Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ താവളമാക്കി ഭീകരര്‍; കൈയും കെട്ടി സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ്

അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ ഭീകര വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ കേരളം ഭീകരര്‍ക്ക് സുരക്ഷയൊരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നിലവില്‍ എടിഎസ്സിന്റെ ചുമതല ഡിഐജി അനൂപ് കുരുവിള ജോണിനാണ്. കൊല്ലത്ത് പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ട കണ്ടെത്തിയിട്ടും എടിഎസ്സിന് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനായില്ല.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Jul 28, 2020, 06:00 am IST
inKerala

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പടെയുള്ള ഭീകരപ്രവര്‍ത്തനത്തിന്റെ വേരുകള്‍ കേരളത്തില്‍ ഉണ്ടെന്ന ഭീതി ജനകമായ വിവരങ്ങള്‍ പുറത്തുവരുമ്പോഴും സംസ്ഥാനത്തെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പേരിന് മാത്രം. വര്‍ഷങ്ങള്‍ക്ക് മുമ്പ്  കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെ ഭീകര സാനിധ്യം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വിദേശ അന്വേഷണ ഏജന്‍സികളും സ്ഥിരീകരിക്കുന്നു. എന്നാല്‍ ഭീകരവാദപ്രവര്‍ത്തനത്തെ സംബന്ധിച്ച് സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ഭാഗത്തു നിന്നും  ഒരു നടപടിപോലും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ ഭീകര വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ കേരളം ഭീകരര്‍ക്ക് സുരക്ഷയൊരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നിലവില്‍ എടിഎസ്സിന്റെ ചുമതല ഡിഐജി അനൂപ് കുരുവിള ജോണിനാണ്. കൊല്ലത്ത് പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ട കണ്ടെത്തിയിട്ടും എടിഎസ്സിന് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനായില്ല. തുടര്‍ന്ന് കളിയിക്കാവിളയിലെ എസ്‌ഐയുടെ കൊലപാതകം, സ്വര്‍ണകടത്ത് തുടങ്ങിയ ഭീകരപ്രവര്‍ത്തനങ്ങളെ തിരിച്ചറിയാന്‍ പോലും സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡിനായില്ല.

മുന്‍കാലങ്ങളിലും ഭീകരരുടെ സാനിധ്യം സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടും സംസ്ഥാന പോലീസ് ഒന്നും ചെയ്തില്ല. കണ്ണൂര്‍, കാസര്‍കോട് മേഖലയിലെ ഭീകരസാനിധ്യം, ലൗജിഹാദ്, ഭീകരപ്രവര്‍ത്തനത്തിന് കുഴല്‍പ്പണം കടത്തല്‍ തുടങ്ങിയ റിപ്പോര്‍ട്ടുകളെ തള്ളികളയുകയുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് കാലാകാലങ്ങളായി ചെയ്തിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരെയും വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരനെയും വധിക്കാന്‍ ഭീകരര്‍ ശ്രമിച്ചിരുന്ന കേസുകള്‍ പോലും നിസാരവത്കരിക്കാനാണ് പോലീസ് ശ്രമിച്ചത്. എബിവിപി നേതാക്കളായ വിശാല്‍, സച്ചിന്‍ ഗോപാല്‍, എസ്എഫ്‌ഐ നേതാവ് അഭിമന്യു തുടങ്ങിയവരുടെ കൊലപാതകത്തില്‍ ഭീകരരുടെ സാനിധ്യവും ഇടപെടലും തെളിഞ്ഞിട്ടും ഈ കേസുകള്‍ എന്‍ഐഎ ഉള്‍പ്പടെയുള്ള അന്വേഷണ സംഘത്തിന് കൈമാറാന്‍  സംസ്ഥാനം തയ്യാറായില്ല.  

കണ്ണൂരിലെ കനകമലയില്‍ 2016 ഒക്‌ടോബറില്‍ ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് ക്യാമ്പ് സംഘടിപ്പിക്കുകയും എന്‍ഐഎ സംഘം പ്രദേശം വളയുകയും ഭീകരരെ പിടികൂടുകയും ചെയ്തു. ഇതില്‍ ആറുപേര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്നെന്ന് കോടതിയും കണ്ടെത്തി. ഈ കേസില്‍ സംസ്ഥാന പോലീസ് ഒരു ഇടപെടലും നടത്തിയില്ല എന്നതിനപ്പുറം ഭീകരസാനിധ്യത്തെ കുറിച്ച് തുടര്‍ അന്വേഷണങ്ങളോ മുന്‍കരുതലുകളോ ഇതുവരെ സ്വീകരിച്ചിട്ടില്ല. വളപട്ടണം, കനകമല, കണ്ണൂര്‍, തലശ്ശേരി കേന്ദ്രീകരിച്ച് നിരവധി പേരാണ് ഐഎസ് അനുബന്ധകേസുകളില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഐഎസിലേക്ക് ഇവിടങ്ങളില്‍ നിന്ന് പലരും പോയതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയതായി ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന ഒരു വിവരവും നിലവില്‍ പോലീസിന്റെ കൈയില്‍ ഇല്ലെന്നതാണ് വസ്തുത.

കളിയിക്കാവിളയിലെ എസ്‌ഐയെ കൊലപെടുത്താന്‍ ഉപയോഗിച്ച കത്തി തലസ്ഥാനത്തെ ബസ്റ്റാന്റിലെ ആളൊഴിഞ്ഞ ഭാഗത്തും തോക്ക് കൊച്ചിയിലെ ഓടയില്‍ നിന്നുമാണ് എന്‍ഐഎ സംഘം കണ്ടെത്തിയത്. ഭീകരര്‍ക്ക് കേരളത്തില്‍ നിന്നും സഹായം ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. ഇവിടെയും തമിഴ്‌നാട് ക്യു ബ്രാഞ്ചിനോട് സഹകരിക്കാനോ ഭീകരവാദ സാന്നിധ്യത്തെക്കുറിച്ച് തുരന്വേഷണം നടത്താനോ സംസ്ഥാന പോലീസ് തയ്യാറായില്ല.

Tags: keralaterroristsഡിജിപിTerror Funding
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.