Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

പിണറായി പ്രഖ്യാപിക്കുന്നത് കേരളത്തിന്റെ പരിധിക്കപ്പുറമുള്ള കാര്യങ്ങള്‍; മുഖ്യമന്ത്രിയുടെ മണ്ടത്തരങ്ങളില്‍ പ്രവാസികള്‍ തീ തിന്നുകയാണെന്ന് ബിജെപി

നോര്‍ക്കവഴി രജിസ്റ്റര്‍ നടത്താന്‍ പറഞ്ഞ് ലക്ഷക്കണക്കിന് പ്രവാസികളെ സര്‍ക്കാര്‍ എന്തിനാണ് പറ്റിച്ചതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. കൊവിഡ് പൊസിറ്റീവായവരെ പ്രത്യേക വിമാനത്തില്‍ എത്തിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി മണ്ടത്തരം മനസിലാക്കി അത് വിഴുങ്ങി. പിന്നീടും മണ്ടത്തരങ്ങളുടെയും തിരുത്തലുകളുടേയും ഘോഷയാത്രയായിരുന്നു. ഇങ്ങനെ തുടര്‍ച്ചയായി തീരുമാനങ്ങള്‍ മാറ്റിയ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തുണ്ടോയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ഇടയ്‌ക്കിടെ നിലപാട് മാറ്റി പറയുന്നതിലൂടെ പ്രവാസികളുടെ മടങ്ങിവരവ് മുടക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 07:40 pm IST
in BJP

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരിധിക്കപ്പുറമുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ആലോചിക്കാതെ സ്വയം പ്രഖ്യാപിച്ച് അപഹാസ്യനാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തിരിച്ചുവരുന്ന എല്ലാവരും കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പി.പി.ഇ കിറ്റ് മതിയെന്നാണ് പറയുന്നത്. 

പി.പി.ഇ കിറ്റുള്ളവര്‍ക്ക് തിരിച്ചുവരാം എന്നു പറയുന്ന മുഖ്യമന്ത്രി കിറ്റ് ആര് കൊടുക്കുമെന്നും എങ്ങനെ കൊടുക്കുമെന്നും പറയാതെ ഉരുണ്ട് കളിക്കുകയാണ്. കിറ്റ് വിമാനകമ്പനി കൊടുക്കുമെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ തയ്യാറാവുന്നില്ല. ഓരോ ദിവസവും പുതിയ നൂലാമാലകളുണ്ടാക്കി പ്രശ്‌നം വഷളാക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. മലയാളിയായ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിന് പാരവെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ സംസ്ഥാനം എത്ര ദ്രോഹിച്ചാലും പ്രവാസി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടില്ല. മുഖ്യമന്ത്രിയുടെ മണ്ടത്തരങ്ങള്‍ കാരണം 10 ദിവസമായി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ തീ തിന്നുകയാണ്. 

നോര്‍ക്കവഴി രജിസ്റ്റര്‍ നടത്താന്‍ പറഞ്ഞ് ലക്ഷക്കണക്കിന് പ്രവാസികളെ സര്‍ക്കാര്‍ എന്തിനാണ് പറ്റിച്ചതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. കൊവിഡ് പൊസിറ്റീവായവരെ പ്രത്യേക വിമാനത്തില്‍ എത്തിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി മണ്ടത്തരം മനസിലാക്കി അത് വിഴുങ്ങി. പിന്നീടും മണ്ടത്തരങ്ങളുടെയും തിരുത്തലുകളുടേയും ഘോഷയാത്രയായിരുന്നു. ഇങ്ങനെ തുടര്‍ച്ചയായി തീരുമാനങ്ങള്‍ മാറ്റിയ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തുണ്ടോയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ഇടയ്‌ക്കിടെ നിലപാട് മാറ്റി പറയുന്നതിലൂടെ പ്രവാസികളുടെ മടങ്ങിവരവ് മുടക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.

 പ്രവാസികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് പറയുന്ന യു.ഡി.എഫ് ഇന്ത്യയില്‍ തിരിച്ചെത്തിയ പ്രവാസികളില്‍ പകുതിയിലേറെ പേരും മലയാളികളാണെന്നത് വിസ്മരിക്കരുത്. ഒന്നര മാസം കൊണ്ട് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 10 വര്‍ഷം യു.പി.എ രാജ്യം ഭരിച്ചപ്പോള്‍ പ്രവാസികളുടെ അവസ്ഥ എന്തായിരുന്നെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു ലക്ഷത്തോളം വരുന്ന മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ടെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടുമാത്രമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Tags: Pinarayi Vijayanകെ. സുരേന്ദ്രന്‍pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.