Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുതര വീഴ്ചകള്‍; പരിശോധനയും കുറവ്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊറോണ;മെഡിക്കല്‍ കോളേജുകളിലും പടരുന്നു; താറുമാറായി ആരോഗ്യരംഗം

സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ നിരീക്ഷണത്തിലാകേണ്ട അവസ്ഥ സൃഷ്ടിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൊറോണ പടരുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും മതിയായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇരുപതു ദിവസത്തിനിടെ 120തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. ഡോക്ടര്‍മാരടക്കം 350തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.

അനീഷ് അയിലം by അനീഷ് അയിലം
Jul 21, 2020, 11:53 am IST
in Kerala

തിരുവനന്തപുരം: മഹാരാഷ്‌ട്രയിലടക്കം കൊറോണ വ്യാപനവും മരണവും കുറയുമ്പോള്‍ കേരളത്തില്‍ രോഗ വ്യാപന ഭീതി. കുറഞ്ഞയളവിലുള്ള പരിശോധനയും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും കൃത്യമായ ഏകോപനമില്ലായ്‌മയും ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തെ  താറുമാറാക്കി.  

സുരക്ഷാ സംവിധാനങ്ങളിലെ  വീഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ നിരീക്ഷണത്തിലാകേണ്ട അവസ്ഥ സൃഷ്ടിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍  കൊറോണ പടരുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും മതിയായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇരുപതു ദിവസത്തിനിടെ 120തിലേറെ  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.  ഡോക്ടര്‍മാരടക്കം 350തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും കൂട്ടിരിപ്പുകാരും അടക്കം മുപ്പതിലധികം പേര്‍ക്കും രോഗം പകര്‍ന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല. ഒരു മാസം മുന്‍പ് കൊറോണ വാര്‍ഡില്‍ ജോലിചെയ്ത പിജി ഡോക്ടര്‍ക്ക് രോഗ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിയെയും മറ്റൊരു ഡോക്ടറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

 കോട്ടയം മെഡി. കോളേജിലെ ഏഴാം വാര്‍ഡ് ഉള്‍പ്പെടുന്ന നേത്ര വിഭാഗം അടച്ചു. അസ്ഥിരോഗ വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 20 പേര്‍ നിരീക്ഷണത്തിലാണ്. തൃശ്ശൂര്‍ മെഡി. കോളേജില്‍ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 25 ഡോക്ടര്‍മാരും 55 ജീവനക്കാരും നിരീക്ഷണത്തിലായി. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ വൃക്കരോഗ വിഭാഗം വാര്‍ഡ് അടച്ചു. നഴ്‌സിന് രോഗം സ്ഥിരീകരിച്ചതാണ് കാരണം.  സംസ്ഥാനത്തുടനീളം പല സ്വകാര്യ ആശുപത്രികളും  പൂര്‍ണമായും അടച്ചിടേണ്ടിവരുന്നു. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും  പിപിഇ കിറ്റുകള്‍ നല്‍കണമെന്ന ആവശ്യം തുടക്കം മുതലുണ്ട്. എന്നാല്‍ കൊറോണ വാര്‍ഡില്‍ മാത്രമാണ് ഇപ്പോള്‍ ഇത് നല്‍കുന്നത്.  

രോഗികളുടെ എണ്ണം പതിനായിരം കഴിഞ്ഞതോടെ 1.38 ലക്ഷം കിടക്കകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞത് കള്ളമാണെന്നു തെളിഞ്ഞു. 1459 സര്‍ക്കാര്‍ ആശുപത്രികളിലും 873 സ്വകാര്യ ആശുപത്രികളിലുമായി 1.38 ലക്ഷം കിടക്കകള്‍, 7453 ഐസിയു കിടക്കകള്‍, 3375 വെന്റിലേറ്ററുകള്‍ എന്നിവ ഒരുക്കി എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ രോഗികളെ കൂട്ടത്തോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് അയയ്‌ക്കുകയാണ്. ഈ സെന്ററുകളില്‍ 5500 കിടക്കകള്‍ സജ്ജീകരിക്കുമെന്ന് പറഞ്ഞിട്ട് അതും പൂര്‍ത്തിയായിട്ടില്ല.  ഇവിടങ്ങളില്‍ മതിയായ സൗകര്യവുമില്ല. 30 പേര്‍ക്ക് ഒരു ടോയ്‌ലെറ്റാണുള്ളത്.  2.5ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമുണ്ടെന്ന് പറഞ്ഞെങ്കിലും ഒരു ലക്ഷം പേരെത്തിയപ്പോള്‍ എല്ലാവരെയും വീട്ടിലേക്ക് അയക്കേണ്ടിവന്നു.

Tags: Pinarayi Vijayankk shailajaആരോഗ്യ മന്ത്രാലയംCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.