Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വണ്ടിപ്പെരിയാറിലെ തോട് നവീകരണത്തില്‍ തടസമായി സ്വകാര്യ വ്യക്തിയുടെ സെപ്റ്റിക് ടാങ്കുകള്‍

വണ്ടിപ്പെരിയാര്‍ ജില്ലാ ബാങ്ക് ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയില്‍ നിന്ന് മുഴുവന്‍ കക്കൂസ് മാലിന്യങ്ങള്‍ ചെല്ലുന്നത് ഈ സെപ്റ്റിക് ടാങ്കിലേക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 10:45 am IST
inIdukki
കൈത്തോട്ടിലേക്ക് ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്ക്‌

കൈത്തോട്ടിലേക്ക് ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്ക്‌

പീരുമേട്: വണ്ടിപ്പെരിയാറിലെ തോട് നവീകരണത്തില്‍ തടസമായി സ്വകാര്യ വ്യക്തി നിര്‍മ്മിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്കുകള്‍. പെരിയാര്‍ നദിയിലേക്ക് ചെല്ലുന്ന പ്രധാന കൈത്തോടിനകത്ത് നിര്‍മ്മിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്കുകള്‍ ആണ് പ്രശ്‌നമാകുന്നത്.  

വണ്ടിപ്പെരിയാര്‍ ജില്ലാ ബാങ്ക് ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയില്‍ നിന്ന് മുഴുവന്‍ കക്കൂസ് മാലിന്യങ്ങള്‍ ചെല്ലുന്നത് ഈ സെപ്റ്റിക് ടാങ്കിലേക്കാണ്. ഈ കെട്ടിടത്തിന്റെ ഉടമക്ക് പുറകില്‍ സ്ഥലം ഉണ്ടായിട്ടുപോലും തോട്ടിലേക്ക് അനധികൃതമായി ഇറക്കി മൂന്ന് സെപ്റ്റിക് ടാങ്കുകള്‍ ആണ് പണിതിരിക്കുന്നത്. 

ഇതില്‍ രണ്ടെണ്ണം പൂര്‍ണമായും നിറഞ്ഞു. മൂന്നാമത്തേതില്‍ നിന്നും മലിന ജലം തോട്ടിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധം ദുര്‍ഗന്ധം വമിക്കുകയും ഇതുമൂലം പണികള്‍ നിര്‍ത്തേണ്ട അവസ്ഥയുമാണ്.  

ഇത്തരത്തില്‍ വീടുകളിലെ മാലിന്യങ്ങളും അറവ് ശാലകളില്‍ നിന്നുള്ള മാലിന്യങ്ങളും അടക്കം എല്ലാം കൈത്തോട്ടില്‍ ആണ് ഒഴുക്കിവിടുന്നത്. അധികൃതരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനമാണിതിന് കാരണം. ചായക്കടകളിലേയും അറവുശാലകളിലേയും മാലിന്യങ്ങള്‍ ഈ തോട്ടിലാണ് നിക്ഷേപിക്കുന്നത്. പല സ്ഥാപനങ്ങളും ലൈസന്‍സ് പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.  

താട് വൃത്തിയാക്കാന്‍ ആരംഭിച്ചതോടെ അനധികൃത കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും പൊളിച്ചു മാറ്റുന്ന നടപടിയിലേക്ക് ആണ് ഗ്രാമപഞ്ചായത്ത് നീങ്ങുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മഴക്കാലത്ത് വെള്ളം കയറി ഇവിടെ ഗതാഗതം തടസപെടുന്നത് നിത്യസംഭവമാണ്. ഇതിന് പരിഹാരമായി കഴിഞ്ഞ വര്‍ഷം റോഡ് ഉയരം കൂട്ടി പണിതിട്ടും വെള്ളം കയറിയിരുന്നു. തോടിന്റെ വീതി കുറഞ്ഞതാണ് കാരണം. പല വിടുകളുടെയും ഒരു ഭാഗം തോട്ടിലാണ്. മുഖം നോക്കാതെയുള്ള നടപടി മാത്രമേ പരിഹാരമുള്ളെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.

Tags: buildingപീരുമേട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.