Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കലാപം ഹിന്ദുക്കളെ പാഠം പഠിപ്പിക്കാന്‍;ഗൂഢാലോചന നടന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫിസില്‍;കൂടെ ഉമര്‍ ഖാലിദും ഇസ്രത് ജഹാനും;കുറ്റസമ്മതം നടത്തി താഹിര്‍ ഹുസൈന്‍

ദല്‍ഹിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലാണ് കലാപം സംബന്ധിച്ച ഗൂഢാലോചന നടത്തിയത്. പൗരത്വ ഭേദഗതി നിയമം മാത്രമല്ല, കാശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതും അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുകൂലമായ വിധി വന്നതുമെല്ലാം ആണ് കലാപം നടത്താന്‍ പ്രേരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 10:26 am IST
inIndia

ന്യൂദല്‍ഹി:  സിഎഎ വിരുദ്ധ കലാപമെന്ന പേരില്‍ ദല്‍ഹിയില്‍ നടന്ന ഹിന്ദു വിരുദ്ധ കലാപത്തില്‍ തന്റെ പങ്ക് തുറന്നു സമ്മതിച്ച് മുഖ്യആസൂത്രകന്‍ താഹിര്‍ ഹുസൈന്‍. കേസ് അന്വേഷിക്കുന്ന ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ അധികാരവും പണവും ഉപയോഗിച്ച് ഹിന്ദുക്കളെ പാഠം പഠിപ്പിക്കുകയായിരുന്നു കലാപത്തിന്റെ ലക്ഷ്യമെന്ന് മുന്‍ ആം ആദ്മി കൗണ്‍സിലര്‍ കൂടിയായ താഹിര്‍ ഹുസൈന്‍ വെളിപ്പെടുത്തി.  

തന്റെ അനുയായി ഖാലിദ് സെയ്ഫിയുടെ സഹായത്തോടെ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെയും കോണ്‍ഗ്രസിനന്റെ മുന്‍ കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്റേയും കൂടി ആസൂത്രണത്തിലാണ് കലാപം ഉടലെടുത്തത്. ദല്‍ഹിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലാണ് കലാപം സംബന്ധിച്ച ഗൂഢാലോചന നടത്തിയത്. പൗരത്വ ഭേദഗതി നിയമം മാത്രമല്ല, കാശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതും അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുകൂലമായ വിധി വന്നതുമെല്ലാം ആണ് കലാപം നടത്താന്‍ പ്രേരിപ്പിച്ചത്.  

2020 ജനുവരി എട്ടിനാണ് ഉമര്‍ ഖാലിദിന്റെ നേതൃത്വത്തിന്റെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്ത് ഗൂഢാലോചന നടത്തിയത്. തന്റെ മതത്തിനു വേണ്ടി ജീവന്‍ വെടിയാന്‍ തയാറാണെന്നു ഉമര്‍ ഖാലിദ് പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരായ കലാപത്തിനു എത്ര പണം വേണമെങ്കിലും ചെലവാക്കാമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഡാനിഷ് പറഞ്ഞതായി ഖാലിദ് സെയ്ഫി കൂടിക്കാഴ്ചയില്‍ പറഞ്ഞു.  

ദല്‍ഹിയില്‍ ഹിന്ദുക്കള്‍ക്കെതിരേ മുസ്ലിങ്ങളെ തെരുവിലിറക്കാനുള്ള ചുമതല സെയ്ഫ് ഖാലിദിനും ഇസ്രത് ജഹാനുമായിരുന്നു. ഷഹീന്‍ ബാഗ് ആസ്ഥനമായി കലാപം തുടങ്ങാനും തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് വ്യാപിക്കാനും ആയിരുന്നു പദ്ധതി.  

ഫെബ്രുവരി നാലിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ എത്തുന്ന ദിവസം വലിയ കലാപത്തിനാണ് ആസൂത്രണം നടത്തിയത്. ഇതിനായി ആയിരക്കണക്കിന് പെട്രോള്‍ ബോംബുകള്‍ സംഘം തയാറാക്കിയിരുന്നെന്നും താഹിര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഉമര്‍ ഖാലിദിന്റെ നിര്‍ദേശപ്രകാരമാണ് ആസിഡുകള്‍ വന്‍തോതില്‍ ശേഖരിച്ചതെന്നും താഹിര്‍. പോലീസിനു നല്‍കിയിരുന്ന ലൈസന്‍സുള്ള തന്റെ തോക്ക് കലാപം മുന്‍കൂട്ടി കണ്ട് ഖാലിദ് തിരിച്ചുവാങ്ങിയിരുന്നു. മുസ്ലിംവിഭാഗത്തിനു ഒരു പരുക്കും ഏല്‍ക്കരുതെന്ന് ഗൂഢാലോചനയില്‍ കൃത്യമായി അറിയിച്ചിരുന്നെന്നും താഹിര്‍ വെളിപ്പെടുത്തി.

Tags: delhiriotവടക്കുകിഴക്കന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.