Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെക്രട്ടറിയേറ്റ് ഭരിക്കുന്നത് അന്നും, ഇന്നും ഉപജാപക സംഘങ്ങള്‍

പിണറായി സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ സെക്രട്ടറിയേറ്റിലെ ഉപജാപക വൃന്ദത്തെ കുറിച്ച് ചര്‍ച്ച വീണ്ടും സജീവമായി.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jul 11, 2020, 06:00 am IST
in Kerala
സുരേഷ് കുമാര്‍, ടെനി ജോപ്പന്‍, ശിവശങ്കരന്‍

സുരേഷ് കുമാര്‍, ടെനി ജോപ്പന്‍, ശിവശങ്കരന്‍

തിരുവനന്തപുരം: ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, നോര്‍ത്ത് ബ്ലോക്ക്, മൂന്നാം നില, 141 മുറിയെ ചുറ്റിപറ്റിയാണ് ഇപ്പോള്‍ സ്വര്‍ണകടത്ത് വിവാദങ്ങള്‍ കൊഴുക്കുന്നത്. പിണറായി സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ സെക്രട്ടറിയേറ്റിലെ ഉപജാപക വൃന്ദത്തെ കുറിച്ച് ചര്‍ച്ച വീണ്ടും സജീവമായി. ഇത്തരം സംഘങ്ങള്‍ എല്ലാകാലത്തും സെക്രട്ടറിയേറ്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2008ല്‍ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പിണറായിയും കൂട്ടരുമാണ് ഇപ്പോള്‍ സ്വപ്‌നാ സുരേഷ് വിഷയത്തില്‍ കുടുങ്ങിയതെന്നത് ശ്രദ്ധേയമാണ്.

എല്ലാ കാലത്തും ഉപചാപക സംഘങ്ങള്‍ മാറിവരുന്ന ഭരണ നേതൃത്വത്തെ ചുറ്റിപറ്റി നില്‍ക്കുകയും അത് വിവാദങ്ങള്‍ക്ക് കാരണമാകാറുമുണ്ട്. സംഘങ്ങള്‍ മാറുന്നതെങ്കിലും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരേയും മന്ത്രിമാരേയും ചുറ്റിപറ്റിയുള്ള ഉപജാപക വൃന്ദങ്ങളുടെ സ്വാധീനം മാറുന്നില്ലെന്നത് ശ്രദ്ധേയമാണ്. വിഎസ്സിന്റെ മന്ത്രി സഭയില്‍ സുരേഷ് കുമാറായിരുന്നു എങ്കില്‍ ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ ജോപ്പന്‍. ഇക്കുറി ശിവശങ്കരന്‍.  

പിണറായി ഉപജാപക സംഘങ്ങളുടെ പിടിയിലാണെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് സിപിഎം നേതാവും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളാണ്. പിണറായി വിജയന് ചുറ്റും ഉപജാപക വൃന്ദം പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആരോപണം. ദേശാഭിമാനിയില്‍ പ്രഭാവര്‍മ്മ എഴുതിയ ലേഖനത്തെ സംബന്ധിച്ചുള്ള പ്രതികരണത്തിലാണ് സെബാസ്റ്റ്യന്‍ പോള്‍ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ശിവശങ്കരന്‍ വഴി സെക്രട്ടറിയേറ്റിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സ്വര്‍ണകടത്തില്‍ പ്രതികൂട്ടിലാക്കിയിരിക്കുന്നത്.

2016ല്‍ അധികാരത്തില്‍ വന്ന വിഎസ്സിനെതിരെ ആരോപണം ഉയര്‍ന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയായിരുന്നു. സിപിഎം സംസ്ഥാന സമിതിയിലാണ് ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രി ഉപജാപക വൃന്ദത്തിന്റെ പിടിയിലാണെന്ന് പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍ പറയുന്നതോടെയാണ് അന്ന് വിവാദത്തിന് തിരികൊളുത്തിയത്. മൂന്നാര്‍ പൂച്ചകള്‍ മുതല്‍ പട്ടി വിവാദം വരെ ഉപജാപക വൃന്ദത്തെ ചുറ്റിപറ്റി ആരോപണം ഉന്നയിച്ചത്. അന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാറായിരുന്നു വിവാദത്തില്‍പ്പെട്ടത്.

യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ടെനി ജോപ്പന്‍ സോളാര്‍ കേസില്‍ കുടുങ്ങിയതോടെയാണ് സെക്രട്ടറിയേറ്റിലെ ഉപജാപകവൃന്ദത്തിലേക്ക് വെളിച്ചം വീശിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ ആയവരെല്ലാം ടീം സോളാര്‍ വിവാദ കമ്പനിയുടെ പ്രവര്‍ത്തകരും ആയി അടുത്ത ബന്ധം ഉള്ളതായി പിന്നീടുള്ള അന്വേഷണങ്ങളില്‍ തെളിഞ്ഞു. ഇത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെവരെ പ്രതികൂട്ടിലാക്കി.

Tags: ഐഎസ്Pinarayi Vijayanശിവശങ്കരന്‍വിഎസ് അച്യുതാനന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)
Kerala

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.