Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തി ലംഘനത്തിന് ശ്രമിച്ച ചൈനയ്‌ക്കെതിരെ നടപടി കടുപ്പിച്ചതോടെ നേപ്പാളും ഭയത്തില്‍; ഭൂപട വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന് നേപ്പാള്‍

കാലാപാനി, ലിപുലേക്, ലിംപിയാദുര തുടങ്ങിയ സ്ഥലങ്ങളെയാണ് നേപ്പാള്‍ നിലവില്‍ ഭൂപടത്തിലാക്കിയിരിക്കുന്നത്. അതേസമയം ഭരണഘടന ഭേദഗതി വരുത്തി പുതിയ ഭൂപടത്തിന് അംഗീകാരം നേടിയെടുക്കാനാണ് നേപ്പാള്‍ നേരത്തെ ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 01:39 pm IST
in India

ന്യൂദല്‍ഹി : ഇന്ത്യയുടെ ഭാഗമായ സ്ഥലങ്ങള്‍ സ്വന്തം ഔദ്യോഗിക ഭൂപടത്തിലാക്കി ചിത്രീകരിച്ച വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് നേപ്പാള്‍. ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലിയാണ് ഇക്കാര്യം അറിയിച്ചത്. ഭൂപടത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി കഴിഞ്ഞാല്‍ അത് അന്തിമമാകും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.  

നിയന്ത്രണ അന്താരാഷ്‌ട്ര ലംഘനം നടത്താന്‍ ശ്രമിക്കുന്നതില്‍ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങിയിരുന്നു. കൂടാതെ അതിര്‍ത്തിയില്‍ മൂന്ന് ലക്ഷത്തോളം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. യുദ്ധോപകരണങ്ങളും മറ്റും ഇവിടെ എത്തിക്കുകയും ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ വ്യോമസേനയുടെ ഉള്‍പ്പടെ സൈനിക താവളങ്ങളമൊരുക്കാന്‍ ഇന്ത്യ ആരംഭിച്ചതോടെയാണ് നേപ്പാള്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് സ്വയം അറിയിച്ചത്.  

കാലാപാനി, ലിപുലേക്, ലിംപിയാദുര തുടങ്ങിയ സ്ഥലങ്ങളെയാണ് നേപ്പാള്‍ നിലവില്‍ ഭൂപടത്തിലാക്കിയിരിക്കുന്നത്. അതേസമയം ഭരണഘടന ഭേദഗതി വരുത്തി പുതിയ ഭൂപടത്തിന് അംഗീകാരം നേടിയെടുക്കാനാണ് നേപ്പാള്‍ നേരത്തെ ശ്രമിച്ചത്. വിഷയത്തില്‍ ഇന്ത്യ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാല്‍ ചൈനയ്‌ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ നേപ്പാള്‍ സ്വയം ചര്‍ച്ചയ്‌ക്കായി മുന്നോട്ട് വരികയായിരുന്നു.  

ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ഇതിനു മുമ്പും നേപ്പാള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ സമാധാന ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും അത് പരിഹരിച്ചിട്ടുമുണ്ട്. എന്നാല്‍ അടുത്തിടെ നേപ്പാള്‍ ഏകപക്ഷീയമായി പുതിയ ഭൂപടം പുറത്തിറക്കുകയായിരുന്നു. ഇതിന്റെ ആദ്യ പടിയായി തര്‍ക്കപ്രദേശങ്ങളെ സ്വന്തം ഭൂപടത്തില്‍ ഉള്‍ക്കൊള്ളിക്കുകയും ഇതിനെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഭരണഘടന ഭേദഗതി നടത്തിയെടുക്കാനുള്ള ശ്രമമാണ് നേപ്പാള്‍ കൈക്കൊണ്ടത്.  

എന്നാല്‍ വിഷയത്തില്‍ ഇന്ത്യ മൗനം പാലിക്കുകയും നിയന്ത്രണ രേഖ കടന്നു കയറാനുള്ള ചൈനയുടെ ശ്രമത്തിനെതിരെ നടപടി യുദ്ധസജ്ജമായതോടെ നേപ്പാള്‍ സമാധാന ചര്‍ച്ചയ്‌ക്ക് തയ്യാറായി മുന്നോട്ട് വരികയായിരുന്നു. നേപ്പാളിന്റെ തീരുമാനം ശാശ്വതമാണ്, കാരണം ആ പ്രദേശങ്ങള്‍ നേപ്പാളിന്റേതാണ് അതില്‍ യാതൊരു അവ്യക്തതയുമില്ല. എന്നിരുന്നാലും ഏത് ഭാഗമാണ് നേപ്പാളുടേതെന്ന് തിരിച്ചറിയാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ ആവശ്യമാണ്. പാര്‍ലമെന്റ് ഒരിക്കല്‍ പാസാക്കുന്ന തീരുമാനം മാറ്റാന്‍ കഴിയില്ല. എന്നാല്‍ സംഭാഷണം പുനരാരംഭിക്കുന്നതില്‍ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: indiaനേപ്പാള്‍മാപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

World

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

പുതിയ വാര്‍ത്തകള്‍

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.