Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എഴുത്തച്ഛനെന്ന ബോധിവൃക്ഷം

മലപ്പുറം ജില്ലയില്‍, ഇന്നത്തെ തിരൂര്‍ മുനിസിപ്പാലിറ്റിയിലുള്ള തൃക്കണ്ടിയൂരിലാണ് എഴുത്തച്ഛന്റെ ജനനം. ഇപ്പോള്‍ തുഞ്ചന്‍പറമ്പെന്ന് അറിയപ്പെടുന്ന പ്രദേശം. മലപ്പുറത്തുനിന്ന് 25 കി:മീ പടിഞ്ഞാറായാണ് തുഞ്ചന്‍പറമ്പുള്ളത്. കോഴിക്കോടിന് കിഴക്കോട്ട് 50 കി:മീ ദൂരവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 03:00 am IST
in Samskriti

ഹിന്ദി സാഹിത്യത്തില്‍ തുളസീദാസിന് സമാനമായ സ്ഥാനമാണ് മലയാളത്തില്‍ എഴുത്തച്ഛനുള്ളത്. 16ാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ നിഗമനത്തില്‍ എഡി 1495 നും 1575 നും ഇടയില്‍. ഭക്തകവിയും ബഹുഭാഷാ പണ്ഡിതനുമായിരുന്ന തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ആധുനിക മലയാളഭാഷ (കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും വ്യവഹാരഭാഷ) യുടെയും സാഹിത്യത്തിന്റെയും പിതാവായി അറിയപ്പെടുന്നു.  

മലപ്പുറം ജില്ലയില്‍, ഇന്നത്തെ തിരൂര്‍ മുനിസിപ്പാലിറ്റിയിലുള്ള തൃക്കണ്ടിയൂരിലാണ് എഴുത്തച്ഛന്റെ  ജനനം. ഇപ്പോള്‍ തുഞ്ചന്‍പറമ്പെന്ന് അറിയപ്പെടുന്ന പ്രദേശം. മലപ്പുറത്തുനിന്ന് 25 കി:മീ പടിഞ്ഞാറായാണ് തുഞ്ചന്‍പറമ്പുള്ളത്. കോഴിക്കോടിന് കിഴക്കോട്ട് 50 കി:മീ ദൂരവും.

ആദരസൂചകമായി അദ്ദേഹത്തിനു ലഭിച്ച വിളിപ്പേരായിരുന്നു എഴുത്തച്ഛന്‍. ‘എഴുത്തിന്റെ അച്ഛന്‍’ എന്ന് വാച്യാര്‍ഥം.  ഇതേ വംശപ്പേരുള്ള ഒരു സമുദായവുമിന്ന് കേരളത്തിലുണ്ട്. എഴുത്തച്ഛന്റെ മാതാപിതാക്കളെക്കുറിച്ച് വ്യക്തമായ അറിവുകളില്ല.  അദ്ദേഹത്തിന്റെ ജാതിയെച്ചൊല്ലിയും വാദങ്ങള്‍ പലതാണ്. ശൂദ്രവിഭാഗത്തില്‍ പെടുന്നു എന്നു മാത്രമേ അതേക്കുറിച്ച് പറയാനാകൂ. ഗ്രാമങ്ങളിലെ എഴുത്താശാന്മാരുടെ ഗണത്തില്‍ പെടുന്നവരാണ് എഴുത്തച്ഛന്മാര്‍.

മകളുടെ ജനന ശേഷമാണ് എഴുത്തച്ഛന്‍ സംന്യാസത്തിലേക്ക് തിരിഞ്ഞത്. തെക്കേ ഇന്ത്യയില്‍ ഉടനീളം അലഞ്ഞ് ഒടുവില്‍ പാലക്കാട്ടെ ചിറ്റൂരില്‍ വാസമുറപ്പിച്ചു. പ്രകൃതി സുന്ദരമായ ചിറ്റൂര്‍ ഗ്രാമത്തില്‍ ഒരു രാമക്ഷേത്രവും ശിവക്ഷേത്രവും രാമാനന്ദാശ്രമമെന്ന പേരില്‍ സംന്യാസിമഠവും സ്ഥാപിച്ചു. അദ്ദേഹത്തിന്റെ സമാധി സ്ഥലവും ഇവിടെയാണ്. സൂര്യനാരായണന്‍ എഴുത്തച്ഛന്‍, കരുണാകരന്‍ എഴുത്തച്ഛന്‍, ഗോപാലന്‍ എഴുത്തച്ഛന്‍ തുടങ്ങി വിഖ്യാതരായ ഒട്ടേരെ ശിഷ്യന്മാരെ അദ്ദേഹം വാര്‍ത്തെടുത്തു.

എഴുത്തച്ഛന്റെ അധ്യാത്മ രാമായണം, മഹാഭാരതം, ദേവീഭാഗവതം, ഹരിനാമ സങ്കീര്‍ത്തനം തുടങ്ങിയവ മലയാള സാഹിത്യത്തിലെ എക്കാലത്തെയും അനശ്വര കൃതികളാണ്. മലയാള ഭാഷയ്‌ക്ക് എഴുത്തച്ഛന്‍ നല്‍കിയ സംഭാവനകള്‍ക്ക് പകരം വയ്‌ക്കാനും  മറ്റൊന്നില്ല. രഘുവംശം, വാല്മീകി രാമായണം, ഭോജചമ്പു എന്നിവയുടെ സാരാംശമുള്‍ക്കൊണ്ടാണ് അധ്യാത്മരാമായണം  രചിച്ചതെങ്കിലും വേദവ്യാസന്റെ ബ്രഹ്മാണ്ഡ പുരാണത്തിലെ അവസാന ഭാഗത്തു  നിന്നാണ് ആശയങ്ങള്‍ പ്രധാനമായും എടുത്തിട്ടുള്ളത്. ഭഗവാന്‍ രാമന്റെയും കൃഷ്ണന്റെയും അടിയുറച്ച ഭക്തനായിരുന്നു അദ്ദേഹം. അതേസമയം  ദേവീമാഹാത്മ്യത്തില്‍ ആദിപരാശക്തിയുടെ അപദാനങ്ങളാണ് വാഴ്‌ത്തുന്നതെന്നു കാണാം. മുനിമാരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ത്രികാലജ്ഞാനിയായ ശാരിക പൈതലിനെക്കൊണ്ട് പാടിക്കുന്നതായി സങ്കല്‍പ്പിച്ച്്കിളിപ്പാട്ടു രീതിയിലാണ് രചനകളേറെയും. കേക, കാകളി, ശ്ലഥകാകളി പോലുള്ള വൃത്തങ്ങളാണ് രചനകളില്‍ സ്വീകരിച്ചിട്ടുള്ളത്. തുടര്‍ന്നു വന്ന കവികളെയെല്ലാം എഴുത്തച്ഛന്റെ കാവ്യശൈലി അഗാധമായി സ്വാധീനിച്ചിരുന്നു.

(അവസാനഭാഗം നാളെ)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കവിത: തിരുവാതിര തിരി

ബെയ്‌റന്‍വന്ദ്
Football

ഫിഫ ലോകകപ്പ് 2026: ബെയ്‌റന്‍വന്ദ് അഥവാ പേര്‍ഷ്യയുടെ മതില്‍

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌
Football

തുടരുന്നു ഗോള്‍ കീപ്പര്‍ ഷോ; ബെല്‍ജിയത്തിന് സമനില കുരുക്ക്

ഹെലിയോ വരേലയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍
Football

‘വെര്‍ദേ’യല്ല കേപ്;ഉറുഗ്വെയെയും സമനിലയില്‍ തളച്ച് കേപ് വെര്‍ദെ

Football

വിത്ത് ലൗ ഫ്രം ടീം ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.