Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കടകംപളളി പ്രാഥമികാരോഗ്യ കേന്ദം അവഗണനയില്‍

കൊറോണ രോഗ വ്യാപനമുണ്ടായതോടെ മറ്റ് രോഗങ്ങളുള്ളവര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് കടകംപള്ളിയിലുള്ളത്. കിടത്തി ചികിത്സിക്കുന്നതുള്‍പ്പെടെ വേണ്ടത്ര സൗകര്യങ്ങളുണ്ടായിട്ടും അതൊക്കെ ഇല്ലാതാക്കി വൈകിട്ട് 6 മണി വരെ കുടുബാരോഗ്യ കേന്ദ്രമെന്ന നിലയിലാണ് ഇവിടത്തെ പ്രവര്‍ത്തനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2020, 09:54 am IST
inThiruvananthapuram

പേട്ട: നഗരസഭയുടെ നിയന്ത്രണത്തിലുള്ള കടകംപളളി പ്രാഥമികആരോഗ്യ കേന്ദ്രം അവഗണനയില്‍. കൊറോണ രോഗപശ്ചാത്തലത്തില്‍ മറ്റ് ഇതര രോഗികള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പോലും ഒരുക്കാതെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.

 കൊറോണ  രോഗ വ്യാപനമുണ്ടായതോടെ മറ്റ് രോഗങ്ങളുള്ളവര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് കടകംപള്ളിയിലുള്ളത്.  കിടത്തി ചികിത്സിക്കുന്നതുള്‍പ്പെടെ വേണ്ടത്ര സൗകര്യങ്ങളുണ്ടായിട്ടും അതൊക്കെ ഇല്ലാതാക്കി വൈകിട്ട് 6 മണി വരെ കുടുബാരോഗ്യ കേന്ദ്രമെന്ന നിലയിലാണ് ഇവിടത്തെ പ്രവര്‍ത്തനം.  മുമ്പ് ഇവിടെ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ മറ്റൊരു കെട്ടിടത്തിലാണ് ഇതിന് സൗകര്യം ഒരുക്കിയിരുന്നത്. പതിനഞ്ച് കിടക്കകള്‍ ഇടാവുന്ന സൗകര്യമുണ്ടായിരുന്നെങ്കിലും ആറ് കിടക്കകളാണ് അന്ന് ഒരുക്കിയിരുന്നത്.  

  കഴിഞ്ഞ സര്‍ക്കാരിന്റെ  കാലത്ത് ഇപ്പോഴത്തെ ഒപിക്ക് പുറകിലായുള്ള ഇരുനില കെട്ടിടത്തില്‍ കൂടുതല്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി മാറ്റിയിരുന്നു. ഇരുപത്തിയഞ്ചോളം കിടക്കകള്‍ക്കാണ് അന്നവിടെ സൗകര്യം ഒരുക്കിയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ മണ്ഡലം മന്ത്രി ഇതൊക്കെ പാടെ അട്ടിമറിക്കുകയായിരുന്നു. ആവശ്യത്തിന് ഡോക്ടേഴ്‌സിനേയും മറ്റ് ജീവനക്കാരേയും നിയമിച്ച് ആശുപത്രി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് പകരം ഡോക്ടേഴ്‌സിന്റെ കുറവ് കാണിച്ച് ഇവിടുത്തെ കിടത്തി ചികിത്സ ഇല്ലാതാക്കുകയാണുണ്ടായത്. കൂടാതെ നഗരസഭയുടെ നേതൃത്വത്വത്തില്‍ ആശുപത്രിക്ക് വേണ്ടി ബഹുനില കെട്ടിടത്തിന്റെ പദ്ധതിയും മന്ത്രി കൊണ്ടുവന്നു. ആറ് കോടിയുടെ പദ്ധതിയാണ് പറഞ്ഞത്. എന്നാല്‍  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച ഇരുനില കെട്ടിടത്തെ ഇടിച്ചുനിരത്തിക്കൊണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇത് നടപ്പിലാക്കുന്നതിനായി നഗരസഭയില്‍ ഭൂരിപക്ഷം ഉണ്ടാക്കുന്നതിനുള്ള തന്ത്രങ്ങള്‍ വരെ മെനഞ്ഞു. എന്നാല്‍ നിലവിലുള്ള ഇരുനില കെട്ടിടം പൊളിക്കുന്നതില്‍ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍പ്പുകള്‍ വ്യാപകമായി. വാര്‍ഡ് കൗണ്‍സിലറും ആശുപത്രിയിലെ ചില ബോര്‍ഡ് അംഗങ്ങളും ശക്തമായ എതിര്‍പ്പ്  പ്രകടിപ്പിച്ചു. വന്‍ ക്രമക്കേടുകള്‍ക്ക് വേണ്ടിയാണ്  പദ്ധതി കൊണ്ടുവന്നതെന്ന ആരോപണവും ഉയര്‍ന്നു. തുടന്ന് കെട്ടിടം പൊളിക്കുന്നതില്‍ പരാജയം നേരിട്ടതോടെ ആശുപത്രി വികസനം മന്ത്രി മരവിപ്പിക്കുകയാണുണ്ടായത്.  

 ഇപ്പോള്‍  ഈ കെട്ടിടം സഖി എന്ന പേരില്‍ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായുള്ള സ്ഥാപനമാക്കിയിരിക്കുകയാണ്. സാധാരണയായി  അംഗീകൃത ചാരിറ്റബിള്‍  ട്രസ്റ്റുകളുടെ  നിയന്ത്രണത്തിലുള്ള സ്ത്രീ സുരക്ഷായിടങ്ങളിലാണ് ഇത്തരം പെണ്‍കുട്ടികള്‍ക്ക് തങ്ങാനുള്ള സൗകര്യമൊരുക്കുന്നത്. എന്നാല്‍ അവിടെയൊക്കെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് ഇവിടം ആറുമാസം മുമ്പ് സഖിക്ക് വേണ്ടി മാറ്റിയത്. അതേസമയം  ഈ കെട്ടിടങ്ങളില്‍ പഴയ രീതിയില്‍ ആവശ്യത്തിന് ഡോക്ടേഴ്‌സിനേയും നിയമിച്ച് കിടത്തി ചികിത്സാ സൗകര്യമൊരുക്കിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ അതിന് താല്‍പ്പര്യം കാണിക്കുന്നില്ല എന്നതാണ് വസ്തുത.

Tags: healthവാര്‍ത്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

Health

മൊബൈല്‍ ഫോണുമായി ബാത്ത്റൂമില്‍ പോകുന്നവരെ കാത്തിരിക്കുന്നത് വൻ അപകടം

Health

ആസ്പിരിന്‍ ആയുസ് കൂട്ടുമോ? ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിനെയും ഹൃദയാഘാതത്തെയും പ്രതിരോധിക്കുമെന്ന് പഠനം

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.