Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

അഭ്യർത്ഥനയും അടിയറവുമില്ല; ഭാരതം ചൈനയ്‌ക്ക് നല്‍കിയത് പാക്കിസ്ഥാന്‍ കൊണ്ടറിഞ്ഞ താക്കീത്; പ്രതിരോധത്തില്‍ കരുത്തുകാട്ടി പ്രധാനമന്ത്രി മോദി

ചരിത്രത്തില്‍ ഇത് ആദ്യമാണ്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയുടെ കൈയ്യേറ്റത്തിനെതിരെ പരസ്യമായി താക്കീത് നല്‍കി രംഗത്ത് വന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 08:35 pm IST
in Defence
 നിതിന്‍ കൃഷ്ണന്‍

“നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല”. ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച ജവാന്മാരെ സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പറഞ്ഞ വാക്കുകളാണിത്. ഇതേ വാക്കുകള്‍ പ്രധാനമന്ത്രി ഉപയോഗിച്ചത് 2019 ഫെബ്രുവരി 16 ന് മഹാരാഷ്‌ട്രയിലെ യവത്മാലില്‍ നടന്ന പൊതു സമ്മേളനത്തിലാണ്. “നിങ്ങളുടെ രോഷം ഞാന്‍ മനസിലാക്കുന്നു. മഹാരാഷ്‌ട്രയുടെ രണ്ട് പ്രിയപുത്രന്‍മാരും പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ചു. നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല”. എന്നായിരുന്നു മൈതാനത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി ഭാരതത്തിലെ ജനങ്ങള്‍ക്ക്  മോദി അന്ന്‌ നല്‍കിയ സന്ദേശം

പ്രസ്താവന നടത്തി പത്താംനാള്‍ (26 ഫെബ്രുവരി 2019) പാക്കിസ്ഥാനിലെ ഖൈദര്‍ പത്തുന്‍ഖ്വാ പ്രവശ്യയിലെ ബാലാക്കോട്ടില്‍ പാക്ക് സൈന്യത്തിന്റെ കാവലില്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകര ക്യാമ്പിനു മുകളില്‍ ബോംബ് വര്‍ഷിച്ച് ഇന്ത്യന്‍ വ്യോമസേന പുല്‍വാമയില്‍ പൊലിഞ്ഞ സഹോദരങ്ങളുടെ ചോരയ്‌ക്ക് മറുപടി നല്‍കി. രാഷ്‌ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നത് ഇനി ആരായിരുന്നാലും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറല്ല. ഈ വാക്കുകളാണ് ഒരിക്കല്‍ കൂടി മോദി ഇന്ന് ആവര്‍ത്തിച്ചത്.

1997ല്‍ ഭാരത സര്‍ക്കാര്‍ അക്‌സായി ചിന്നുമായി ചേര്‍ന്ന അതിര്‍ത്തി മേഖലയില്‍ റോഡ് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തു. എന്നാല്‍ ശേഷം 2014 വരെയുള്ള കാലഘട്ടത്തില്‍ നിശ്ചയിച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തികളുടെ 5 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 65 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മോദി ഭരണകൂടത്തിന്റെ കീഴില്‍ ഭാരതം പൂര്‍ത്തിയാക്കി. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്. 

കാരണം പര്‍വത പ്രദേശങ്ങളിലൂടെ നിര്‍മ്മിച്ച റോഡുകള്‍ സേന വിന്യസങ്ങള്‍ക്ക് ഭാരതത്തെ സഹായിക്കും. ഇതു ചൈനയുടെ അധിനിവേശ മോഹങ്ങള്‍ക്ക്‌ തടസ്സമാകും. ഈ റോഡുകളെ തകര്‍ക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു സ്ഥാനം കൈയ്യടക്കുക എന്നാതായിരുന്നു ലഡാക്കില്‍ ഇപ്പോള്‍ നടത്തിയ കൈയ്യേറ്റങ്ങളുടെ ഉദ്ദേശം. ഇത് മനസ്സിലാക്കിയ ഇന്ത്യന്‍ സൈന്യം ഈ നീക്കങ്ങളെ ചെറുക്കുകയും ചെയ്തതാണ് ചൈനയെ പ്രകോപിതരാക്കിയത്.  

ചരിത്രത്തില്‍ ഇത് ആദ്യമായാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയ്‌ക്ക്‌ പരസ്യ താക്കീത് നല്‍കുന്നത്. “നമ്മുടെ ജവാന്‍മാരുടെ ത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുക്ക് രാജ്യത്തിന്റെ ഐക്യവും പരമാധികാരവുമാണ് ഏറ്റവും പ്രധാനം. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ പ്രകോപനമുണ്ടായാല്‍, ഏത് തരത്തിലുള്ള സാഹചര്യമായാലും ഉചിതമായ മറുപടി നല്‍കാന്‍ ഭാരതത്തിന് സാധിക്കും”.  ഇന്ന്  മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പറഞ്ഞത്.  

Tags: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംchina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

News

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

മന്ത്രി സഭയില്‍ അപ്രതീക്ഷമായി ഒ ജെ ജനീഷ്, സിദ്ധിഖും മന്ത്രിയാകും

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ പരിഗണന കിട്ടണമെന്ന് ലത്തീന്‍ സഭ, വോട്ട് ലഭിക്കാന്‍ പല മോഹന വാഗ്ദാനങ്ങളും നല്‍കി

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ,അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.