Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അടിയന്തിരാവസ്ഥയ്‌ക്ക് എതിരെയുള്ള പ്രക്ഷോഭകരെ പോലീസ് അടിച്ചോടിച്ചു; സമരക്കാരെ നാടുകടത്തുകയായിരുന്നു…

മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ ഇരുട്ടുമുറി ഏറെ പ്രസിദ്ധമാണ്. അണ്ടര്‍ഗ്രൗണ്ടിലെ മുറിയില്‍ എത്ര ഭീകര മര്‍ദ്ദനം നടന്നാലും ഒരാള്‍ പോലും പുറത്തിറിയില്ല. ചോദ്യം ചെയ്യലെന്ന പേരില്‍ നടന്നത് ഭീകര മര്‍ദ്ദനമായിരുന്നു. മൂന്നു ദിവസത്തോളം ഭക്ഷണം പോലും തരാതെ ലോക്കപ്പിലിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:39 am IST
in Kozhikode
പി. ബാലഗോപാലന്‍

പി. ബാലഗോപാലന്‍

1975 ഡിസംബര്‍ എട്ടിനാണ് താനുള്‍പ്പെടെയുള്ളവര്‍ സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തതെന്ന് പി. ബാലഗോപാലന്‍ ഓര്‍ക്കുന്നു. കാരപ്പറമ്പില്‍ നിന്ന് ഒ. ശങ്കരന്‍. ബി. അശോകന്‍, എന്‍. പുരുഷോത്തമന്‍, നടക്കാവില്‍ നിന്ന് സി. ആദിത്യന്‍, വെള്ളയില്‍ നിന്ന് എ.വി. ലക്ഷ്മണന്‍, കെ.വി. അശോകന്‍, കെ. സി. ചന്ദ്രന്‍, ടിപി. രാമദാസ്, പുതിയാപ്പയില്‍ നിന്ന് കെ. ജനാര്‍ദ്ദനന്‍, പുതിയറയിലെ ശിവപ്രസാദ്, ഗംഗാധരന്‍, കരുണാകരന്‍, ബാലന്‍, രാമദാസ്, കെ. ശിവപ്രസാദ്, സുബ്രഹ്മണ്യന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

പ്രക്ഷോഭകരെ അടിച്ചോടിക്കാനായിരുന്നു പോലീസുകാരുടെ ഉന്നം. പ്രകടനത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ മര്‍ദ്ദിച്ച്  ഒതുക്കുകയായിരുന്നു.  എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും ഞങ്ങള്‍ എട്ടുപേര്‍ പോലീസിന് വേര്‍പെടുത്താനാവാത്ത തരത്തില്‍ റോഡില്‍  കിടന്നു മുദ്രാവാക്യം വിളിച്ചു.” ബാലഗോപാലന്‍ അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ ഓര്‍ത്തെടുക്കുന്നു.

വൈകിട്ട്  5.30 നായിരുന്നു കല്ലായി റെയില്‍വേ സ്റ്റേഷന് സമീപം പ്രകടനം നടന്നത്. അന്നത്തെ എസ്‌ഐ യും സംഘവും ഒരുവിധം സമരക്കാരെ പിടിച്ചുകയറ്റി സ്റ്റേഷനിലെത്തിച്ചു. ഉടനീളം മര്‍ദ്ദനം തുടര്‍ന്നു. കസബ സ്റ്റേഷനിലേക്കും അവസാനം മെഡിക്കല്‍ കോളജ് സ്റ്റേഷനിലേക്കും. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ ഇരുട്ടുമുറി ഏറെ പ്രസിദ്ധമാണ്. 

അണ്ടര്‍ഗ്രൗണ്ടിലെ മുറിയില്‍ എത്ര ഭീകര മര്‍ദ്ദനം നടന്നാലും ഒരാള്‍ പോലും പുറത്തിറിയില്ല. ചോദ്യം ചെയ്യലെന്ന പേരില്‍ നടന്നത്  ഭീകര മര്‍ദ്ദനമായിരുന്നു. മൂന്നു ദിവസത്തോളം ഭക്ഷണം പോലും തരാതെ ലോക്കപ്പിലിട്ടു. പലരും ഛര്‍ദ്ദിച്ച്  ഏതാണ്ട് അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന്   എട്ടുപേരെയും വാഹനത്തില്‍ കയറ്റി  വയനാടന്‍ ചുരത്തില്‍ റോഡില്‍ തള്ളുകയായിരുന്നു. 

കിലോമീറ്ററുകള്‍ ഇടവിട്ടാണ് ഓരോരുത്തരെയും ഇറക്കിവിട്ടത്. പക്ഷെ ഇത്തരം അവസരങ്ങളില്‍ എങ്ങനെയാണ് ഒരുമിച്ചു ചേരേണ്ടത് എന്നതിനെക്കുറിച്ച് നേരത്തെ നിര്‍ദ്ദേശം ലഭിച്ചിരുന്നു. ആദ്യം ഇറങ്ങിയ ആള്‍  മുന്നോട്ടും അവസാനം ഇറങ്ങിയ ആള്‍ പിറകോട്ടും നടക്കുകയായിരുന്നു. എല്ലാവരും ഒരുമിച്ചു ചേര്‍ന്നതിന് ശേഷം അര്‍ദ്ധരാത്രിയോടെ കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസിയില്‍ കയറിപ്പറ്റി കോഴിക്കോട്ട് എത്തുകയായിരുന്നു.  

Tags: emergencykozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.