Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുരന്തങ്ങളുടെ ദുഃഖവെള്ളി; മലയിടിഞ്ഞ് 18 മരണം; 50 പേര്‍ക്കായി തെരച്ചില്‍

കണ്ണന്‍ ദേവന്‍ പഌന്റേഷന്റെ നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലെ നാലു ലയങ്ങളിലായി താമസിച്ചിരുന്ന 78 പേരാണ് ദുരന്തത്തിന് ഇരയായത്. ആകെ 83പേര്‍ ഇവിടെ താമസിച്ചിരുന്നുവങ്കിലും അഞ്ചു പേര്‍ സ്ഥലത്തില്ലായിരുന്നതിനാല്‍ ദുരന്തത്തില്‍ നിന്ന്‌രക്ഷപ്പെട്ടു. ദുരന്തമുണ്ടായത് രാത്രിയില്‍ ആയിരുന്നതിനാലും പുറംലോകം അറിയാന്‍ വൈകിയതിനാലും രക്ഷാ പ്രവര്‍ത്തനം എട്ടു മണിക്കൂറിലേറെ താമസിച്ചു. കനത്ത മഴയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനുള്ള വഴി അടഞ്ഞതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 8, 2020, 07:10 pm IST
inKerala

രാജമല(ഇടുക്കി):  ഇടുക്കി രാജമലയ്‌ക്കടുത്ത് പെട്ടിമുടിയില്‍ കനത്ത മഴയിലും വെള്ളപ്പാച്ചിലിലും മലയിടിഞ്ഞുവീണ് വന്‍ ദുരന്തം. മണ്ണും  പാറക്കല്ലുകളും ലയങ്ങളുടെ മുകളിലേക്ക് പതിച്ച്  18 പേര്‍ മരിച്ചു. വ്യാഴാഴ്ച പാതിരാത്രിയിലുണ്ടായ ദുരന്തത്തില്‍ മണ്ണിനടിയില്‍ പെട്ട 50  പേര്‍ക്കായി  തെരച്ചില്‍. പന്ത്രണ്ട് പേരെ രക്ഷിച്ചു.  മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ കഴിയുന്ന ഇവരില്‍ ഒരാളുടെ നില ഗുരുതരം. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും കഴിഞ്ഞ വര്‍ഷമുണ്ടായ ദുരന്തത്തിന് സമാനമായ അപകടമാണ് പെട്ടിമുടിയിലും.

കണ്ണന്‍ ദേവന്‍ പഌന്റേഷന്റെ നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലെ നാലു  ലയങ്ങളിലായി താമസിച്ചിരുന്ന 78  പേരാണ്   ദുരന്തത്തിന് ഇരയായത്. ആകെ 83പേര്‍ ഇവിടെ താമസിച്ചിരുന്നുവങ്കിലും അഞ്ചു പേര്‍ സ്ഥലത്തില്ലായിരുന്നതിനാല്‍ ദുരന്തത്തില്‍ നിന്ന്‌രക്ഷപ്പെട്ടു.  ദുരന്തമുണ്ടായത് രാത്രിയില്‍ ആയിരുന്നതിനാലും  പുറംലോകം അറിയാന്‍ വൈകിയതിനാലും രക്ഷാ പ്രവര്‍ത്തനം എട്ടു മണിക്കൂറിലേറെ താമസിച്ചു. കനത്ത മഴയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനുള്ള വഴി അടഞ്ഞതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.  

പ്രദേശ വാസികളും ഇടമലക്കുടിയിലെ വനവാസികളുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ഇവരിലൊരാള്‍ പത്തുകിലോമീറ്ററകലെയുള്ള രാജമലയിലെ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ വിവരമറിയിച്ചപ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്. ഉടന്‍  ചെക്ക് പോസ്റ്റിലുണ്ടായിരുന്ന വനപാലകര്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.

50 പേര്‍ക്കായി തെരച്ചില്‍

മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 50 പേരെ കാണാതായി. ഇവരില്‍ ഒരു കുടുംബത്തിലെ 23 പേരുമുണ്ട്. നാലു പേരടങ്ങുന്ന മറ്റൊരു  കുടുംബം വലിയ ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു. മണ്ണിടിച്ചിലില്‍ 30 മുറികളുള്ള നാലു  ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ലയത്തിലെ താമസക്കാരായ ഗാന്ധിരാജ്(48), ശിവകാമി(38), വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്‍(46), മയില്‍ സ്വാമി(48), കണ്ണന്‍(40), അണ്ണാദുരൈ(44), രാജേശ്വരി(43), കൗസല്യ(25), തപസ്സിയമ്മാള്‍(42), സിന്ധു(13), നിധീഷ്(25), പനീര്‍ശെല്‍വം(50), 15. ഗണേശന്‍(40)എന്നിവരുടെ മൃതദേഹങ്ങളാണ്കണ്ടെത്തിയത്.

രക്ഷപ്പെട്ട 12 പേരില്‍ നാലു പേരെ മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സ്ത്രീ ഐസിയുവിലാണ്. പരിക്കേറ്റ പളനിയമ്മ(50)യെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ദീപന്‍(25), ചിന്താലക്ഷ്മി(33), സരസ്വതി(52) എന്നിവരെ മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

മൂന്നാറില്‍ നിന്ന് 30 കിലോമീറ്ററിലധികം അകലെ മലമുകളിലാണ് പെട്ടിമുടി. പത്തിലധികം മണ്ണുമാന്തികളും മേഖലയില്‍ തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്.  വലിയ പാറക്കല്ലുകളും ചെളിയും തിരച്ചിലിന് വെല്ലുവിളിയായി. വൈകിട്ടോടെ ശക്തമായ മഴയും മഞ്ഞും മൂലം തിരച്ചില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

Tags: kerala flood 2020രാജമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രവരുമാനത്തില്‍ നിന്നും നയാപൈസ എടുക്കുന്നില്ലെന്നും സര്‍ക്കാരാണ് കോടികള്‍ ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുന്നതെന്നും വാദിക്കുന്ന തോമസ് ഐസക് അറിയാന്‍

Kerala

കീട ബാധയും രോഗങ്ങളും കുറഞ്ഞു; മണ്ണിന്റെ ഫലഭൂയിഷ്ടത കൂടി; വെള്ളപ്പൊക്കം കുട്ടനാട്ടിലെ നെല്ലുല്പ്പാദനം കൂട്ടിയെന്ന് പഠനം

Kerala

മുന്നറിയപ്പുകള്‍ വകവച്ചില്ല; റിപ്പോര്‍ട്ടുകളും പഠനങ്ങളും വര്‍ധിക്കുന്നു; ദുരന്തനിവാരണം കേരളത്തില്‍ വര്‍ത്തമാനം മാത്രം: ഡോ. അമിത സിങ്

Editorial

അര്‍ത്ഥമില്ലാത്ത ദുരന്തകാല വിലാപം

Kerala

വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.