Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലോക്ഡൗണില്‍ ഇളവ്; ജില്ലയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി, യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ്

തൊടുപുഴയില്‍ നിന്ന് 11 ബസുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തി. കട്ടപ്പന-11, കുമളി -7, മൂലമറ്റം -5, മൂന്നാര്‍ -4 എന്നിങ്ങനെയാണ് മറ്റു ഡിപ്പോകളില്‍ നിന്നും നടത്തിയ സര്‍വീസുകളുടെ എണ്ണം. യാത്രക്കാര്‍ കുറവായതിനാലാണ് പരിമിതമായ സര്‍വീസുകള്‍ നടത്തിയതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 21, 2020, 10:47 am IST
in Idukki
ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ഇടുക്കി: കൊറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ ഇടുക്കി ജില്ലയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇന്നലെ പരിമിതമായ സര്‍വീസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ജില്ലയില്‍ നടത്തിയത്. ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നുമായി കെഎസ്ആര്‍ടിസി 40 സര്‍വീസുകള്‍ നടത്തി. രാവിലെയും വൈകിട്ടുമായിരുന്നു സര്‍വീസുകള്‍ കൂടുതലായും നടത്തിയത്.  

തൊടുപുഴയില്‍ നിന്ന് 11 ബസുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തി. കട്ടപ്പന-11, കുമളി -7, മൂലമറ്റം -5, മൂന്നാര്‍ -4 എന്നിങ്ങനെയാണ് മറ്റു ഡിപ്പോകളില്‍ നിന്നും നടത്തിയ സര്‍വീസുകളുടെ എണ്ണം. യാത്രക്കാര്‍ കുറവായതിനാലാണ് പരിമിതമായ സര്‍വീസുകള്‍ നടത്തിയതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. ഓര്‍ഡിനറി ബസുകളാണ് നിരത്തിലിറക്കിയത്. 48 സീറ്റുകളുള്ള ബസില്‍ പകുതി യാത്രക്കാരെ കയറ്റിയാണ് സര്‍വീസുകള്‍ നടത്തിയത്. 50 ശതമാനം നിരക്ക് വര്‍ധനയും യാത്രക്കാരില്‍ നിന്ന് ഈടാക്കി.

തൊടുപുഴയില്‍ നിന്നും ഇന്ന് 13 സര്‍വീസുകളും മൂലമറ്റത്ത് നിന്നും ആറു സര്‍വീസുകളും നടത്തും. മൂലമറ്റം ഡിപ്പോപ്പോയില്‍ നിന്ന് രാവിലെ 6.50, 7.00, 7.10, 7.20, 7.40, 8.10 എന്നീ സമയങ്ങളില്‍ മൂലമറ്റത്ത് നിന്നും തൊടുപുഴക്ക് സര്‍വീസ് നടത്തും.  

എന്നാല്‍ 20-ല്‍ താഴെ സ്വകാര്യ ബസുകള്‍ മാത്രമാണ് ഇന്നലെ ജില്ലയിലെ വിവിധ മേഖലകളില്‍ ഓടിയത്. ഷട്ടില്‍ സര്‍വീസ് ബസുകളാണ് നിരത്തിലിറങ്ങിയത്. ബസുകളില്‍ യാത്രക്കാര്‍ പൊതുവെ കുറവായിരുന്നെന്ന് ബസുടമകള്‍ പറഞ്ഞു. ഇന്ന് മുതല്‍ കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം.  

തൊടുപുഴയില്‍ നിന്ന് ഗ്രാമീണ മേഖലകളിലേക്കായിരുന്നു കൂടുതല്‍ സര്‍വീസുകളും. വണ്ണപ്പുറം, ചീനിക്കുഴി, പൂമാല, ഞാറക്കാട്, ആനക്കയം എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ ഉണ്ടായിരുന്നു. തൊടുപുഴയില്‍ നിന്നും കൂടുതല്‍ യാത്രക്കാരുള്ള കട്ടപ്പന റൂട്ടില്‍ രാവിലെയും വൈകുന്നേരങ്ങളിലും തിരക്കനുഭവപ്പെട്ടു.  

കട്ടപ്പനയ്‌ക്ക് ഇന്നലെ നാല് സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തിയത്. ഇതിന് പുറമെ മൂന്നാര്‍, പൂമാല, ഉപ്പുകുന്ന്- ചെറുതോണി, വണ്ണപ്പുറം- ചെറുതോണി, മൂലമറ്റം തുടങ്ങിയ റൂട്ടുകളിലും സര്‍വീസ് ഉണ്ടായിരുന്നു. എന്നാല്‍ തൊടുപുഴ- അടിമാലി റോഡ് എറണാകുളം ജില്ല വഴി കടന്ന് പോകുന്നതിനാല്‍ അടിമാലിയ്‌ക്ക് ബസ് ഓടിക്കാനായില്ല. അതേ സമയം കെഎസ്ആര്‍ടിസി ബസുകള്‍ ഇതേ റൂട്ടില്‍ ഓടി തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ ഇക്കാര്യത്തില്‍ സമീപിച്ചിട്ടില്ലെന്നും കെഎസ്ആര്‍ടിസിക്ക് പ്രത്യേക അനുമതി നല്‍കിയതായും ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.  

Tags: കെഎസ്ആര്‍ടിസിbusidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

Kerala

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ചത് തന്റെ ഭാര്യ അല്ല: വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി വസീഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Kerala

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; ഉടക്കിട്ട് സ്വകാര്യ ബസ് ഉടമകള്‍

പുതിയ വാര്‍ത്തകള്‍

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.