Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെട്ടിമുടി ദുരന്തം; ജലരേഖയായി 65 കുടുംബങ്ങളുടെ താമസവും പുനരധിവാസവും

55 ലയങ്ങള്‍ കൈമാറിയെന്നാണ് കമ്പനി ജില്ലാ കളക്ടറെ അറിയിച്ചത്. എന്നാല്‍ ഇതില്‍ 20ല്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് താമസ സൗകര്യം കിട്ടിയത്. അവശേഷിക്കുന്ന കുട്ടികളടക്കമുള്ളവര്‍ ബന്ധുവീടുകളില്‍ തുടരുകയാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 6, 2020, 10:45 am IST
inKerala
പെട്ടിമുടി ദുരന്തത്തമുണ്ടായ സ്ഥലത്ത് നിലവില്‍ അവശേഷിക്കുന്ന തകര്‍ന്ന വാഹനങ്ങള്‍

പെട്ടിമുടി ദുരന്തത്തമുണ്ടായ സ്ഥലത്ത് നിലവില്‍ അവശേഷിക്കുന്ന തകര്‍ന്ന വാഹനങ്ങള്‍

ഇടുക്കി: കണ്‍മുന്നില്‍ ബന്ധുക്കളും സുഹൃത്തുക്കളും മരിക്കുന്നത് കണ്ട് നോക്കി നില്‍ക്കേണ്ടി വന്ന ഒരു കൂട്ടം ജനതയാണ് പെട്ടിമുടിയിലേത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ മനസിലെ ഉണങ്ങാത്ത മുറിവായി അവിടുത്തെ കാഴ്ചകള്‍ ഇന്നും അവശേഷിക്കുന്നു.

അപകടം നടന്ന് ഒരുമാസം പിന്നിടുമ്പോഴും രക്ഷപ്പെട്ട 65 കുടുംബങ്ങളുടെ താമസവും പുനരധിവാസവും ജലരേഖയാണ്. കമ്പനി ചെയ്യണമെന്ന നിലപാട് സര്‍ക്കാര്‍ എടുക്കുമ്പോള്‍ കൈമാറിയെന്ന് പറയുന്ന താമസ സ്ഥലം പോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ജന്മഭൂമിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. 55 ലയങ്ങള്‍ കൈമാറിയെന്നാണ് കമ്പനി ജില്ലാ കളക്ടറെ അറിയിച്ചത്. എന്നാല്‍ ഇതില്‍ 20ല്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് താമസ സൗകര്യം കിട്ടിയത്. അവശേഷിക്കുന്ന കുട്ടികളടക്കമുള്ളവര്‍ ബന്ധുവീടുകളില്‍ തുടരുകയാണ്.  

വീടുകള്‍ കൊടുക്കാതിരിക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്തേക്ക് തന്നെ ആളുകളെ തിരിച്ചെത്തിക്കാനുള്ള ശ്രമവും ഇതിന് പിന്നിലായി നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കം വലിയ പ്രശ്‌നമുണ്ടാക്കുമെന്നും എല്ലാവരും ദുരന്തം നേരില്‍ കണ്ടവരാണെന്നും മാനസിക ബുദ്ധിമുട്ട് വളരെ വലുതാണെന്നും വിലയിരുത്തലുണ്ട്. കമ്പനിയുടെ നേരിട്ടുള്ള തൊഴിലാളികള്‍ക്കാണ് വീടുകള്‍ കിട്ടിയത്.  

എല്ലാവര്‍ക്കും വീട് കിട്ടിയിട്ടില്ലെന്ന് സ്ഥലം എംഎല്‍എ എസ്. രാജേന്ദ്രനും പറയുന്നു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് വീട് കിട്ടാനുള്ള സാധ്യതയും ഇതോടെ മങ്ങുകയാണ്. എല്ലാവര്‍ക്കും വീട് കൊടുത്തതായി പറയുമ്പോഴും പലര്‍ക്കും വീട് കിട്ടിയിട്ടില്ല. ആദ്യം യോഗത്തിന് പങ്കെടുത്ത കമ്പനി പിന്നീട് യോഗങ്ങളില്‍ വന്നിട്ടില്ല. കളക്ടര്‍ അവസാനം വിളിച്ച യോഗത്തിലും കമ്പനി പ്രതിനിധികള്‍ എത്തിയിട്ടില്ല. നാല് കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

കമ്പനി സ്ഥലം കണ്ടെത്തി നല്‍കിയാല്‍ വീട് വെച്ച് നല്‍കാമെന്ന് ജില്ലാ ഭരണകൂടം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കമ്പനി അധികൃതര്‍ ഇതിന് തയ്യാറായിട്ടില്ല. സ്വന്തമായി വീടില്ലാത്തതും സ്ഥലമില്ലാത്തതുമാണ് തൊഴിലാളികളേയും അവരുടേയും കുടുംബത്തെ ബാധിക്കുന്നത്. ജോലി നല്‍കിയ കമ്പനി തന്നെയാണ് തൊഴിലാളികള്‍ക്ക് താമസ സൗകര്യവും വീട് നിര്‍മ്മിക്കാന്‍ വേണ്ട സഹായവും ചെയ്ത് നല്‍കേണ്ടതെന്നാണ് സര്‍ക്കാര്‍ വാദം. മൂന്ന് മുതല്‍ നാല് കുടുംബം വരെയാണ് ഇപ്പോള്‍ ഒരു വീട്ടില്‍ താമസിക്കുന്നത്. ഇതില്‍ പെണ്‍കുട്ടികളും ഗര്‍ഭിണികളും വയോധികരുമുണ്ട്. വിട്ടുനല്‍കിയ സ്ഥലത്ത് അറ്റുകുറ്റപണി നടക്കുകയാണ് ഇതിനാലാണ് ഇവിടേക്ക് മാറ്റിപാര്‍പ്പിക്കാന്‍ സാധിക്കാത്തതെന്നാണ് കമ്പനിയുടെ വാദം. എന്നാല്‍ ഇവിടെ നിന്ന് മാറ്റുന്നവര്‍ക്ക് അതാത് സ്ഥലത്ത് പണി നല്‍കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. 

Tags: കുടുംബംപെട്ടിമുടി ദുരന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Samskriti

രാമായണത്തിലെ കുടുംബിനീ സങ്കല്‍പ്പങ്ങള്‍

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.