Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അടിയന്തിരാവസ്ഥയ്‌ക്ക് എതിരെയുള്ള പ്രക്ഷോഭകരെ പോലീസ് അടിച്ചോടിച്ചു; സമരക്കാരെ നാടുകടത്തുകയായിരുന്നു…

മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ ഇരുട്ടുമുറി ഏറെ പ്രസിദ്ധമാണ്. അണ്ടര്‍ഗ്രൗണ്ടിലെ മുറിയില്‍ എത്ര ഭീകര മര്‍ദ്ദനം നടന്നാലും ഒരാള്‍ പോലും പുറത്തിറിയില്ല. ചോദ്യം ചെയ്യലെന്ന പേരില്‍ നടന്നത് ഭീകര മര്‍ദ്ദനമായിരുന്നു. മൂന്നു ദിവസത്തോളം ഭക്ഷണം പോലും തരാതെ ലോക്കപ്പിലിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:39 am IST
in Kozhikode
പി. ബാലഗോപാലന്‍

പി. ബാലഗോപാലന്‍

1975 ഡിസംബര്‍ എട്ടിനാണ് താനുള്‍പ്പെടെയുള്ളവര്‍ സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തതെന്ന് പി. ബാലഗോപാലന്‍ ഓര്‍ക്കുന്നു. കാരപ്പറമ്പില്‍ നിന്ന് ഒ. ശങ്കരന്‍. ബി. അശോകന്‍, എന്‍. പുരുഷോത്തമന്‍, നടക്കാവില്‍ നിന്ന് സി. ആദിത്യന്‍, വെള്ളയില്‍ നിന്ന് എ.വി. ലക്ഷ്മണന്‍, കെ.വി. അശോകന്‍, കെ. സി. ചന്ദ്രന്‍, ടിപി. രാമദാസ്, പുതിയാപ്പയില്‍ നിന്ന് കെ. ജനാര്‍ദ്ദനന്‍, പുതിയറയിലെ ശിവപ്രസാദ്, ഗംഗാധരന്‍, കരുണാകരന്‍, ബാലന്‍, രാമദാസ്, കെ. ശിവപ്രസാദ്, സുബ്രഹ്മണ്യന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

പ്രക്ഷോഭകരെ അടിച്ചോടിക്കാനായിരുന്നു പോലീസുകാരുടെ ഉന്നം. പ്രകടനത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ മര്‍ദ്ദിച്ച്  ഒതുക്കുകയായിരുന്നു.  എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും ഞങ്ങള്‍ എട്ടുപേര്‍ പോലീസിന് വേര്‍പെടുത്താനാവാത്ത തരത്തില്‍ റോഡില്‍  കിടന്നു മുദ്രാവാക്യം വിളിച്ചു.” ബാലഗോപാലന്‍ അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ ഓര്‍ത്തെടുക്കുന്നു.

വൈകിട്ട്  5.30 നായിരുന്നു കല്ലായി റെയില്‍വേ സ്റ്റേഷന് സമീപം പ്രകടനം നടന്നത്. അന്നത്തെ എസ്‌ഐ യും സംഘവും ഒരുവിധം സമരക്കാരെ പിടിച്ചുകയറ്റി സ്റ്റേഷനിലെത്തിച്ചു. ഉടനീളം മര്‍ദ്ദനം തുടര്‍ന്നു. കസബ സ്റ്റേഷനിലേക്കും അവസാനം മെഡിക്കല്‍ കോളജ് സ്റ്റേഷനിലേക്കും. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ ഇരുട്ടുമുറി ഏറെ പ്രസിദ്ധമാണ്. 

അണ്ടര്‍ഗ്രൗണ്ടിലെ മുറിയില്‍ എത്ര ഭീകര മര്‍ദ്ദനം നടന്നാലും ഒരാള്‍ പോലും പുറത്തിറിയില്ല. ചോദ്യം ചെയ്യലെന്ന പേരില്‍ നടന്നത്  ഭീകര മര്‍ദ്ദനമായിരുന്നു. മൂന്നു ദിവസത്തോളം ഭക്ഷണം പോലും തരാതെ ലോക്കപ്പിലിട്ടു. പലരും ഛര്‍ദ്ദിച്ച്  ഏതാണ്ട് അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന്   എട്ടുപേരെയും വാഹനത്തില്‍ കയറ്റി  വയനാടന്‍ ചുരത്തില്‍ റോഡില്‍ തള്ളുകയായിരുന്നു. 

കിലോമീറ്ററുകള്‍ ഇടവിട്ടാണ് ഓരോരുത്തരെയും ഇറക്കിവിട്ടത്. പക്ഷെ ഇത്തരം അവസരങ്ങളില്‍ എങ്ങനെയാണ് ഒരുമിച്ചു ചേരേണ്ടത് എന്നതിനെക്കുറിച്ച് നേരത്തെ നിര്‍ദ്ദേശം ലഭിച്ചിരുന്നു. ആദ്യം ഇറങ്ങിയ ആള്‍  മുന്നോട്ടും അവസാനം ഇറങ്ങിയ ആള്‍ പിറകോട്ടും നടക്കുകയായിരുന്നു. എല്ലാവരും ഒരുമിച്ചു ചേര്‍ന്നതിന് ശേഷം അര്‍ദ്ധരാത്രിയോടെ കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസിയില്‍ കയറിപ്പറ്റി കോഴിക്കോട്ട് എത്തുകയായിരുന്നു.  

Tags: emergencykozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.