Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലാപം ഹിന്ദുക്കളെ പാഠം പഠിപ്പിക്കാന്‍;ഗൂഢാലോചന നടന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫിസില്‍;കൂടെ ഉമര്‍ ഖാലിദും ഇസ്രത് ജഹാനും;കുറ്റസമ്മതം നടത്തി താഹിര്‍ ഹുസൈന്‍

ദല്‍ഹിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലാണ് കലാപം സംബന്ധിച്ച ഗൂഢാലോചന നടത്തിയത്. പൗരത്വ ഭേദഗതി നിയമം മാത്രമല്ല, കാശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതും അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുകൂലമായ വിധി വന്നതുമെല്ലാം ആണ് കലാപം നടത്താന്‍ പ്രേരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 10:26 am IST
inIndia

ന്യൂദല്‍ഹി:  സിഎഎ വിരുദ്ധ കലാപമെന്ന പേരില്‍ ദല്‍ഹിയില്‍ നടന്ന ഹിന്ദു വിരുദ്ധ കലാപത്തില്‍ തന്റെ പങ്ക് തുറന്നു സമ്മതിച്ച് മുഖ്യആസൂത്രകന്‍ താഹിര്‍ ഹുസൈന്‍. കേസ് അന്വേഷിക്കുന്ന ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ അധികാരവും പണവും ഉപയോഗിച്ച് ഹിന്ദുക്കളെ പാഠം പഠിപ്പിക്കുകയായിരുന്നു കലാപത്തിന്റെ ലക്ഷ്യമെന്ന് മുന്‍ ആം ആദ്മി കൗണ്‍സിലര്‍ കൂടിയായ താഹിര്‍ ഹുസൈന്‍ വെളിപ്പെടുത്തി.  

തന്റെ അനുയായി ഖാലിദ് സെയ്ഫിയുടെ സഹായത്തോടെ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെയും കോണ്‍ഗ്രസിനന്റെ മുന്‍ കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്റേയും കൂടി ആസൂത്രണത്തിലാണ് കലാപം ഉടലെടുത്തത്. ദല്‍ഹിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലാണ് കലാപം സംബന്ധിച്ച ഗൂഢാലോചന നടത്തിയത്. പൗരത്വ ഭേദഗതി നിയമം മാത്രമല്ല, കാശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതും അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുകൂലമായ വിധി വന്നതുമെല്ലാം ആണ് കലാപം നടത്താന്‍ പ്രേരിപ്പിച്ചത്.  

2020 ജനുവരി എട്ടിനാണ് ഉമര്‍ ഖാലിദിന്റെ നേതൃത്വത്തിന്റെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്ത് ഗൂഢാലോചന നടത്തിയത്. തന്റെ മതത്തിനു വേണ്ടി ജീവന്‍ വെടിയാന്‍ തയാറാണെന്നു ഉമര്‍ ഖാലിദ് പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരായ കലാപത്തിനു എത്ര പണം വേണമെങ്കിലും ചെലവാക്കാമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഡാനിഷ് പറഞ്ഞതായി ഖാലിദ് സെയ്ഫി കൂടിക്കാഴ്ചയില്‍ പറഞ്ഞു.  

ദല്‍ഹിയില്‍ ഹിന്ദുക്കള്‍ക്കെതിരേ മുസ്ലിങ്ങളെ തെരുവിലിറക്കാനുള്ള ചുമതല സെയ്ഫ് ഖാലിദിനും ഇസ്രത് ജഹാനുമായിരുന്നു. ഷഹീന്‍ ബാഗ് ആസ്ഥനമായി കലാപം തുടങ്ങാനും തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് വ്യാപിക്കാനും ആയിരുന്നു പദ്ധതി.  

ഫെബ്രുവരി നാലിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ എത്തുന്ന ദിവസം വലിയ കലാപത്തിനാണ് ആസൂത്രണം നടത്തിയത്. ഇതിനായി ആയിരക്കണക്കിന് പെട്രോള്‍ ബോംബുകള്‍ സംഘം തയാറാക്കിയിരുന്നെന്നും താഹിര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഉമര്‍ ഖാലിദിന്റെ നിര്‍ദേശപ്രകാരമാണ് ആസിഡുകള്‍ വന്‍തോതില്‍ ശേഖരിച്ചതെന്നും താഹിര്‍. പോലീസിനു നല്‍കിയിരുന്ന ലൈസന്‍സുള്ള തന്റെ തോക്ക് കലാപം മുന്‍കൂട്ടി കണ്ട് ഖാലിദ് തിരിച്ചുവാങ്ങിയിരുന്നു. മുസ്ലിംവിഭാഗത്തിനു ഒരു പരുക്കും ഏല്‍ക്കരുതെന്ന് ഗൂഢാലോചനയില്‍ കൃത്യമായി അറിയിച്ചിരുന്നെന്നും താഹിര്‍ വെളിപ്പെടുത്തി.

Tags: delhiriotവടക്കുകിഴക്കന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.