Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അടിയന്തിരാവസ്ഥ; കുരുക്ഷേത്ര അച്ചടിച്ചത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കോണ്‍ഗ്രസ്സുകാരന്റെ പ്രസ്സില്‍

കുരുക്ഷേത്ര വിതരണം ചെയ്താലും വായിച്ചാലും കുറ്റകൃത്യമായിരുന്ന അക്കാലത്ത് കുരുക്ഷേത്ര അച്ചടിച്ചത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രസ്സിലായിരുന്നുവെന്ന് അന്നത്തെ ഒളി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ സി.രത്‌നാകരന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:35 am IST
in Kozhikode
സി.രത്‌നാകരന്‍

സി.രത്‌നാകരന്‍

ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്താരാവസ്ഥയ്‌ക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കുരുക്ഷേത്രയെന്ന ലഘുലേഖ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കടുത്ത സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ സര്‍ക്കാറിനെതിരെ എന്തെങ്കിലും അച്ചടിച്ചാല്‍ ജയിലിലടയ്‌ക്കുമെന്നുറപ്പായിരുന്നു.

പ്രസിദ്ധീകരിക്കാന്‍ അനുവാദം ലഭിച്ച പത്രങ്ങളുടെ കോപ്പികള്‍ തലേ ദിവസം രാത്രി കളക്‌ട്രേറ്റില്‍ പോയി അനുവാദപത്രം വാങ്ങിച്ചാല്‍ മാത്രമേ അച്ചടിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് പോലീസിന്റെ കണ്ണു വെട്ടിച്ച് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ലോകസംഘര്‍ഷ സമിതിയുടെ കീഴില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുരുക്ഷേത്ര അച്ചടിച്ച് വിതരണം ചെയ്തത്. 

ഏകാധിപത്യ  ഭരണത്തിന്റെ ക്രൂരതകള്‍, രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭങ്ങള്‍, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ എന്നിവയായിരുന്നു കുരുക്ഷേത്രയുടെ ഉള്ളടക്കം. കുരുക്ഷേത്ര വിതരണം ചെയ്താലും വായിച്ചാലും കുറ്റകൃത്യമായിരുന്ന അക്കാലത്ത് കുരുക്ഷേത്ര അച്ചടിച്ചത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രസ്സിലായിരുന്നുവെന്ന് അന്നത്തെ ഒളി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ സി.രത്‌നാകരന്‍ പറയുന്നു.  

‘ആദ്യമൊക്കെ മംഗലാപുരത്ത് വച്ചായിരുന്നു അച്ചടിച്ചത്. പരശുറാം എക്‌സ്പ്രസ്സില്‍ പോയി അവിടെ ഒരു ക്ഷേത്രത്തിന്റെ മുറിയില്‍ താമസിക്കും. മൂന്ന് ദിവസം കഴിഞ്ഞാല്‍ അച്ചടിച്ച കുരുക്ഷേത്രയുടെ പ്രതികള്‍ കയ്യില്‍ കിട്ടും. കോളജ് വിദ്യാര്‍ത്ഥികളായ ചിലര്‍ അത് ട്രെയിനില്‍ കയറ്റിത്തരും. കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷനില്‍ ഓറ്റോറിക്ഷ തൊഴിലാളികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അത് ട്രെയിനില്‍ നിന്നെടുത്ത് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ എത്തിക്കും. ഇതിനിടയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സോമന്റെ സുഹൃത്ത് ഭാസ്‌കരനെ പരിചയപ്പെടുന്നത്.

വെസ്റ്റ്ഹില്ലില്‍ പ്രസ്സ് നടത്തുകയാണ് അദ്ദേഹം. കുരുക്ഷേത്ര അച്ചടിച്ച് തരാമോയെന്ന് ചോദിച്ചു. അച്ചടിക്കുന്നത് പോലീസ് കണ്ടെത്തിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് തുറന്നു പറഞ്ഞു. എന്നാല്‍ ഭയമൊന്നും കൂടാതെ ഭാസ്‌കരന്‍ അത് ഏറ്റെടുക്കുകയായിരുന്നു. പരിചയപ്പെടുത്തിയ സോമന്‍ പോലും അറിഞ്ഞിരുന്നില്ല പിന്നീട് കുരുക്ഷേത്ര അച്ചടിച്ചത് ഭാസ്‌കരന്റെ പ്രസ്സിലായിരുന്നുവെന്നത്’ രത്‌നാകരന്‍ ഓര്‍ക്കുന്നു.

ഇന്ദിരാഗാന്ധിയുടെ ഭീകരമായ പോലീസ് മര്‍ദ്ദന മുറകളെ അതിജീവിച്ചാണ് അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭം നടന്നത്. പോലീസിന്റെ രഹസ്യാന്വേഷണ സംവിധാനവും കോണ്‍ഗ്രസ്സുകാരുടെ  ചാരപണിയും അതിജീവിച്ചാണ് കുരുക്ഷേത്രയുടെ ലക്കങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. 

പോലീസ് ഓഫീസര്‍ മാരുടെ വീടുകളിലും പോലീസ് സ്റ്റേഷനുകളിലെ ചുമരുകളിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ അടയ്‌ക്കപ്പെട്ട ജനസംഘ,സോഷ്യലിസ്റ്റ് നേതാക്കളുടെ ഇടയിലും കൃത്യമായ ഇടവേളകളില്‍ കുരുക്ഷേത്ര എത്തിക്കൊണ്ടിരുന്നു.  സ്ത്രീകളും കുട്ടികളുമടക്കം ഇതിന്റെ വിതരണക്കാരായിമാറി.  ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് ആണയിടുന്നവര്‍ ഭയന്ന് മാളത്തില്‍ ഒളിച്ചപ്പോളാണ് ജനാധിപത്യത്തെ കൊലചെയ്ത ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്താന്‍ കുരുക്ഷേത്ര ഒളിവിലെ തെളിനാളമായി മാറിയത്.  

Tags: emergencykozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.