്യങ്ങള്‍ പിടിച്ചെടുക്കാന്‍ മത്സരവുമായി.

ബിനീഷിനെ  എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുമ്പോള്‍ രജീഷ് കൊച്ചിയില്‍ സഹായിയായി ഉണ്ടായിരുന്നു.   കോടിയേരിയുടെ കൂടി  അറിവോടെ നടത്തിയ നീക്കങ്ങളിലാണ് രണ്ടാം ദിവസം ജയരാജന്റെയും മകന്‍ ജയ്‌സണിന്റേയും ഇടപാടുകള്‍ പുറത്തുവന്നതെന്ന് അവര്‍ കരുതുന്നു.  ജയ്‌സണും രജീഷും ഒന്നിച്ചായിരുന്നു ഇടപാടുകള്‍. കേരളത്തിലുള്ളപ്പോള്‍ ജയ്‌സണ്‍ ഉപയോഗിച്ചിരുന്നത് രജീഷിന്റെ ഔഡി ക്യൂ 7 കാര്‍ ആയിരുന്നു. ഇതിന് റോഡിലിറങ്ങുമ്പോള്‍ ഒന്നേകാല്‍ കോടിയോളമാണ് വില.ജയരാജന്‍ മന്ത്രിയായിരിക്കെ കുളപ്പുള്ളിയിലെ  രജീഷിന്റെ ഭാര്യവീട്  സന്ദര്‍ശിക്കുമായിരുന്നു. ജ്യോതിഷ കാര്യങ്ങള്‍ക്ക്  ലക്ഷ്യമിട്ടായിരുന്നു ഇത്. ആറു മാസം മുമ്പ് ജയ്‌സണ്‍ ഇവിടെ ഒരു മാസത്തോളം തങ്ങിയിട്ടുമുണ്ട്.

ജയരാജന്‍ ഇടപെടുന്ന കേസുകളില്‍ ഒത്തുതീര്‍പ്പു വിഹിതം വാങ്ങുന്നത് ജയ്‌സണും രജീഷുമായിരുന്നുവെന്നാണ്  ആരോപണം. എന്നാല്‍ 27 കോടി രൂപ വിഹിതം കിട്ടിയ ഒരു ഇടപാടില്‍ 13 കോടി ജയ്‌സണ് കിട്ടേണ്ടത് രജീഷ് കൊടുത്തില്ല. ഈ വിശ്വാസ വഞ്ചനയെ തുടര്‍ന്നാണ് ഇരുവരും പിണങ്ങിയത്. ഇതോടെ രജീഷ്  ബിനീഷിനൊപ്പം ചേര്‍ന്നു.

രജീഷുമായി പിരിഞ്ഞ ജയ്‌സണ്‍ പിന്നെ കൂട്ടു ചേര്‍ന്നത് ആലുവ സ്വദേശി അനീഷുമായാണ്. അനീഷ് കുമാര്‍. ജെ എന്ന ഇയാളുടെ ചുവന്ന ബെന്‍സ് കാറാണ് ജയ്‌സണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ബിനീഷിന്റെ സുഹൃത്തായിരുന്ന അനീഷിനെ ജയ്‌സണ്‍ വശത്താക്കുകയായിരുന്നു. ഇങ്ങനെ പരസ്പരം അവിശ്വാസം വര്‍ധിച്ചു വരുമ്പോഴാണ് സ്വര്‍ണക്കടത്ത് കേസ് വീണുകിട്ടിയത്. അത് ജയ്‌സണ്‍ വിനിയോഗിക്കുകയായിരുന്നു.

Tags: cpmDrug Mafiaഇ.പി. ജയരാജന്‍സ്വര്‍ണകടത്ത്swapna sureshബിനീഷ് കോടിയേരിkodiyeri balakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.