Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എസ്എഫ്‌ഐ നേതാക്കളുള്‍പ്പെട്ട വധശ്രമക്കേസും പോലീസാക്രമണക്കേസും: പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്

ജാമ്യമില്ലാ വകുപ്പുകളിട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ പോലീസിന്റെ കണ്ണിന് മുന്നിലൂടെ നഗരത്തില്‍ കറങ്ങിയിട്ടും സ്‌റ്റേഷന് മുന്നിലെത്തിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനോ യഥാര്‍ത്ഥ തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാനോ പോലീസ് തയാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:49 pm IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ  യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട വധശ്രമക്കേസിലും പോലീസാക്രമണക്കേസിലും കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാതെയും ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയും അസ്സല്‍ തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാതെയുമാണ് കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് എന്നാണ് പോലീസിനെതിരെ ആരോപണമുയരുന്നത്. 

തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള കുറ്റപത്രം കന്റോണ്‍മെന്റ് പോലീസ് സമര്‍പ്പിച്ചത്. ജാമ്യമില്ലാ വകുപ്പുകളിട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ പോലീസിന്റെ കണ്ണിന് മുന്നിലൂടെ നഗരത്തില്‍ കറങ്ങിയിട്ടും സ്‌റ്റേഷന് മുന്നിലെത്തിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനോ യഥാര്‍ത്ഥ തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാനോ പോലീസ് തയാറായില്ല. കൃത്യത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയെന്ന് കാണിച്ചാണ് പ്രതികള്‍ക്ക് സഹായകരമായ കുറ്റപത്രം സമര്‍പ്പിച്ചത് എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രതികളെ ജുലൈ 29 ന് ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് എ. അനീസ കന്റോണ്‍മെന്റ് പോലീസിനോട് ഉത്തരവിട്ടു.

എസ്എഫ്‌ഐ നേതാക്കളായ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എ.ആര്‍. റിയാസ്, യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജോബിന്‍ ജോസ്, എസ്എഫ്‌ഐ പ്രവര്‍ത്തകരായ ചന്ദു അശോക്, ജെ.ജെ. അഭിജിത്, കാര്‍ത്തിക്, വിനേഷ് ഷാജി, അഭീഷ്, അമല്‍ മുഹമ്മദ്, ഉജ്വല്‍ ചക്രവര്‍ത്തി, നന്ദകുമാര്‍, അഭിജിത്ത്, സെയ്ദാലി, ബാഹുല്‍ കൃഷ്ണ, നൈല്‍, പി.റ്റി. അമല്‍, കൃഷ്ണകാന്ത്, ആര്‍.എസ്. അക്ഷയ്, എസ്.എസ്. ആദേശ്, സുനില്‍, ശംഭു, അജ്മല്‍, വിഘ്‌നേശ്വരന്‍ എന്നിവരാണ് പോലീസാക്രമണ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ഒന്നു മുതല്‍ 22 വരെയുള്ള പ്രതികള്‍.  

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നരഹത്യാശ്രമത്തിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫഹദ്, എ.ആര്‍. റിയാസ്, ജോബിന്‍ ജോസ്, ചന്ദു അശോക്, വിനേഷ് ഷാജി, അക്ബര്‍ഷാ, അമല്‍ മുഹമ്മദ്, സുനില്‍, റ്റി. ശംഭു, വിഷ്ണു, അജ്മല്‍, വിഘ്‌നേശ്വരന്‍ എന്നീ 12 പേരാണ് നരഹത്യാശ്രമ കുറ്റപത്രത്തിലെ ഒന്നു മുതല്‍ പന്ത്രണ്ട് വരെ പ്രതികള്‍.  

പോലീസിനെ ആക്രമിച്ച കേസിലടക്കം പ്രതികളായ ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നെങ്കിലും അസിസ്റ്റന്റ് കമ്മീഷണറടക്കമുള്ളവരുമായി സംസാരിച്ചാണ് പ്രതികള്‍ സമരം അവസാനിപ്പിച്ചത്. പോലീസാക്രമണം, നരഹത്യാശ്രമ കേസുകളില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് ഗവ. മെന്‍സ് ഹോസ്റ്റലില്‍ നിന്ന് പേരിന് അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലാണെന്ന് പോലീസ് പറയുന്ന പ്രതികള്‍ അതേ പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് തയാറായിട്ടില്ല.  

പ്രതികള്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി. ഭയന്ന് പിന്‍തിരിയുന്നതിലേക്കായി ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. കെഎസ്‌യു പ്രസിഡന്റ് കെ.എം. അഭിജിത്തിനെ ആക്രമിച്ച് നരഹത്യക്ക് ശ്രമിച്ചുവെന്നുമാണ് കേസ്. 2019 നവംബര്‍ 29 ന് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലാണ് സംഭവം നടന്നത്.    

   

       

   

     

   

Tags: cpmവാര്‍ത്തSFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.