Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ സമ്മര്‍ദതന്ത്രം; തീരുമാനം ജലീലിന് വിടുന്നു

ജലീലിനെ മന്ത്രിസഭയിലെടുത്തതും പ്രാമുഖ്യം നല്‍കിയതും വിശേഷ കഴിവുകൊണ്ടല്ല, സമുദായ പരിഗണനയിലായിരുന്നു. മുസ്ലിം വോട്ടുബാങ്ക് രാഷ്‌ട്രീയത്തില്‍ വിള്ളലുണ്ടാക്കാനുള്ള ലക്ഷ്യമായിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിയെ പുറത്താക്കാനോ രാജിയാവശ്യപ്പെടാനോ മുഖ്യമന്ത്രി പിണറായി വിജയനോ പാര്‍ട്ടിയോ ആവശ്യപ്പെട്ട് സമുദായത്തിന്റെ പിണക്കം നേടില്ല. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന കാന്തപുരം മുസ്ലിം വിഭാഗത്തിന്റെ പ്രീതിയാണ് ലക്ഷ്യം. ജലീലിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാട് ആവര്‍ത്തിച്ചു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Sep 14, 2020, 11:36 am IST
inKerala

കൊച്ചി: നിയമസഭയില്‍ മുഖ്യമന്ത്രിയും രാഷ്‌ട്രീയതലത്തില്‍ പാര്‍ട്ടിയും സര്‍ക്കാരില്‍ മന്ത്രി എ.കെ. ബാലനും പിന്തുണയ്‌ക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കിയത് മന്ത്രി കെ.ടി. ജലീലിന് പുറത്തേക്കുള്ള സുരക്ഷിത വഴിയൊരുക്കാന്‍. പാര്‍ട്ടിയോ മുഖ്യമന്ത്രിയോ മന്ത്രി ജലീലിനോട് രാജി ആവശ്യപ്പെടില്ല, എന്നാല്‍ മന്ത്രിക്ക് സ്വയം രാജി പ്രഖ്യാപിക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം.  

ജലീലിനെ മന്ത്രിസഭയിലെടുത്തതും പ്രാമുഖ്യം നല്‍കിയതും വിശേഷ കഴിവുകൊണ്ടല്ല, സമുദായ പരിഗണനയിലായിരുന്നു. മുസ്ലിം വോട്ടുബാങ്ക് രാഷ്‌ട്രീയത്തില്‍ വിള്ളലുണ്ടാക്കാനുള്ള ലക്ഷ്യമായിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിയെ പുറത്താക്കാനോ രാജിയാവശ്യപ്പെടാനോ മുഖ്യമന്ത്രി പിണറായി വിജയനോ പാര്‍ട്ടിയോ ആവശ്യപ്പെട്ട് സമുദായത്തിന്റെ പിണക്കം നേടില്ല. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന കാന്തപുരം മുസ്ലിം വിഭാഗത്തിന്റെ പ്രീതിയാണ് ലക്ഷ്യം. ജലീലിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാട് ആവര്‍ത്തിച്ചു.

ഇഡിയുടെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കിയതിന്റെ പേരില്‍ മന്ത്രി രാജിവെക്കേണ്ടതില്ല എന്നും ഇപ്പോള്‍ രാജിവെക്കാന്‍ ആവശ്യപ്പെടില്ലെന്നും മന്ത്രി എ.കെ. ബാലന്‍ ഇന്നലെ പറഞ്ഞതും ജലീലിനെ സമ്മര്‍ദത്തിലാക്കാനാണ്.  

ജലീലിന് ധാര്‍മികമായ നിലപാട് എടുക്കാന്‍ അവസരം നല്‍കുകയാണ് പിണറായി. വലം കൈയായ മന്ത്രി ബാലനെക്കൊണ്ട് അത് പരസ്യമായി പറയിക്കുകയും ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയരുന്ന എതിര്‍പ്പുകള്‍ തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍  ജലീലുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിക്കഴിഞ്ഞുവെന്നാണ് സൂചന. ആരോപണത്തിന്റെ പേരില്‍ സ്വയം രാജി, അതിലൂടെ പ്രതിച്ഛായ നേടുക, അതിന് മതച്ഛായ കൊടുക്കുക. ആറു മാസമാണ് ഇനി സര്‍ക്കാരിന് ശേഷിക്കുക. രാജി, അല്ലെങ്കില്‍ ആരോപണ വിമുക്തനാവുന്നതുവരെ മന്ത്രിസ്ഥാനത്തുനിന്ന് വിട്ടു നില്‍ക്കുക.

ഇതിനുള്ള മുന്നൊരുക്കമായി തീരുമാനത്തിന് മതപരിവേഷം നല്‍കാനാണ് ‘ധര്‍മ യുദ്ധം’ എന്നും ‘മതഗ്രന്ഥം വിതരണം ചെയ്യുന്നത് കുറ്റമല്ല’ എന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ബിജെപി സര്‍ക്കാരിന്റെ ‘ഖുറാന്‍ വിരോധം’ എന്ന പ്രചാരണമാവും പാര്‍ട്ടി നടത്തുക. പക്ഷേ, ‘മതഗ്രന്ഥ’ത്തേയും ‘ധര്‍മയുദ്ധ’ത്തേയും ‘മരിക്കാനുള്ള സന്നദ്ധത’യേയും  കുറിച്ചു മന്ത്രിയുടെ വര്‍ത്തമാനങ്ങള്‍ക്ക് ‘ജിഹാദി’ സ്വരമാണെന്ന ആക്ഷേപങ്ങളും മത വിശ്വാസികളില്‍നിന്ന് ഉയരുന്നുണ്ട്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കെ.ടി. ജലീല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.