Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയയും കൂട്ടരും പല രാജ്യങ്ങളില്‍ നിന്ന് പണം വാങ്ങി; രാജീവ് ചാരിറ്റബിള്‍ ട്രസ്റ്റും വന്‍തോതില്‍ സംഭാവന കൈപറ്റിയെന്ന് റിപ്പോര്‍ട്ട്

അമേരിക്കയില്‍ 49 ദശലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയതിന് പത്തു വര്‍ഷം തടവു ശിക്ഷ ലഭിച്ച ശ്രീധര്‍ പൊട്ടരശ് എന്നയാളുടെ സംഘടനയില്‍ നിന്നും 2013ല്‍ ട്രസ്റ്റ് 12 ലക്ഷം വാങ്ങി. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഇയാള്‍ക്ക് സാമ്പത്തിക തട്ടിപ്പിന് പേരു കേട്ട ബില്‍ ക്ലിന്റണ്‍ ഫൗണ്ടേഷനുമായും അടുത്ത ബന്ധമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 1, 2020, 02:08 pm IST
inIndia

ന്യൂദല്‍ഹി: സോണിയ അധ്യക്ഷയും രാഹുല്‍ ട്രസ്റ്റിയുമായ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റും വിദേശ സംഘടനകളില്‍ നിന്നടക്കം വന്‍തോതില്‍ സംഭാവന സ്വീകരിച്ചു. 2011-2012ല്‍  ഈ സംഘടന വാങ്ങിയത് 23 കോടിയുടെ  സംഭാവനകളാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇവര്‍ക്ക് സംഭാവന നല്‍കിയ വിദേശ സംഘടനകളില്‍ ഒന്നു മാത്രം. ബ്രിട്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില സംഘടനകളും ട്രസ്റ്റിന് വന്‍തോതില്‍ പണം നല്‍കിയിട്ടുണ്ട്.

അമേരിക്കയില്‍ 49 ദശലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയതിന് പത്തു വര്‍ഷം തടവു ശിക്ഷ ലഭിച്ച ശ്രീധര്‍ പൊട്ടരശ് എന്നയാളുടെ സംഘടനയില്‍ നിന്നും 2013ല്‍ ട്രസ്റ്റ് 12 ലക്ഷം വാങ്ങി. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഇയാള്‍ക്ക് സാമ്പത്തിക തട്ടിപ്പിന് പേരു കേട്ട ബില്‍  ക്ലിന്റണ്‍ ഫൗണ്ടേഷനുമായും അടുത്ത ബന്ധമുണ്ട്.

യുപിഎ ഭരിക്കുന്ന സമയത്ത് നിരവധി വന്‍കിട സ്വകാര്യ കമ്പനികളും രാജീവ് ഫൗണ്ടേഷനും ചാരിറ്റബിള്‍ ട്രസ്റ്റിനും പണം നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളൊന്നും വെറുതേ വലിയ തുകകള്‍ സംഭാവന നല്‍കില്ല. സോണിയ അടക്കമുള്ള ഭരണകര്‍ത്താക്കളെ കണ്ടിട്ടു തന്നെയോ അവരുടെ സ്വാധീനം മൂലമോ ആകാമിത്.

ഫൗണ്ടേഷന് സംഭാവന നല്‍കിയ വന്‍കിട സ്വകാര്യ കമ്പനികളില്‍ ഒന്നാണ് യുണിടെക്. ടു ജി സ്‌പെക്ട്രം കേസില്‍ ആരോപണം നേരിട്ട ഈ കമ്പനിയില്‍ നിന്ന് രാഹുല്‍ 2010ല്‍ 6.80 കോടി രൂപ വിലമതിക്കുന്ന രണ്ട് വസ്തു വാങ്ങിയിരുന്നു. ഈ കമ്പനി 2007ല്‍ രാജീവ് ഫൗണ്ടേഷന് വലിയ തോതില്‍ സംഭാവന നല്‍കി.

2008ല്‍ ഈ കമ്പനിയുടെ ഉപസ്ഥാപനമായ യുണിടെക് വയര്‍ലെസ് എന്ന കമ്പനിക്ക് ഇന്ത്യയിലൊട്ടാകെ ലൈസന്‍സും നല്‍കി. 1658 കോടി രൂപയ്‌ക്കാണ് ഇവര്‍ക്ക് ലൈസന്‍സ് ലഭിച്ചത്. സംഭാവന നല്‍കിയതും അതേത്തുടര്‍ന്ന് ലൈസന്‍സ് ലഭിച്ചതും തമ്മില്‍ കൃത്യമായ ബന്ധമുണ്ടെന്നുറപ്പ്.

സോണിയ അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍ നിന്ന് മാത്രമല്ല പല രാജ്യങ്ങളില്‍ നിന്നും ദുരൂഹ പശ്ചാത്തലമുള്ള സംഘടനകളില്‍ നിന്നും വന്‍തോതില്‍ സംഭാവന സ്വീരിച്ചിരുന്നു. അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവരില്‍ നിന്നൊക്കെ പണം വാങ്ങി. രാജ്യസുരക്ഷ, രാജ്യത്തിന്റെ പരമാധികാരം തുടങ്ങിയവ പരിഗണിച്ചാല്‍ ചൈനയില്‍ നിന്നു മാ്രതമല്ല ഈ രാജ്യങ്ങളില്‍ നിന്ന് സംഭാവന വാങ്ങുന്നതും ശരിയല്ല. പ്രത്യേകിച്ച് സംഘടനയുടെ  അംഗങ്ങള്‍ രാജ്യം തന്നെ  ഭരിക്കുമ്പോള്‍. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇതും നടന്നത്.

ജര്‍മന്‍ സംഘടനയായ ഫ്രൈഡ്‌റിച്ച് നൗമാന്‍ സ്റ്റിഫ്ടങ് എന്നതടക്കം ദുരൂഹതയുള്ള സംഘടനകളില്‍ നിന്നും  രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പണം വാങ്ങി. ഫൗണ്ടേഷന് പണം നല്‍കിയവരുടെ പട്ടികയില്‍  ഇവരെല്ലാമുണ്ട്.

Tags: congressപണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

പുതിയ വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.