Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തി ലംഘനത്തിന് ശ്രമിച്ച ചൈനയ്‌ക്കെതിരെ നടപടി കടുപ്പിച്ചതോടെ നേപ്പാളും ഭയത്തില്‍; ഭൂപട വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന് നേപ്പാള്‍

കാലാപാനി, ലിപുലേക്, ലിംപിയാദുര തുടങ്ങിയ സ്ഥലങ്ങളെയാണ് നേപ്പാള്‍ നിലവില്‍ ഭൂപടത്തിലാക്കിയിരിക്കുന്നത്. അതേസമയം ഭരണഘടന ഭേദഗതി വരുത്തി പുതിയ ഭൂപടത്തിന് അംഗീകാരം നേടിയെടുക്കാനാണ് നേപ്പാള്‍ നേരത്തെ ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 01:39 pm IST
in India

ന്യൂദല്‍ഹി : ഇന്ത്യയുടെ ഭാഗമായ സ്ഥലങ്ങള്‍ സ്വന്തം ഔദ്യോഗിക ഭൂപടത്തിലാക്കി ചിത്രീകരിച്ച വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് നേപ്പാള്‍. ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലിയാണ് ഇക്കാര്യം അറിയിച്ചത്. ഭൂപടത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി കഴിഞ്ഞാല്‍ അത് അന്തിമമാകും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.  

നിയന്ത്രണ അന്താരാഷ്‌ട്ര ലംഘനം നടത്താന്‍ ശ്രമിക്കുന്നതില്‍ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങിയിരുന്നു. കൂടാതെ അതിര്‍ത്തിയില്‍ മൂന്ന് ലക്ഷത്തോളം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. യുദ്ധോപകരണങ്ങളും മറ്റും ഇവിടെ എത്തിക്കുകയും ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ വ്യോമസേനയുടെ ഉള്‍പ്പടെ സൈനിക താവളങ്ങളമൊരുക്കാന്‍ ഇന്ത്യ ആരംഭിച്ചതോടെയാണ് നേപ്പാള്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് സ്വയം അറിയിച്ചത്.  

കാലാപാനി, ലിപുലേക്, ലിംപിയാദുര തുടങ്ങിയ സ്ഥലങ്ങളെയാണ് നേപ്പാള്‍ നിലവില്‍ ഭൂപടത്തിലാക്കിയിരിക്കുന്നത്. അതേസമയം ഭരണഘടന ഭേദഗതി വരുത്തി പുതിയ ഭൂപടത്തിന് അംഗീകാരം നേടിയെടുക്കാനാണ് നേപ്പാള്‍ നേരത്തെ ശ്രമിച്ചത്. വിഷയത്തില്‍ ഇന്ത്യ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാല്‍ ചൈനയ്‌ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ നേപ്പാള്‍ സ്വയം ചര്‍ച്ചയ്‌ക്കായി മുന്നോട്ട് വരികയായിരുന്നു.  

ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ഇതിനു മുമ്പും നേപ്പാള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ സമാധാന ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും അത് പരിഹരിച്ചിട്ടുമുണ്ട്. എന്നാല്‍ അടുത്തിടെ നേപ്പാള്‍ ഏകപക്ഷീയമായി പുതിയ ഭൂപടം പുറത്തിറക്കുകയായിരുന്നു. ഇതിന്റെ ആദ്യ പടിയായി തര്‍ക്കപ്രദേശങ്ങളെ സ്വന്തം ഭൂപടത്തില്‍ ഉള്‍ക്കൊള്ളിക്കുകയും ഇതിനെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഭരണഘടന ഭേദഗതി നടത്തിയെടുക്കാനുള്ള ശ്രമമാണ് നേപ്പാള്‍ കൈക്കൊണ്ടത്.  

എന്നാല്‍ വിഷയത്തില്‍ ഇന്ത്യ മൗനം പാലിക്കുകയും നിയന്ത്രണ രേഖ കടന്നു കയറാനുള്ള ചൈനയുടെ ശ്രമത്തിനെതിരെ നടപടി യുദ്ധസജ്ജമായതോടെ നേപ്പാള്‍ സമാധാന ചര്‍ച്ചയ്‌ക്ക് തയ്യാറായി മുന്നോട്ട് വരികയായിരുന്നു. നേപ്പാളിന്റെ തീരുമാനം ശാശ്വതമാണ്, കാരണം ആ പ്രദേശങ്ങള്‍ നേപ്പാളിന്റേതാണ് അതില്‍ യാതൊരു അവ്യക്തതയുമില്ല. എന്നിരുന്നാലും ഏത് ഭാഗമാണ് നേപ്പാളുടേതെന്ന് തിരിച്ചറിയാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ ആവശ്യമാണ്. പാര്‍ലമെന്റ് ഒരിക്കല്‍ പാസാക്കുന്ന തീരുമാനം മാറ്റാന്‍ കഴിയില്ല. എന്നാല്‍ സംഭാഷണം പുനരാരംഭിക്കുന്നതില്‍ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: indiaനേപ്പാള്‍മാപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

പുതിയ വാര്‍ത്തകള്‍

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.