Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൈവിട്ട കളിയുമായി തൈക്കാട് മാതൃശിശു ചികിത്സാ കേന്ദ്രം

ഏറ്റവും അധികം ശ്രദ്ധ വേണ്ട പ്രസവ ചികിത്സാ കേന്ദ്രത്തില്‍ നിസംഗതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നാണ് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 12:05 pm IST
in Thiruvananthapuram

തിരുവനന്തപുരം: തൈക്കാട് മാതൃശിശു ചികിത്സാ കേന്ദ്രത്തില്‍ പ്രസവ ചികിത്സയ്‌ക്കെത്തിയവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ആശങ്കയിലാണ്. ഏറ്റവും അധികം ശ്രദ്ധ വേണ്ട പ്രസവ ചികിത്സാ കേന്ദ്രത്തില്‍ നിസംഗതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നാണ് ആക്ഷേപം. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതെയുള്ള ആശുപത്രി അധികൃതരുടെ നടപടികള്‍ കൈവിട്ടകളിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 കഴിഞ്ഞ ദിവസങ്ങളില്‍ പ്രസവ ചികിത്സയ്‌ക്കെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇവിടെ ചികിത്സയ്‌ക്ക് എത്തിയവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ആശങ്കയിലായത്. അതിനിടെ ഇന്നലെ വീണ്ടും ഒരാള്‍ക്ക് കൂടി രോഗബാധ ഉണ്ടായി എന്ന വാര്‍ത്തയും പുറത്തുവന്നു. ഇത് അറിഞ്ഞതോടെ ഇവിടത്തെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും അത്യന്തം ആശങ്കയിലാണ്. ഇതുവരെ കൊവിഡ് രോഗബാധയുണ്ടായി എന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായില്ലെങ്കിലും ഇവിടത്തുകാരുടെ ആശങ്കയേറുകയാണ്.  

കൊവിഡ് ചികിത്സ കേന്ദ്രമാക്കിയതിനെ തുടര്‍ന്ന് ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തൈക്കാട് മാതൃശിശു ആശുപത്രിയിലേക്ക് മാറ്റിയ ഗര്‍ഭിണികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് പറയുന്നത്. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് തൈക്കാട് മാതൃശിശു ആശുപത്രിയിലേക്ക് ഇവരെ മാറ്റിയത്. തൈക്കാട് ആശുപത്രിയില്‍ എത്തിച്ച് രണ്ടുദിവസം കഴിഞ്ഞാണ് ഇവരുടെ സ്രവ പരിശോധനഫലം പോസിറ്റീവായത്. ഇവരെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി എന്നാണ് പറയുന്നത്. ഇതിനുമുമ്പും ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതായി സമീപവാസികള്‍ പറയുന്നു. പ്രസവ ശേഷം പേവാര്‍ഡില്‍ കഴിഞ്ഞ ഒരാള്‍ക്കും കൊവിഡ് പോസിറ്റീവായി എന്നാണ് പറയപ്പെടുന്നത്. ഈ സംഭവവും ആശുപത്രി അധികൃതര്‍ പുറത്തറിയിക്കാതെ മറച്ചുവച്ചു എന്നാണ് നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നത്. ഇതിനെല്ലാം ആശുപത്രി അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കാത്തതാണ് ആശങ്ക ജനിപ്പിക്കുന്നത്.

കൃത്യമായ പരിശോധനകളോ നിരീക്ഷണമോ കൂടാതെ ചികിത്സയ്‌ക്കെത്തുന്നവരെ പ്രവേശിപ്പിക്കുന്നുവെന്നും ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ലെന്നുമാണ് ആരോപണം ഉയരുന്നത്. ചികിത്സയ്‌ക്ക് എത്തുന്നവരെ പ്രത്യേകിച്ച് കണ്ടയിന്‍മെന്റ് സോണുകൡ നിന്ന് വരുന്നവരെ പോലും പ്രത്യേകം നിരീക്ഷിച്ച് കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നില്ല. ഏറ്റവുമധികം ശ്രദ്ധവേണ്ട സ്ഥലമാണ് പ്രസവ ചികിത്സാ കേന്ദ്രം. അവിടെ ഒരു തരത്തിലുള്ള വീഴ്ചകളും വരാതെ നോക്കേണ്ട കടമ ഇവിടത്തെ അധികാരികള്‍ക്ക് ഉണ്ട്.  ചികിത്സയ്‌ക്കായി ഇവിടെയെത്തുന്നവരുടെ ഭയാശങ്കകള്‍ ദൂരീകരിക്കേണ്ട നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: babyhospitalmother
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Kerala

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.