Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ലീഗില്‍ പൊട്ടിത്തെറി; ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന കമ്മിറ്റി തടഞ്ഞു

ബ്രാഹിം കുഞ്ഞിന്റെ മകനും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂറിനെയും വൈസ് പ്രസിഡന്റ് ടി.എം. അബ്ബാസിനെയും ഒഴിവാക്കികൊണ്ടാണ് ഇന്നലെ ചേരാനിരുന്നത്. ഈ യോഗമാണ് മറുവിഭാഗം സംസ്ഥാന കമ്മിറ്റിയെ ഇടപെടുത്തി തടഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 11:42 am IST
in Ernakulam

കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ  10 കോടിയുടെ കള്ളപ്പണം  വെളുപ്പിച്ചെന്ന  കേസിനെച്ചൊല്ലി മുസ്ലിം ലീഗ്  ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ  ചേരാനിരുന്ന ജില്ലാ കമ്മിറ്റി യോഗം  ഇബ്രാഹിം കുഞ്ഞ് അനുകൂലികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി. 

ഇബ്രാഹിം  കുഞ്ഞിന്റെ മകനും ജില്ലാ ജനറല്‍  സെക്രട്ടറിയുമായ അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂറിനെയും വൈസ് പ്രസിഡന്റ് ടി.എം. അബ്ബാസിനെയും ഒഴിവാക്കികൊണ്ടാണ് ഇന്നലെ  ചേരാനിരുന്നത്. ഈ യോഗമാണ്  മറുവിഭാഗം സംസ്ഥാന കമ്മിറ്റിയെ ഇടപെടുത്തി തടഞ്ഞത്. എറണാകുളം മാര്‍ക്കറ്റ് റോഡ് ജങ്ഷനിലെ സി.എച്ച്. മുഹമദ് കോയ സ്മാരക ലീഗ് ഹൗസില്‍ ഇന്നലെ വൈകിട്ട് മൂന്നരയ്‌ക്കായിരുന്നു യോഗംനിശ്ചയിച്ചിരുന്നത്. ജില്ലാ പ്രഡിഡന്റ് കെ.എം. അബ്ദുള്‍ മജീദിന്റെ നേതൃത്വത്തിലാണു യോഗം ചേരാനിരുന്നത്.

18 അംഗ ജില്ലാ ഭാരവാഹികളില്‍ ഭൂരിഭാഗവും യോഗത്തിന് എത്തി. എന്നാല്‍, യോഗം മാറ്റിവയ്‌ക്കണമെന്നും സംസ്ഥാന നിരീക്ഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചേരാവൂയെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അവസാന നിമിഷം, യോഗം മറ്റൊരു ദിവസത്തേക്കു മാറ്റിവക്കുകയായിരുന്നു. വി.ഇ അബ്ദുള്‍ ഗഫൂറിനും ജില്ലാ വൈസ് പ്രസിഡന്റ് ടി.എം അബ്ബാസിനുമെതിരായ അച്ചടക്കനടപടി ചര്‍ച്ച ചെയ്യാനാണ് എതിര്‍വിഭാഗം  ജില്ലാ കമ്മിറ്റി യോഗം വിളിച്ചെതെന്നാണ് പറയുന്നത്. 

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ ഇബ്രാഹിം കുഞ്ഞ് പണം നിക്ഷേപിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജി. ഗിരീഷ് ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ലീഗ് പ്രവര്‍ത്തകരാണെന്ന കത്ത് നല്‍കാന്‍ ഗിരീഷ് ബാബുവിനോട് അബ്ദുല്‍ ഗഫൂറും അബ്ബാസും ആവശ്യപ്പെട്ടതായാണ് എതിര്‍ വിഭാഗത്തിന്റെ ആരോപണം.

കത്ത് നല്‍കാന്‍ പ്രതിഫലമായി അഞ്ച് ലക്ഷം രൂപയായിരുന്നു ഗിരീഷ് ബാബുവിന് വാഗ്ദാനം. അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ വച്ചാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നതെന്നാണ് ഗിരീഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗ് ജില്ലാ ഭാരവാഹികള്‍ മെയ് 26ന് സംസ്ഥാന കമ്മിറ്റിക്കു പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുന്നതിനാലാണ് ആരോപണവിധേയരെ യോഗത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ എതിര്‍ വിഭാഗം തീരുമാനിച്ചത്. 

ഇങ്ങനെ യോഗം നടത്തിയാല്‍ തടയുമെന്ന് ഇബ്രാഹിം കുഞ്ഞ് വിഭാഗം അറിയിച്ചതിനെത്തുടര്‍ന്നാണു സംസ്ഥാന കമ്മിറ്റി ഇടപെട്ടതെന്നാണു വിവരം.ഇബ്രാഹിം കുഞ്ഞും മകനും ഭീഷണിപ്പെടുത്തിയെന്നും പണം വാഗ്ദാനം ചെയ്തതെന്ന പരാതിയില്‍ വിജിലന്‍സ് ലീഗ് നേതാക്കളുടെ മൊഴിയെടുത്തിരുന്നു.

Tags: Muslim Leagueഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

Kerala

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

Kerala

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

Kerala

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

പുതിയ വാര്‍ത്തകള്‍

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.