Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ സമ്മര്‍ദതന്ത്രം; തീരുമാനം ജലീലിന് വിടുന്നു

ജലീലിനെ മന്ത്രിസഭയിലെടുത്തതും പ്രാമുഖ്യം നല്‍കിയതും വിശേഷ കഴിവുകൊണ്ടല്ല, സമുദായ പരിഗണനയിലായിരുന്നു. മുസ്ലിം വോട്ടുബാങ്ക് രാഷ്‌ട്രീയത്തില്‍ വിള്ളലുണ്ടാക്കാനുള്ള ലക്ഷ്യമായിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിയെ പുറത്താക്കാനോ രാജിയാവശ്യപ്പെടാനോ മുഖ്യമന്ത്രി പിണറായി വിജയനോ പാര്‍ട്ടിയോ ആവശ്യപ്പെട്ട് സമുദായത്തിന്റെ പിണക്കം നേടില്ല. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന കാന്തപുരം മുസ്ലിം വിഭാഗത്തിന്റെ പ്രീതിയാണ് ലക്ഷ്യം. ജലീലിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാട് ആവര്‍ത്തിച്ചു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 14, 2020, 11:36 am IST
in Kerala

കൊച്ചി: നിയമസഭയില്‍ മുഖ്യമന്ത്രിയും രാഷ്‌ട്രീയതലത്തില്‍ പാര്‍ട്ടിയും സര്‍ക്കാരില്‍ മന്ത്രി എ.കെ. ബാലനും പിന്തുണയ്‌ക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കിയത് മന്ത്രി കെ.ടി. ജലീലിന് പുറത്തേക്കുള്ള സുരക്ഷിത വഴിയൊരുക്കാന്‍. പാര്‍ട്ടിയോ മുഖ്യമന്ത്രിയോ മന്ത്രി ജലീലിനോട് രാജി ആവശ്യപ്പെടില്ല, എന്നാല്‍ മന്ത്രിക്ക് സ്വയം രാജി പ്രഖ്യാപിക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം.  

ജലീലിനെ മന്ത്രിസഭയിലെടുത്തതും പ്രാമുഖ്യം നല്‍കിയതും വിശേഷ കഴിവുകൊണ്ടല്ല, സമുദായ പരിഗണനയിലായിരുന്നു. മുസ്ലിം വോട്ടുബാങ്ക് രാഷ്‌ട്രീയത്തില്‍ വിള്ളലുണ്ടാക്കാനുള്ള ലക്ഷ്യമായിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിയെ പുറത്താക്കാനോ രാജിയാവശ്യപ്പെടാനോ മുഖ്യമന്ത്രി പിണറായി വിജയനോ പാര്‍ട്ടിയോ ആവശ്യപ്പെട്ട് സമുദായത്തിന്റെ പിണക്കം നേടില്ല. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന കാന്തപുരം മുസ്ലിം വിഭാഗത്തിന്റെ പ്രീതിയാണ് ലക്ഷ്യം. ജലീലിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാട് ആവര്‍ത്തിച്ചു.

ഇഡിയുടെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കിയതിന്റെ പേരില്‍ മന്ത്രി രാജിവെക്കേണ്ടതില്ല എന്നും ഇപ്പോള്‍ രാജിവെക്കാന്‍ ആവശ്യപ്പെടില്ലെന്നും മന്ത്രി എ.കെ. ബാലന്‍ ഇന്നലെ പറഞ്ഞതും ജലീലിനെ സമ്മര്‍ദത്തിലാക്കാനാണ്.  

ജലീലിന് ധാര്‍മികമായ നിലപാട് എടുക്കാന്‍ അവസരം നല്‍കുകയാണ് പിണറായി. വലം കൈയായ മന്ത്രി ബാലനെക്കൊണ്ട് അത് പരസ്യമായി പറയിക്കുകയും ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയരുന്ന എതിര്‍പ്പുകള്‍ തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍  ജലീലുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിക്കഴിഞ്ഞുവെന്നാണ് സൂചന. ആരോപണത്തിന്റെ പേരില്‍ സ്വയം രാജി, അതിലൂടെ പ്രതിച്ഛായ നേടുക, അതിന് മതച്ഛായ കൊടുക്കുക. ആറു മാസമാണ് ഇനി സര്‍ക്കാരിന് ശേഷിക്കുക. രാജി, അല്ലെങ്കില്‍ ആരോപണ വിമുക്തനാവുന്നതുവരെ മന്ത്രിസ്ഥാനത്തുനിന്ന് വിട്ടു നില്‍ക്കുക.

ഇതിനുള്ള മുന്നൊരുക്കമായി തീരുമാനത്തിന് മതപരിവേഷം നല്‍കാനാണ് ‘ധര്‍മ യുദ്ധം’ എന്നും ‘മതഗ്രന്ഥം വിതരണം ചെയ്യുന്നത് കുറ്റമല്ല’ എന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ബിജെപി സര്‍ക്കാരിന്റെ ‘ഖുറാന്‍ വിരോധം’ എന്ന പ്രചാരണമാവും പാര്‍ട്ടി നടത്തുക. പക്ഷേ, ‘മതഗ്രന്ഥ’ത്തേയും ‘ധര്‍മയുദ്ധ’ത്തേയും ‘മരിക്കാനുള്ള സന്നദ്ധത’യേയും  കുറിച്ചു മന്ത്രിയുടെ വര്‍ത്തമാനങ്ങള്‍ക്ക് ‘ജിഹാദി’ സ്വരമാണെന്ന ആക്ഷേപങ്ങളും മത വിശ്വാസികളില്‍നിന്ന് ഉയരുന്നുണ്ട്.

Tags: കെ.ടി. ജലീല്‍Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

Kerala

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

Editorial

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.