Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യദ്രോഹം, കള്ളപ്പണം വെളുപ്പിക്കല്‍; സ്ഥിരീകരിച്ച് ഏജന്‍സികള്‍; അടുത്ത ഘട്ടം നേട്ടമുണ്ടാക്കിയവരെ കണ്ടെത്തല്‍

ജോലിക്ക് കമ്മീഷന്‍ കിട്ടിയ പണം, പൈതൃക സ്വത്ത് തുടങ്ങിയ വിശദീകരണങ്ങള്‍ സത്യമല്ലെന്നും കള്ളപ്പണമാണെന്നും ഇഡി വാദിച്ചത് കോടതി ശരിവെച്ചു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 29, 2020, 09:18 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട  സ്വര്‍ണക്കടത്തു കേസില്‍  മൂന്ന് കേന്ദ്ര ഏജന്‍സികളും അന്വേഷണം മുറുക്കി. എന്‍ഐഎ, എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), കസ്റ്റംസ് എന്നീ ഏജന്‍സികളുടെ ആദ്യഘട്ട പ്രവര്‍ത്തനം വിജയകരമാണെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസിലും ബന്ധപ്പെട്ട അന്വേഷണങ്ങളിലുമായി, മുഖ്യമന്ത്രി പിണറായി വിജയന്‍, കുടുംബം, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി കേസില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയെല്ലാം പേരുകള്‍ കോടതി രേഖകളിലായിക്കഴിഞ്ഞു.

പ്രതികള്‍ രാജ്യദ്രോഹം ചെയ്‌തെന്ന  സംശയത്തെ തുടര്‍ന്നാണ് ദേശീയ സുരക്ഷാ ഏജന്‍സിയെ അന്വേഷണത്തിന് നിയോഗിച്ചത്. സ്വര്‍ണക്കള്ളക്കടത്ത് മാത്രമാണെന്ന് പലരും വ്യാഖ്യാനിച്ച കേസ് രാജ്യ സുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും ബാധിക്കുന്ന ഇടപാടാണെന്ന് എന്‍ഐഎ കണ്ടെത്തിക്കഴിഞ്ഞു. പ്രതികള്‍ അറിഞ്ഞുകൊണ്ട്, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയേയും സ്ഥിരതയേയും അപകടത്തിലാക്കുകയായിരുന്നുവെന്ന് സ്ഥാപിക്കാനും ഏജന്‍സിക്കായി.

പ്രധാനപ്രതി സ്വപ്ന പ്രഭാ സുരേഷ് എന്‍ഐഎ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഐഎ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേസ് എങ്ങനെ രാജ്യദ്രോഹമാകുന്നുവെന്ന്  വിശദീകരിച്ചിട്ടുണ്ട്. ഈ വിശദീകരണം അംഗീകരിച്ചാണ് കോടതി സ്വപ്നയ്‌ക്ക് ജാമ്യം നിഷേധിച്ചത്. സ്വര്‍ണക്കടത്തിലെ പണം എങ്ങനെ രാജ്യദ്രോഹത്തിന് വിനിയോഗിച്ചു, ആരൊക്കെയാണ് പങ്കാളികള്‍ തുടങ്ങിയ  വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് ഏജന്‍സി.

കള്ളപ്പണ വിനിമയവും ഉപയോഗവുമാണ് ഇഡിയുടെ അന്വേഷണ വിഷയം. ആ കേസ് കോടതിയില്‍ കൃത്യമായി സ്ഥാപിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനായി. സ്വപ്ന സുരേഷ്, സാമ്പത്തിക കുറ്റകൃത്യക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ എതിര്‍ത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍, കള്ളപ്പണ ഇടപാട് തെളിയിക്കുന്ന വിശദാംശങ്ങള്‍ ഉണ്ട്. സ്വപ്നയുടെ ബാങ്ക് ലോക്കറില്‍നിന്ന് കിട്ടിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം കൃത്യമായി വെളിപ്പെടുത്താന്‍ സ്വപ്നയ്‌ക്ക് കഴിഞ്ഞിട്ടില്ല.

ജോലിക്ക് കമ്മീഷന്‍ കിട്ടിയ പണം, പൈതൃക സ്വത്ത് തുടങ്ങിയ വിശദീകരണങ്ങള്‍ സത്യമല്ലെന്നും കള്ളപ്പണമാണെന്നും ഇഡി വാദിച്ചത് കോടതി ശരിവെച്ചു.

കസ്റ്റംസിനാണ് സ്വര്‍ണക്കള്ളക്കടത്ത് അന്വേഷിക്കാനുള്ള ചുമതല. നയതന്ത്ര ബാഗേജ് എന്ന വ്യാജേന യുഎഇയില്‍നിന്ന് സ്വര്‍ണം കടത്തിയെന്നും ഇരുപതോളം നയതന്ത്ര ഓഫീസുകള്‍ ദുര്‍വിനിയോഗം ചെയ്ത് മാത്രം കടത്തിയെന്നും കസ്റ്റംസിന് കണ്ടെത്താനായി. ഇതുള്‍പ്പെടെ രാജ്യത്തേക്ക് നികുതി വെട്ടിച്ച് സ്വര്‍ണം കടത്തിയതും മറ്റ് കള്ളക്കടത്തുകളും കസ്റ്റംസ് ഡിപ്പാര്‍ട്ടുമെന്റിന് കണ്ടെത്താനും അതില്‍ പ്രതി സ്വപ്ന പങ്കാളിയാണെന്നും കോടതിയില്‍ സ്ഥാപിക്കാന്‍ ഏജന്‍സിക്കായി.

Tags: Pinarayi Vijayanഅന്വേഷണംസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.