Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ താവളമാക്കി ഭീകരര്‍; കൈയും കെട്ടി സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ്

അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ ഭീകര വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ കേരളം ഭീകരര്‍ക്ക് സുരക്ഷയൊരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നിലവില്‍ എടിഎസ്സിന്റെ ചുമതല ഡിഐജി അനൂപ് കുരുവിള ജോണിനാണ്. കൊല്ലത്ത് പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ട കണ്ടെത്തിയിട്ടും എടിഎസ്സിന് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനായില്ല.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jul 28, 2020, 06:00 am IST
in Kerala

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പടെയുള്ള ഭീകരപ്രവര്‍ത്തനത്തിന്റെ വേരുകള്‍ കേരളത്തില്‍ ഉണ്ടെന്ന ഭീതി ജനകമായ വിവരങ്ങള്‍ പുറത്തുവരുമ്പോഴും സംസ്ഥാനത്തെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പേരിന് മാത്രം. വര്‍ഷങ്ങള്‍ക്ക് മുമ്പ്  കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെ ഭീകര സാനിധ്യം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വിദേശ അന്വേഷണ ഏജന്‍സികളും സ്ഥിരീകരിക്കുന്നു. എന്നാല്‍ ഭീകരവാദപ്രവര്‍ത്തനത്തെ സംബന്ധിച്ച് സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ഭാഗത്തു നിന്നും  ഒരു നടപടിപോലും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ ഭീകര വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ കേരളം ഭീകരര്‍ക്ക് സുരക്ഷയൊരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നിലവില്‍ എടിഎസ്സിന്റെ ചുമതല ഡിഐജി അനൂപ് കുരുവിള ജോണിനാണ്. കൊല്ലത്ത് പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ട കണ്ടെത്തിയിട്ടും എടിഎസ്സിന് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനായില്ല. തുടര്‍ന്ന് കളിയിക്കാവിളയിലെ എസ്‌ഐയുടെ കൊലപാതകം, സ്വര്‍ണകടത്ത് തുടങ്ങിയ ഭീകരപ്രവര്‍ത്തനങ്ങളെ തിരിച്ചറിയാന്‍ പോലും സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡിനായില്ല.

മുന്‍കാലങ്ങളിലും ഭീകരരുടെ സാനിധ്യം സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടും സംസ്ഥാന പോലീസ് ഒന്നും ചെയ്തില്ല. കണ്ണൂര്‍, കാസര്‍കോട് മേഖലയിലെ ഭീകരസാനിധ്യം, ലൗജിഹാദ്, ഭീകരപ്രവര്‍ത്തനത്തിന് കുഴല്‍പ്പണം കടത്തല്‍ തുടങ്ങിയ റിപ്പോര്‍ട്ടുകളെ തള്ളികളയുകയുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് കാലാകാലങ്ങളായി ചെയ്തിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരെയും വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരനെയും വധിക്കാന്‍ ഭീകരര്‍ ശ്രമിച്ചിരുന്ന കേസുകള്‍ പോലും നിസാരവത്കരിക്കാനാണ് പോലീസ് ശ്രമിച്ചത്. എബിവിപി നേതാക്കളായ വിശാല്‍, സച്ചിന്‍ ഗോപാല്‍, എസ്എഫ്‌ഐ നേതാവ് അഭിമന്യു തുടങ്ങിയവരുടെ കൊലപാതകത്തില്‍ ഭീകരരുടെ സാനിധ്യവും ഇടപെടലും തെളിഞ്ഞിട്ടും ഈ കേസുകള്‍ എന്‍ഐഎ ഉള്‍പ്പടെയുള്ള അന്വേഷണ സംഘത്തിന് കൈമാറാന്‍  സംസ്ഥാനം തയ്യാറായില്ല.  

കണ്ണൂരിലെ കനകമലയില്‍ 2016 ഒക്‌ടോബറില്‍ ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് ക്യാമ്പ് സംഘടിപ്പിക്കുകയും എന്‍ഐഎ സംഘം പ്രദേശം വളയുകയും ഭീകരരെ പിടികൂടുകയും ചെയ്തു. ഇതില്‍ ആറുപേര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്നെന്ന് കോടതിയും കണ്ടെത്തി. ഈ കേസില്‍ സംസ്ഥാന പോലീസ് ഒരു ഇടപെടലും നടത്തിയില്ല എന്നതിനപ്പുറം ഭീകരസാനിധ്യത്തെ കുറിച്ച് തുടര്‍ അന്വേഷണങ്ങളോ മുന്‍കരുതലുകളോ ഇതുവരെ സ്വീകരിച്ചിട്ടില്ല. വളപട്ടണം, കനകമല, കണ്ണൂര്‍, തലശ്ശേരി കേന്ദ്രീകരിച്ച് നിരവധി പേരാണ് ഐഎസ് അനുബന്ധകേസുകളില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഐഎസിലേക്ക് ഇവിടങ്ങളില്‍ നിന്ന് പലരും പോയതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയതായി ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന ഒരു വിവരവും നിലവില്‍ പോലീസിന്റെ കൈയില്‍ ഇല്ലെന്നതാണ് വസ്തുത.

കളിയിക്കാവിളയിലെ എസ്‌ഐയെ കൊലപെടുത്താന്‍ ഉപയോഗിച്ച കത്തി തലസ്ഥാനത്തെ ബസ്റ്റാന്റിലെ ആളൊഴിഞ്ഞ ഭാഗത്തും തോക്ക് കൊച്ചിയിലെ ഓടയില്‍ നിന്നുമാണ് എന്‍ഐഎ സംഘം കണ്ടെത്തിയത്. ഭീകരര്‍ക്ക് കേരളത്തില്‍ നിന്നും സഹായം ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. ഇവിടെയും തമിഴ്‌നാട് ക്യു ബ്രാഞ്ചിനോട് സഹകരിക്കാനോ ഭീകരവാദ സാന്നിധ്യത്തെക്കുറിച്ച് തുരന്വേഷണം നടത്താനോ സംസ്ഥാന പോലീസ് തയ്യാറായില്ല.

Tags: keralaterroristsഡിജിപിTerror Funding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.