Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഞ്ജു പി.ഷാജിയുടെ ആത്മഹത്യ; ബിവിഎം കോളേജിനെയും പുരോഹിതനായ പ്രിന്‍സിപ്പലിനെയും സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി പാല രൂപത.

തെളിവുകളെല്ലാം കോളേജിന് എതിരായപ്പോള്‍ രക്ഷിക്കാന്‍ പാല രൂപത രംഗത്ത്. എംജി വൈസ് ചാന്‍സലര്‍ക്കെതിരെ വിമര്‍ശനവുമായി പാലാ രൂപത എത്തിയിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:05 am IST
in Kottayam

പാലാ: അഞ്ജു പി.ഷാജിയുടെ ആത്മഹത്യ മാനസിക പീഢനം മൂലമായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ ബിവിഎം കോളേജിനെയും പ്രിന്‍സിപ്പല്‍ ഫാ.ജോസഫ് ഞാറക്കാട്ടിലിനെയും സംരക്ഷിക്കാനുള്ള തന്ത്രങ്ങളുമായി പാല രൂപ രംഗത്ത്. ഇതിന്റെ ഭാഗമായി പ്രിന്‍സിപ്പലിളിനെതിരെ എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പാലാ രൂപത രംഗത്ത് വന്നിരിക്കുന്നത്. 

എംജി യൂണിവേഴ്‌സിറ്റിയുടെ ഏതുനിയമമനുസരിച്ചാണ് സിസിടിവി ദൃശ്യങ്ങള്‍ മാനേജ്‌മെന്റ് പുറത്തുവിടരുതെന്ന് വാദിക്കുന്നത്. കോളേജിന്റെ പ്രിന്‍സിപ്പാള്‍ തെറ്റിധരിക്കപ്പെടുകയും ക്രൂരമാംവിധം വിമര്‍ശിക്കപ്പെടുകയും ചെയ്യുമ്പോള്‍ വസ്തുതകള്‍ വെളിവാക്കുവാനാണ് ദൃശ്യങ്ങള്‍ പ്രയോജനപ്പെടുത്തിയത്. ഇത് അരുതെന്നാണോ സര്‍വ്വകലാശാല ഉദേശിക്കുന്നത്. കോപ്പിയടിച്ചത് തെളിവു സഹിതം പിടികൂടിയ ശേഷവും കുട്ടിയെ അപമാനിതയാക്കാതിരിക്കുവാനാണ് ഇന്‍വിജിലേറ്ററും പ്രിന്‍സിപ്പാളും ശാന്തവും സൗമ്യവുമായി സംസാരിച്ചത്. 

കുട്ടിക്ക് മനോവിഷമം ഉണ്ടാകാതിരിക്കുവാന്‍ കുട്ടിയ്‌ക്ക് അധ്യാപിക മുഖേന കൗണ്‍സിലിങ് നല്‍കിയത് സിസിടിവിയില്‍  വ്യക്തമാണ്. അധ്യാപിക കൗണ്‍സിലിങ് നടത്തിയതിനാലാണ് കുട്ടിയെ  കൂടുതല്‍ നേരം ഹാളിലിരുത്തിയത്. യൂണിവേഴ്‌സിറ്റി നിയമം അതിന്റെ ചൈതന്യത്തില്‍ പൂര്‍ണ്ണമായി പാലിക്കുകയും  മാനുഷിക പരിഗണന ഉദാത്തമായി നടപ്പിലാക്കുകയുമായിരുന്നു പ്രിന്‍സിപ്പാള്‍. 

കോളേജ് കത്തോലിക്കാ സ്ഥാപനമായതിനാലും അധ്യാപകന്‍ കത്തോലിക്കാ പുരോഹിതനായതിനാലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ തിന്മകളായി വ്യാഖ്യാനിച്ചാല്‍  സ്വീകാര്യത ലഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ കരുതുന്നുണ്ടാവാം. കുട്ടിയുടെ ഹാള്‍ ടിക്കറ്റ് പ്രദര്‍ശിപ്പിക്കരുതെന്ന് നിലവില്‍ നിയമമില്ല. പ്രദര്‍ശിപ്പിച്ചത് ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പും കോപ്പിയടിച്ച ഭാഗവുമാണ്. ഹാള്‍ ടിക്കറ്റ് ഉള്‍പ്പെടയുള്ള രേഖകള്‍ പരിശോധിക്കാതെയും സാക്ഷിമൊഴികള്‍ എടുക്കാതെയും  ഉപസമിതി തയ്യാറാക്കിയ താത്ക്കാലിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ പത്രസമ്മേളനം നടത്തുകയായിരുന്നു. 

ഉപസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചാല്‍ മാത്രമേ യൂണിവേഴ്‌സിറ്റിയുടേതാകൂ. വൈസ് ചാന്‍സലറുടെ തിടുക്കം എന്തിനുവേണ്ടിയാണ്. കുട്ടിയുടെ മരണം ദു:ഖകരമാണ്. പ്രിന്‍സിപ്പാളിനെ തേജോവധം ചെയ്യുന്നത് ഖേദകരമാണെന്ന് പാലാ രൂപത പറയുന്നു.

Tags: kottayamdeathവാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.