Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവാദമായിട്ടും അനാസ്ഥ തുടര്‍ന്ന് ഹയര്‍സെക്കണ്ടറി ബോര്‍ഡ്

ഊര്‍ജിത അന്വേഷണം നടത്തി ഉത്തരക്കടലാസ് കണ്ടുപിടിക്കാന്‍ ഹയര്‍സെക്കണ്ടറി ബോര്‍ഡ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. 10നു ഫലപ്രഖ്യാപനം വരുന്ന സാഹചര്യത്തില്‍ ഈ 61 കുട്ടികള്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ ബോര്‍ഡ് അധികൃതര്‍ക്കും ഉത്തരമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 04:29 pm IST
in Kerala

കൊട്ടാരക്കര: മുട്ടറ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു പരീക്ഷ എഴുതിയ 61 കുട്ടികളുടെ ഗണിതപരീക്ഷയുടെ ഉത്തര കടലാസ് കാണാതായ സംഭവത്തില്‍ അനാസ്ഥ തുടര്‍ന്ന് ഹയര്‍സെക്കണ്ടറി ബോര്‍ഡ്.  

ഊര്‍ജിത അന്വേഷണം നടത്തി ഉത്തരക്കടലാസ് കണ്ടുപിടിക്കാന്‍ ഹയര്‍സെക്കണ്ടറി ബോര്‍ഡ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. 10നു ഫലപ്രഖ്യാപനം വരുന്ന സാഹചര്യത്തില്‍ ഈ 61 കുട്ടികള്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ ബോര്‍ഡ് അധികൃതര്‍ക്കും ഉത്തരമില്ല.  

മെയ് 30ന് ഗണിതപരീക്ഷ കഴിഞ്ഞു പാലക്കാട് അയയ്‌ക്കേണ്ട പേപ്പര്‍ എറണാകുളത്തു അയയ്‌ക്കുകയും എറണാകുളത്തു എത്തിയ എസ്ആര്‍വി ഹൈസ്‌കൂളില്‍ എത്തിയ ഉത്തരക്കടലാസ്  ജൂണ്‍ 9ന് പാലക്കാട്ടേക്ക് അയയ്‌ക്കുകയും ഓഫീസ് ട്രാക്ക് റിക്കോര്‍ഡില്‍ 11ന് കൊച്ചി പോസ്റ്റ് ഓഫീസില്‍ എത്തിയതായും രേഖയുണ്ട്.  

പിന്നീട് ഉത്തരക്കടലാസ് എവിടെ എത്തിയതായി അറിവില്ല. എവിടെയും കൈപ്പറ്റിയതായും റിപ്പോര്‍ട്ടില്ല. ദിനവും കടുത്ത ആശങ്കയില്‍ സ്‌കൂള്‍ കയറി ഇറങ്ങുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഉത്തരക്കടലാസ് കിട്ടുമെന്ന പ്രതീക്ഷ നല്‍കുക മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൂടിയ വിദ്യാര്‍ഥിരക്ഷാകര്‍തൃ യോഗത്തില്‍ 10ന്റെ ഫലപ്രഖ്യാപനത്തില്‍ ഈ 61 പേരുടെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം ഉയര്‍ന്നത്. നേരത്തെ തന്നെ വിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസമന്ത്രി, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനും പരാതി കൊടുത്തിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി ബോര്‍ഡില്‍ മാത്രമേ ഇത് സംബന്ധിച്ച് തീരുമാനം എടുക്കാനാകൂ എന്നാണ് വിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നത്. ജൂലൈ 6ന് യോഗം ചേര്‍ന്ന് തീരുമാനം എടുക്കുമെന്നും പറയുന്നു.  

മറ്റു വിഷയങ്ങളുടെ ശരാശരി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗണിത വിഷയത്തിനും മാര്‍ക്ക് നല്‍കി 10ന് വരുന്ന ഫലപ്രഖ്യാപനത്തില്‍ 61 പേരെയും ഉള്‍പ്പെടുത്താനാണ് വിദ്യാഭ്യാസ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെന്ന് അറിയുന്നു. കോവിഡ് അവധി വന്നശേഷം കൂടുതല്‍ പഠിക്കാന്‍ സാധിച്ചതും ചില വിദ്യാര്‍ഥികള്‍ ഗണിതത്തില്‍ പ്രഗത്ഭരായവര്‍ക്കും ശരാശരി മാര്‍ക്കിന്റെ കാര്യം അപര്യാപ്തമാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

Tags: educationHigher secondary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

Kerala

മതമാണ്, മതമാണ്,മതമാണ് പ്രശ്നം എന്ന് പറഞ്ഞ കെ.എം.ഷാജിയെ മന്ത്രിയാക്കാന്‍ മുസ്ലിംലീഗ്; വിദ്യാഭ്യാസം നല്‍കുമോ എന്ന പേടിയില്‍ ജനം

Kerala

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ 25 മുതല്‍

Education

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

Kerala

സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച; മുന്‍ വിദ്യാഭ്യാസ മന്ത്രി ഒന്നും ചെയ്തില്ല,വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വലയ്‌ക്കുന്ന അനാസ്ഥ- അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.