Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിസിടിവി കരാര്‍ ചെന്നൈ കമ്പനിക്ക് നല്‍കിയതിലും ദുരൂഹത; ഹണിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

സെക്രട്ടേറിയറ്റിലെ രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടതോടെയാണ് ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ ക്രമക്കേടുകള്‍ പുറത്ത് വന്നത്. ഇടിമിന്നലില്‍ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായി എന്നും അത് വീണ്ടെടുക്കാനാകാത്ത വിധം നശിച്ചുപോയി എന്നുമാണ് ഹണി എന്‍ഐഎയക്ക് നല്‍കിയ മറുപടി. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം മുന്നില്‍ കണ്ട എന്‍ഐഎ ജൂലൈ ഒന്നുമുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നിര്‍ബന്ധമായും ആവശ്യപ്പെട്ടു. അട്ടിമറി നീക്കം പൊളിഞ്ഞതോടെ ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയക്ക് വേണ്ടി പകര്‍ത്തുകയാണ്.

അനീഷ് അയിലം by അനീഷ് അയിലം
Jul 30, 2020, 10:51 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയേറ്റിലെ ഹൗസ് കീപ്പിങ് വിഭാഗം ജോയിന്റ് സെക്രട്ടറിയും ഇടത് അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ പ്രസിഡന്റുമായ പി. ഹണിക്കെതിരെ ഗുരുതര ആരോപണങ്ങള്‍. എന്‍ഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സിസിടിവി ഇടിമിന്നലില്‍ നശിച്ചുവെന്നതില്‍ സംശയം നിലനില്‍കെ സിസിടിവി കരാര്‍ ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് നല്‍കിയതിലും ദുരൂഹത.  

സെക്രട്ടേറിയറ്റിലെ രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടതോടെയാണ് ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ ക്രമക്കേടുകള്‍ പുറത്ത് വന്നത്. ഇടിമിന്നലില്‍ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായി എന്നും അത് വീണ്ടെടുക്കാനാകാത്ത വിധം നശിച്ചുപോയി എന്നുമാണ് ഹണി എന്‍ഐഎയക്ക് നല്‍കിയ മറുപടി. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം മുന്നില്‍ കണ്ട എന്‍ഐഎ ജൂലൈ ഒന്നുമുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നിര്‍ബന്ധമായും ആവശ്യപ്പെട്ടു. അട്ടിമറി നീക്കം പൊളിഞ്ഞതോടെ ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയക്ക് വേണ്ടി പകര്‍ത്തുകയാണ്.  

ഇടിമിന്നലേറ്റ് സിസിടിവിയുടെ സ്വിച്ച് കേടായത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് സെക്രട്ടേറിയറ്റിലെ സിസിടിവി സ്ഥാപിച്ചതിലെ ക്രമക്കേടുകളും പുറത്ത് വന്നത്. കേരളത്തില്‍ നിരവധി കമ്പനികള്‍ ഉള്ളപ്പോള്‍ ചെന്നൈ ആസ്ഥാനമായ കമ്പനിക്കാണ് സെക്രട്ടേറിയറ്റിലെ സുരക്ഷാ ക്യാമറകളുടെ കരാര്‍ നല്‍കിയത്. ഇതിനായി ടെന്‍ഡറിലെ നിബന്ധനകള്‍ തയാറാക്കിയത് ഹണിയുടെ നേതൃത്വത്തിലാണ്. സിസിടിവി വിപണനത്തില്‍ ഒരു കോടിയുടെ വിറ്റുവരവ് വേണമെന്നാണ് പ്രധാന മാനദണ്ഡം. ഇതോടെ കേരളത്തിലുള്ള കമ്പനികള്‍ക്ക് പങ്കെടുക്കാനായില്ല. തുടര്‍ന്ന് കരാര്‍ ചെന്നൈ കമ്പനിക്ക് നല്‍കി. കൃത്യസമയത്ത് സര്‍വീസ് ലഭിക്കാത്തതിനാല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി പത്തു ദിവസം പ്രവര്‍ത്തിച്ചില്ല.ചെന്നൈ കമ്പനി  സര്‍വീസ് നല്‍കാത്തതിനാല്‍ കൈതമുക്കിലെ സെക്യുവിഷന്‍ എന്ന സ്ഥാപനത്തെ സമീപിച്ച് പുതിയ സ്വിച്ച് വാങ്ങുകയായിരുന്നു.

സെക്രട്ടേറിയറ്റ് അനക്‌സ് ടുവിലേക്കുള്ള സിസിടിവി കരാറും ഇതേ ചെന്നൈ കമ്പനിക്ക് നല്‍കാനാണ് നീക്കം. മൂന്ന് കമ്പനികള്‍ കരാറിലുണ്ടങ്കിലും പ്രവര്‍ത്തി പരിചയം കണക്കിലെടുത്ത് ചെന്നൈ കമ്പനിക്ക് നല്‍കുമെന്ന് ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഈ കരാറിലും സംസ്ഥാനത്തെ കമ്പനികള്‍ക്ക് പങ്കെടുക്കാനായിരുന്നില്ല. നേരത്തെ സെക്രട്ടേറിയേറ്റില്‍ ഇ-ഫയലിങ്ങിന്റെ ഭാഗമായി കമ്പ്യൂട്ടറുകള്‍ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രത്യുപകരമായി സെക്രട്ടേറിയേറ്റ് എംപ്ലോയിസ് യൂണിയന്‍ സമ്മേളനത്തിന് കംപ്യൂട്ടര്‍ കമ്പനിയില്‍ നിന്നും മൂവായിരത്തിലധികം ലാപ്‌ടോപ് ബാഗുകള്‍ നല്‍കിയിരുന്നു. സെക്രട്ടേറിയറ്റിലെ പഴയ ഇലക്‌ട്രോണിക് സാധനങ്ങള്‍ ലേലം ചെയ്യാതെ വിറ്റതിലും കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതിലും സംശയങ്ങളുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ നശിച്ച സംഭവത്തില്‍ ഹണിയെ എന്‍ഐഎ ചോദ്യം ചെയ്യുമെന്നാണ് സൂചന.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.