Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്‌റു കുടുംബത്തിനെതിരെയുള്ള കലാപക്കൊടി; ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ് നേതൃത്വം; ‘വിമത’ നേതാക്കള്‍ക്ക് നിരീക്ഷണം

വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കള്‍ പുതിയ പ്രസിഡന്റ് വേണമെന്ന നീക്കത്തിനൊപ്പം നിന്നെന്നാണ് ലഭിക്കുന്ന വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2020, 08:58 am IST
in India

ന്യൂദല്‍ഹി: ഒരുകൂട്ടം മുതിര്‍ന്ന നേതാക്കളുടെ അപ്രതീക്ഷിതമായ നീക്കത്തിന്റെ ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സോണിയ ഗാന്ധിയുടെ അനാരോഗ്യവും ആശുപത്രിവാസക്കാലത്ത് നേതൃമാറ്റം ആവശ്യപ്പെട്ടതും വൈകാരികമായി അവതരിപ്പിച്ച് താല്‍ക്കാലിക രക്ഷ നേടിയെങ്കിലും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അവശേഷിക്കുകയാണെന്ന ബോധ്യത്തില്‍ തന്നെയാണ് ഹൈക്കമാന്‍ഡ്.

നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ ‘നിരീക്ഷണത്തില്‍’ വെയ്‌ക്കാനാണ് ഹൈക്കമാന്‍ഡ് വിശ്വസ്തര്‍ക്ക് നല്‍കിയ നിര്‍ദേശം. നേതൃമാറ്റം ആവശ്യപ്പെട്ടവര്‍ക്ക് ബിജെപിയുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണം രാഹുല്‍ ഗാന്ധി പിന്‍വലിച്ചെങ്കിലും നെഹ്‌റു കുടുംബത്തിന്റെ ആശങ്കകള്‍ അവസാനിച്ചിട്ടില്ല. 1999ന് സമാനമായി സോണിയക്കെതിരെ വിമത ശബ്ദമുയര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കളെ അന്നത്തെപ്പോലെ പുറത്താക്കാനുള്ള ശേഷി ഇന്ന് നേതൃത്വത്തിനില്ല.  

ആസൂത്രിത നീക്കമായിരുന്നു നേതാക്കള്‍ നടത്തിയതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ ആശങ്കകള്‍ക്ക് കാരണവും അതു തന്നെ. വിവിധ സംസ്ഥാനങ്ങളിലെ സമാന നിലപാടുള്ള നേതാക്കളുമായി മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ചര്‍ച്ചകളാണ് പ്രവര്‍ത്തക സമിതിയിലെ പൊട്ടിത്തെറിയിലേക്ക് വഴിവെച്ചത്. കപില്‍ സിബല്‍, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ മുന്നില്‍ നിന്ന് നയിച്ച നീക്കങ്ങള്‍ക്ക് മിക്ക സംസ്ഥാനത്തെയും പ്രധാന നേതാക്കളുടെ രഹസ്യ പിന്തുണയുണ്ടായിരുന്നു. പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം വിമത നീക്കം നടത്തിയ നേതാക്കള്‍ ഗുലാംനബി ആസാദിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നതും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ്.

ദേശീയ നേതൃത്വത്തിലുള്ള 23 നേതാക്കളാണ് സോണിയ ഇടക്കാല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മുന്നൂറോളം നേതാക്കളുടെ പിന്തുണ അവര്‍ക്കുണ്ടായിരുന്നു. അഞ്ചുമാസമായി നടത്തിയ നീക്കം നെഹ്‌റു കുടുംബമോ ഹൈക്കമാന്‍ഡിലെ വിശ്വസ്തരോ അറിഞ്ഞില്ല എന്നതാണ് കൂടുതല്‍ നടുക്കത്തിന് കാരണമായിരിക്കുന്നത്. പാര്‍ട്ടിയില്‍ എക്കാലവും സോണിയക്കും രാഹുലിനുമൊപ്പം വിശ്വസ്തരായി നിന്നവര്‍ തന്നെയാണ് നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയത്.

വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കള്‍ പുതിയ പ്രസിഡന്റ് വേണമെന്ന നീക്കത്തിനൊപ്പം നിന്നെന്നാണ് ലഭിക്കുന്ന വിവരം. കത്തയച്ച 23പേരുടെ പിന്നില്‍ നില്‍ക്കാനായിരുന്നു ധാരണ. വിഷയം ഉന്നയിക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ പരസ്യമായി രംഗത്തെത്താമെന്നായിരുന്നുകണക്കുകൂട്ടല്‍. ആദ്യ നീക്കം പാളിയിട്ടില്ലെന്നും ആറുമാസത്തിനകം എഐസിസി സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിപ്പിക്കുന്നതില്‍ വിജയിച്ചെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടിതമായി നീങ്ങാനാണ് നീക്കം. പാര്‍ട്ടിയിലെ സ്ഥാനമല്ല രാജ്യമാണ് പ്രധാനമെന്ന കപില്‍ സിബലിന്റെ പുതിയ ട്വീറ്റ് നല്‍കുന്ന സന്ദേശവും അതുതന്നെയാണ്.

സജീവമല്ലെന്ന ആരോപണത്തിന് മറുപടിയായി ഇന്നലെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം സോണിയാഗാന്ധി വിളിച്ചു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

Tags: Kapilcongressസോണി് ഗാന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.