Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ല; കാര്‍ഗോ ക്ലിയറന്‍സ് വൈകിയപ്പോള്‍ ഫോണ്‍ വിളിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. ആത്മഹത്യയുടെ വക്കിലെന്ന് സ്വപ്ന

യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് പിന്നിസ് താനല്ലെന്നും അതുമായി ഒരുബന്ധവും ഇല്ലെന്നും അവര്‍ പറഞ്ഞു. ഡിപ്ലോമാറ്റിക് കാര്‍ഗോ വന്നതിന് ശേഷം കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം ഇതുസംബന്ധിച്ച് വിളിച്ച് അന്വേഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 04:00 pm IST
in Kerala

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗ്ഗേജില്‍ വന്ന സ്വര്‍ണ്ണവുമായി ബന്ധമില്ല. യുഎഅ കോണ്‍സുലേറ്റിലെ ജോലിയുടെ ഭാഗമായാണ്  മുഖ്യമന്ത്രിയും, സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ടതെന്നും സ്വപ്‌ന പറഞ്ഞു. ഇവരുടെ ശബ്ദരേഖ പുറത്തുവന്നതിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്.  

യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് പിന്നിസ് താനല്ലെന്നും അതുമായി ഒരുബന്ധവും ഇല്ലെന്നും അവര്‍ പറഞ്ഞു. ഡിപ്ലോമാറ്റിക് കാര്‍ഗോ വന്നതിന് ശേഷം കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം ഇതുസംബന്ധിച്ച് വിളിച്ച് അന്വേഷിച്ചു. ഇതല്ലാതെ മറ്റൊരു ബന്ധവും തനിക്കില്ലെന്നും അവര്‍ പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ പറയുന്ന ജോലി അല്ലാതെ മറ്റൊന്നും തനിക്ക് അറിയില്ല. കോണ്‍സുലേറ്റ് ജനറലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് വര്‍ക് മാത്രമാണ് ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായാണ് ഉന്നതരുമായി സംസാരിച്ചിരിക്കുന്നത്.  

ജോലിയില്ലാത്ത അനിയന്‍, വിധവയായ അമ്മ ഇവരാരും ഒരു സര്‍ക്കാര്‍ സര്‍വീസിലും നിയമിച്ചിട്ടില്ല. മന്ത്രിമാരുടേയും, മുഖ്യമന്ത്രിയുടേയോ ഓഫീസില്‍ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ല.യുഎഇയില്‍ നിന്ന് വരുന്നവരെ പിന്തുണയ്‌ക്കുക മാത്രമാണ ്‌ചെയ്തിട്ടുള്ളത്.  

യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിന്നില്‍ നില്‍ക്കുക എന്നതായിരുന്നു എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല ഞാന്‍ നിന്നത്. കഴിഞ്ഞ നാഷണല്‍ ഡേ നിങ്ങളെടുത്ത് നോക്കണം. അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്. അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. എന്നെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട് യുഎഇ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനും താന്‍ സഹായിച്ചിട്ടുണ്ട്. ജനിച്ചു വളര്‍ന്ന യുഎഇയോടുള്ള സ്‌നേഹം കാരണമാണ് അവിടുത്തെ ജോലി വിട്ടിട്ടും ഈ സഹായങ്ങളെല്ലാം ചെയ്തത്.  

ഇപ്പോള്‍ മാറി നില്‍ക്കുന്നത് കുടുംബത്തിന് മേലുള്ള ഭീഷമികൊണ്ടാണ്. കുടുംബം ആത്മഹത്യയുടെ വക്കിലാണ്  ഈ ഡിപ്ലോമാറ്റിക് കാര്‍ഗോ ദുബായിയില്‍ നിന്ന് ആരാണ് അയച്ചതെന്ന് നിങ്ങള്‍ കണ്ടെത്തണം. പാവപ്പെട്ടവരുടെ തലയില്‍ കെട്ടിവെയ്‌ക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം ഇതിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണം. തന്നെ കുറിച്ചും താന്‍ ഏതൊക്കെ കരാറില്‍ പങ്കെടുത്തിട്ടുണ്ടോ അതും അന്വേഷിക്കാം.  

തിനിക്ക് സ്‌പേസ് പാര്‍ക്ക് ഒരുലക്ഷത്തോളം രൂപ ശമ്പളം തരുന്നുണ്ടെന്നതാണ് മറ്റൊരു ആരോപണം. കോണ്‍സുലേറ്റില്‍ ഇതിലും ഉയര്‍ന്ന ശമ്പളം കൈപ്പറ്റിയിട്ടുണ്ട്. മകള്‍ എസ്എഫ്‌ഐകാരി ആണെന്നാണ് മറ്റൊരു വാദം ഉയര്‍ന്നിട്ടുള്ളത്. മകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇപ്പോള്‍ ചിത്രങ്ങള്‍ ശത്രുക്കളും മറ്റും പ്രചരിപ്പിച്ചിട്ടുണ്ടാകും. മുഖ്യന്റെ കൂടെ നൈറ്റ് ക്ലബില്‍ പോയെന്നും ആരോപണങ്ങള്‍ പടച്ചുവിടുന്നുണ്ട്. ഏത് മുഖ്യന്റെ കൂടെയാണ് തിരുവനന്തപുരത്ത് ഏത് നൈറ്റ് ക്ലബാണ് ഉള്ളതെന്നും അവര്‍ ചോദിച്ചു.  

ആരോപണത്തില്‍ നഷ്ടം തനിക്കും കുടുംബത്തിനും ഭര്‍ത്താവിനും മാത്രമാണ് ഉണ്ടാവുക. ഇങ്ങനെ കൊല്ലരുത്. ആത്മഹത്യ ചെയ്യാന്‍ വിട്ടുകൊടുക്കരുത്. ഭരിക്കുന്ന മന്ത്രിസഭയെ ഇപ്പോള്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അവരാരുമായി ഒരു ബന്ധവും തനിക്കില്ല. ഇതിന് പിന്നിലുള്ള യഥാര്‍ത്ഥ ഉത്തരവാദികളെ കണ്ടെത്തണം. ജനങ്ങള്‍ ഇത് അറിയണം. അതിലൂടെ നിങ്ങള്‍ക്ക് അച്ഛനെയും അമ്മയെയും രണ്ട് മക്കളെയും രക്ഷപ്പെടുത്താമെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

Tags: സ്വര്‍ണകടത്ത്swapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Thiruvananthapuram

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷിച്ചേക്കില്ല

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.