Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാധവമാനസം

സാരഥികളുടെ സന്ദേശം-15

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
May 29, 2020, 04:00 am IST
in Samskriti

അസമില്‍ ഭക്തിമുക്തിയുടെ സാന്ദ്രാനന്ദമായ പ്രചരണതപസ്യ പതിനഞ്ചാം ശതകത്തിലാണ് പൂര്‍വാധികം ശക്തിയാര്‍ജിച്ചത്. മഹാഗുരു ശങ്കരദേവന്റെ ദര്‍ശന സമീക്ഷയില്‍ മാധവദേവയെന്ന മഹോപാസകന്റെ അക്ഷീണമായ സപര്യ ഇതിന് ഊര്‍ജം പകരുകയായിരുന്നു. വിഷ്ണുഭക്തിയുടെ ആന്ദോളനങ്ങള്‍ സാമൂഹ്യ നവോത്ഥാനത്തിന്റെ അന്തരീക്ഷത്തില്‍ അലയടിക്കുകയായി. 1492 ല്‍ ലവിംപൂരിലെ കൊച്ചു ഗ്രാമത്തിലാണ് മാധവദേവയുടെ ജനനം. ആത്മീയ പ്രചാരത്തിനും സാമൂഹ്യ സേവനത്തി

നും ‘കേവലീയ’ എന്ന നിത്യബ്രഹ്മചാരികളുടെ സംഘരൂപീകരണം മാധവദേവയെ ശ്രദ്ധേയനാക്കി. ഗുരുവായ ശങ്കരദേവന്റെ ‘സത്ര’ത്തിന്റെ സൂത്രധാരനായി പ്രവര്‍ത്തിച്ച മാധവദേവ ചര്യാനുഷ്ഠാനങ്ങളുടെ ഒരു ക്രിയാപദ്ധതി തന്നെ ആവിഷ്‌കരിക്കുകയായിരുന്നു. മനസ്സും ശരീരവും ബുദ്ധിയും ചേര്‍ന്ന് സാധനാനുഷ്ഠാനത്തിലൂടെയുള്ള  പുതിയൊരു ജീവിതക്രമമായിരുന്നു അത്. ഗുരുസമാധിക്കു ശേഷം സത്രത്തിന്റെ പരമാചാര്യപദവി വഹിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പലതും ചോദ്യം ചെയ്യപ്പെട്ട അവസരത്തിലാണ് ‘മഹാപുരുഷീയ പ്രസ്ഥാനം’ ക്ഷയിക്കാന്‍ തുടങ്ങിയത്.  

പുരാണസത്യങ്ങളുടെ വിചിന്തനങ്ങള്‍ക്ക് നവവ്യാഖ്യാനമേകുന്ന ‘ജന്മരഹസ്യം’ എന്ന മഹാദേവയുടെ ആദ്യകാവ്യം തന്നെ ഏറെ ചര്‍ച്ചാ വിധേയമായി. ‘കാന്തിമാല’, ‘രാമായണം ആദികാണ്ഡം’, ‘രാജസൂയം’, ‘ഭക്തിരത്‌നാമാവലി’യുടെ അസമീസ് തര്‍ജമ, കൃഷ്ണാലീലാവിഷ്‌കാരമായ ‘കോര്‍ധാര’, ‘ഭൂമിലുടുവ’ എന്നീ രചനകള്‍ മാധവദേവയുടെ ഉജ്വലമായ പ്രതിഭായത്‌നങ്ങളാണ്. പ്രകൃഷ്ടരചനയായ ‘നാമഘോഷ’ യെന്ന ‘ഹജാരി ഘോഷ’  യോഗാത്മക കാവ്യങ്ങള്‍ക്കിടയില്‍ സമുന്നദ പദവിയര്‍ഹിക്കുന്നു. സഹസ്രപദങ്ങളുടെ സാരസംഗ്രഹമായ കൃതി അതീതങ്ങളുടെ അമേയാനുഭൂതിയാണ് വിടര്‍ത്തുന്നത്. ബാര്‍പേട്ട്, ഗുണകുച്ചി, സുന്ദരിദിയ എന്നീ പ്രദേശങ്ങളിലെ സത്രങ്ങളില്‍ മാറി മാറി ജീവിച്ചു വന്ന മാധവദേവ രാജാരഘുദേവന്റെ അനിഷ്ടത്തിന് പാത്രമായി. തുടര്‍ന്ന് ശത്രുക്കള്‍ ഗുരുവിനെ പ്രതിരോധിക്കുകയായിരുന്നു. ഒടുക്കം രാജാ ലക്ഷ്മീനാരായണ കൂച്ച്ബീഹാറിലേക്ക് മാധവദേവയെ സ്വാഗതം ചെയ്തു. അവിടെ ദേവു ദുവാര്‍ ഗ്രാമത്തിലെ സ്വന്തം സത്രത്തിലാണ് ഗുരു ശിഷ്ട ജീവിതം നയിച്ചത്. രാജാവും കുടുംബവും വൈഷ്ണവമതം സ്വീകരിച്ചതോടെ ഗുരുവിന് പിന്നില്‍ അനുയായികളും ആരാധകരും അണിനിരന്നു. വൈഷ്ണവനവോത്ഥാനത്തിന്റെ നല്ല നാളുകളില്‍ മാധവദേവ നല്‍കിയ നേതൃത്വവും പ്രദര്‍ശിപ്പിച്ച ആത്മീയ സംസ്‌കൃതിയും തുടര്‍ന്നുള്ള നവോത്ഥാന ദശയുടെ കര്‍മരംഗത്ത് മാതൃകയായി.  

സ്ത്രീശക്തിയെ ആത്മീയശക്തിയാക്കി പരിവര്‍ത്തനം ചെയ്യാനുള്ള മാധവദേവയുടെ ആഹ്വാനം വനിതാ ശാക്തീകരണത്തിന് വഴിയൊരുക്കി. ശങ്കരദേവയുടെ പൗത്രിയും കവിയുമായ കനകലത സത്രത്തിന്റെ പ്രഥമാചാര്യയായാണ് പ്രവര്‍ത്തിച്ചത്. വ്യക്തി വികാസവും സമൂഹത്തിന്റെ അഭ്യുന്നതിയും വൈഷ്ണവസാരസന്ദേശത്തിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു ഗുരു. മാധവദേവ ഉണര്‍ത്തിയെടുത്ത മനുഷ്യപുനഃസൃഷ്ടിയും മാനവസേവയും നവോത്ഥാനത്തിന്റെ ബീജമന്ത്രമായി നവയുഗം മാറോടണയ്‌ക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.