Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഹരിക്കടത്ത് കേസ്; മൂന്നു മാസം 76 കോള്‍; ബിനീഷ് കോടിയേരി – അനൂപ് ബന്ധം ദൃഢം; സ്വപ്‌ന അറസ്റ്റിലായ ദിവസം അനൂപ് പ്രമുഖരെ വിളിച്ചു

ജൂണില്‍ 58 തവണയാണ് അനൂപും ബിനീഷും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ചില ദിവസങ്ങളില്‍ നിരവധി കോളുകളാണ് വിളിച്ചിട്ടുള്ളത്. ജൂലൈയില്‍ ഇവര്‍ തമ്മില്‍ പത്തു കോളുകളേ വിളിച്ചിട്ടുള്ളൂ. പക്ഷെ നിരവധി തവണ വാട്ട്‌സാപ്പില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അതീവ രഹസ്യ സ്വഭാവമുള്ള വിളികളായിരുന്നു. ആഗസ്തില്‍ അനൂപ് അറസ്റ്റിലാകും മുന്‍പ് എട്ടു തവണ വിളിച്ചു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന ബെംഗളൂരില്‍ എത്തും മുന്‍പ് ഇവര്‍ തമ്മില്‍ എട്ടു മിനിറ്റ് ഫോണില്‍ സംസാരിച്ചു.സ്വപ്‌നയെ ബെംഗളൂരുവില്‍നിന്നു എന്‍ഐഎ പിടികൂടിയ ജൂലൈ പത്തിന് അനൂപ് കേരളത്തിലെ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരെയടക്കം നിരന്തരം വിളിച്ചിരുന്നു. ബിനീഷും അനൂപും തമ്മില്‍ അന്നു മാത്രം 23 തവണയാണ് വിളിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 5, 2020, 10:56 am IST
inKerala

കൊച്ചി: ലഹരിക്കടത്തു കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നതിന് കൂടുതല്‍ തെളിവുകള്‍. ഇവര്‍ തമ്മില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ 76 തവണയാണ് പരസ്പരം ഫോണ്‍ വിളിച്ചതെന്ന വിവരം പുറത്തായി. മാത്രമല്ല സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ അറസ്റ്റിലായ അന്ന് മുഹമ്മദ് അനൂപ് കേരളത്തിലെ പ്രമുഖരെ നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രണ്ടു കേസുകളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും വ്യക്തമായി. മുഹമ്മദ് അനൂപിന്റെ കോള്‍ ലിസ്റ്റില്‍ പ്രമുഖ സംവിധായകന്‍ ഖാലിദ് റഹ്മാന്റെ നമ്പറുണ്ടെന്നും  സൂചനയുണ്ട്. ഉണ്ട, അനുരാഗ കരിക്കിന്‍ വെള്ളം എന്നിവ സംവിധാനം ചെയ്തത് ഖാലിദ് റഹ്മാനാണ്. ഇയാളുമായി അനൂപ് 22 തവണയാണ് ഫോണില്‍ സംസാരിച്ചത്.  

ജൂണില്‍ 58 തവണയാണ്  അനൂപും ബിനീഷും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ചില ദിവസങ്ങളില്‍ നിരവധി കോളുകളാണ് വിളിച്ചിട്ടുള്ളത്. ജൂലൈയില്‍ ഇവര്‍ തമ്മില്‍ പത്തു കോളുകളേ വിളിച്ചിട്ടുള്ളൂ. പക്ഷെ നിരവധി തവണ വാട്ട്‌സാപ്പില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അതീവ രഹസ്യ സ്വഭാവമുള്ള വിളികളായിരുന്നു. ആഗസ്തില്‍ അനൂപ് അറസ്റ്റിലാകും മുന്‍പ് എട്ടു തവണ വിളിച്ചു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന ബെംഗളൂരില്‍ എത്തും മുന്‍പ് ഇവര്‍ തമ്മില്‍ എട്ടു മിനിറ്റ് ഫോണില്‍ സംസാരിച്ചു.സ്വപ്‌നയെ ബെംഗളൂരുവില്‍നിന്നു എന്‍ഐഎ പിടികൂടിയ ജൂലൈ പത്തിന്  അനൂപ് കേരളത്തിലെ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരെയടക്കം നിരന്തരം വിളിച്ചിരുന്നു.  ബിനീഷും അനൂപും തമ്മില്‍ അന്നു മാത്രം 23 തവണയാണ് വിളിച്ചത്.  

അതിനിടെ ഈ  മലയാളി മയക്കുമരുന്നു സംഘത്തിന് സ്വര്‍ണക്കടത്ത് സംഘവുമായും  ഭീകരരുമായുള്ള  ഇടപാടിന്റെയും ചുരുളഴിഞ്ഞു തുടങ്ങി.  ലഭിച്ച  വിവരങ്ങള്‍ സ്ഥിരീകരിക്കാനും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനും  സ്വര്‍ണക്കടത്ത് കേസില്‍ ജയിലിലുള്ള കെ.ടി. റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യും. റമീസും  മുഹമ്മദ് അനൂപും തമ്മില്‍ അടുത്ത ബന്ധമുണ്ട്. റമീസിന്റെ ഫോണ്‍ നമ്പര്‍ അനൂപിന്റെ കോള്‍ ലിസ്റ്റില്‍ കണ്ടെത്തിയിരുന്നു. റമീസ്, 

സ്വപ്‌ന,സരിത്ത്,സന്ദീപ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഭീകര പ്രവര്‍ത്തകര്‍ക്കും  മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്നാണ്  അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുള്ളത്. മയക്കുമരുന്നിന് പകരമായി സ്വര്‍ണമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.  

കൊച്ചിയിലെ രാത്രിവിരുന്നുകളില്‍ സ്ഥിരം സന്നിധ്യമായിരുന്നു മുഹമ്മദ് അനൂപ്. കൊച്ചിയിലെ ചില ഇടത്  ചലച്ചിത്ര പ്രവര്‍ത്തകരുമായി ഇയാള്‍ക്ക് അടുത്ത സൗഹൃദം ഉണ്ട്. ബെംഗളൂരൂവില്‍ ബിനീഷ് കോടിയേരി നടത്തിയ പണമിടപാടുകളുടെ രേഖകള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. അനൂപ് ഇടനില നിന്ന  ചില ഭൂമി ഇടപാടുകളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. കാരിയര്‍മാരായി ഉപയോഗിക്കാനും മോഡലിങ്ങിനും  

ഇവന്റ് മാനേജ്മെന്റിനുമായും റഷ്യന്‍, ഇറാനിയന്‍ യുവതികളെ എത്തിക്കുന്ന ഇടപാടും അനൂപിനും സംഘത്തിനും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Tags: Drug Mafiaസ്വര്‍ണകടത്ത്swapna sureshബിനീഷ് കോടിയേരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.