Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയയും കൂട്ടരും പല രാജ്യങ്ങളില്‍ നിന്ന് പണം വാങ്ങി; രാജീവ് ചാരിറ്റബിള്‍ ട്രസ്റ്റും വന്‍തോതില്‍ സംഭാവന കൈപറ്റിയെന്ന് റിപ്പോര്‍ട്ട്

അമേരിക്കയില്‍ 49 ദശലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയതിന് പത്തു വര്‍ഷം തടവു ശിക്ഷ ലഭിച്ച ശ്രീധര്‍ പൊട്ടരശ് എന്നയാളുടെ സംഘടനയില്‍ നിന്നും 2013ല്‍ ട്രസ്റ്റ് 12 ലക്ഷം വാങ്ങി. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഇയാള്‍ക്ക് സാമ്പത്തിക തട്ടിപ്പിന് പേരു കേട്ട ബില്‍ ക്ലിന്റണ്‍ ഫൗണ്ടേഷനുമായും അടുത്ത ബന്ധമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 1, 2020, 02:08 pm IST
in India

ന്യൂദല്‍ഹി: സോണിയ അധ്യക്ഷയും രാഹുല്‍ ട്രസ്റ്റിയുമായ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റും വിദേശ സംഘടനകളില്‍ നിന്നടക്കം വന്‍തോതില്‍ സംഭാവന സ്വീകരിച്ചു. 2011-2012ല്‍  ഈ സംഘടന വാങ്ങിയത് 23 കോടിയുടെ  സംഭാവനകളാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇവര്‍ക്ക് സംഭാവന നല്‍കിയ വിദേശ സംഘടനകളില്‍ ഒന്നു മാത്രം. ബ്രിട്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില സംഘടനകളും ട്രസ്റ്റിന് വന്‍തോതില്‍ പണം നല്‍കിയിട്ടുണ്ട്.

അമേരിക്കയില്‍ 49 ദശലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയതിന് പത്തു വര്‍ഷം തടവു ശിക്ഷ ലഭിച്ച ശ്രീധര്‍ പൊട്ടരശ് എന്നയാളുടെ സംഘടനയില്‍ നിന്നും 2013ല്‍ ട്രസ്റ്റ് 12 ലക്ഷം വാങ്ങി. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഇയാള്‍ക്ക് സാമ്പത്തിക തട്ടിപ്പിന് പേരു കേട്ട ബില്‍  ക്ലിന്റണ്‍ ഫൗണ്ടേഷനുമായും അടുത്ത ബന്ധമുണ്ട്.

യുപിഎ ഭരിക്കുന്ന സമയത്ത് നിരവധി വന്‍കിട സ്വകാര്യ കമ്പനികളും രാജീവ് ഫൗണ്ടേഷനും ചാരിറ്റബിള്‍ ട്രസ്റ്റിനും പണം നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളൊന്നും വെറുതേ വലിയ തുകകള്‍ സംഭാവന നല്‍കില്ല. സോണിയ അടക്കമുള്ള ഭരണകര്‍ത്താക്കളെ കണ്ടിട്ടു തന്നെയോ അവരുടെ സ്വാധീനം മൂലമോ ആകാമിത്.

ഫൗണ്ടേഷന് സംഭാവന നല്‍കിയ വന്‍കിട സ്വകാര്യ കമ്പനികളില്‍ ഒന്നാണ് യുണിടെക്. ടു ജി സ്‌പെക്ട്രം കേസില്‍ ആരോപണം നേരിട്ട ഈ കമ്പനിയില്‍ നിന്ന് രാഹുല്‍ 2010ല്‍ 6.80 കോടി രൂപ വിലമതിക്കുന്ന രണ്ട് വസ്തു വാങ്ങിയിരുന്നു. ഈ കമ്പനി 2007ല്‍ രാജീവ് ഫൗണ്ടേഷന് വലിയ തോതില്‍ സംഭാവന നല്‍കി.

2008ല്‍ ഈ കമ്പനിയുടെ ഉപസ്ഥാപനമായ യുണിടെക് വയര്‍ലെസ് എന്ന കമ്പനിക്ക് ഇന്ത്യയിലൊട്ടാകെ ലൈസന്‍സും നല്‍കി. 1658 കോടി രൂപയ്‌ക്കാണ് ഇവര്‍ക്ക് ലൈസന്‍സ് ലഭിച്ചത്. സംഭാവന നല്‍കിയതും അതേത്തുടര്‍ന്ന് ലൈസന്‍സ് ലഭിച്ചതും തമ്മില്‍ കൃത്യമായ ബന്ധമുണ്ടെന്നുറപ്പ്.

സോണിയ അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍ നിന്ന് മാത്രമല്ല പല രാജ്യങ്ങളില്‍ നിന്നും ദുരൂഹ പശ്ചാത്തലമുള്ള സംഘടനകളില്‍ നിന്നും വന്‍തോതില്‍ സംഭാവന സ്വീരിച്ചിരുന്നു. അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവരില്‍ നിന്നൊക്കെ പണം വാങ്ങി. രാജ്യസുരക്ഷ, രാജ്യത്തിന്റെ പരമാധികാരം തുടങ്ങിയവ പരിഗണിച്ചാല്‍ ചൈനയില്‍ നിന്നു മാ്രതമല്ല ഈ രാജ്യങ്ങളില്‍ നിന്ന് സംഭാവന വാങ്ങുന്നതും ശരിയല്ല. പ്രത്യേകിച്ച് സംഘടനയുടെ  അംഗങ്ങള്‍ രാജ്യം തന്നെ  ഭരിക്കുമ്പോള്‍. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇതും നടന്നത്.

ജര്‍മന്‍ സംഘടനയായ ഫ്രൈഡ്‌റിച്ച് നൗമാന്‍ സ്റ്റിഫ്ടങ് എന്നതടക്കം ദുരൂഹതയുള്ള സംഘടനകളില്‍ നിന്നും  രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പണം വാങ്ങി. ഫൗണ്ടേഷന് പണം നല്‍കിയവരുടെ പട്ടികയില്‍  ഇവരെല്ലാമുണ്ട്.

Tags: congressപണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

India

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

Kerala

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

പുതിയ വാര്‍ത്തകള്‍

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.