Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വലയില്‍ കടുവ കുടുങ്ങിയില്ല; കാടുകയറിയെന്ന് വനംവകുപ്പ്, തെരച്ചില്‍ നിര്‍ത്തിയതോടെ മലയോര വാസികള്‍ ഭീതിയില്‍

തേക്കടിയിൽ നിന്നെത്തിയ ടൈഗർ മോണിറ്ററിങ് സെൽ ഏതാനും മണിക്കൂർ ശ്രമം നടത്തിയെങ്കിലും കടുവയെ കണ്ടെത്താതെ മടങ്ങി. കടുവയെ കുടുക്കുന്നതിനായി സ്ഥാപിച്ച കൂടുകളും നീക്കിയിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിച്ച കുങ്കിയാനകളെയും കഴിഞ്ഞ ദിവസം തിരിച്ചു കൊണ്ടുപോയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 10:41 am IST
in Pathanamthitta

വടശേരിക്കര: നാട്ടിൽ മനുഷ്യർക്കും വളർത്തു മൃഗങ്ങങ്ങൾക്കും ഭീഷണിയായ നരഭോജി കടുവയെ തേടിയുള്ള വനം വകുപ്പിന്റെ തെരച്ചിൽ മന്ദഗതിയിലാക്കിയതോടെ മലയോര വാസികൾ ഒന്നടങ്കം കടുത്ത ആശങ്കയിലാണ്. കുടിവെള്ളം ശേഖരിക്കാൻ പോലും ജനങ്ങൾ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുകയാണ്. 10 ദിവസമായി 88 ച:കി:മീ: പ്രദേശത്ത് തെരച്ചിൽ നടത്തിയെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. 130 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കടുവ തിരിച്ചു കാട്ടിൽ കയറിയെന്ന നിഗമനത്തിലാണ് വനം വകുപ്പ് തെരച്ചിൽ പൂർണമായും അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസം വരെ വയനാട്ടിൽ നിന്നെത്തിയ ടൈഗർ റെസ്‌ക്യു ടീം ആണ് തെരച്ചിലിന് നേതൃത്വം നൽകിയത്.  ഇവർ കടുവകളെ വിരട്ടി ഓടിക്കുന്നതിലും, സാന്നിധ്യം കണ്ടെത്തുന്നതിലും പ്രത്യേകം വൈദഗ്ധ്യം  നേടിയവരായിരുന്നു.  ഒന്നടങ്കം തെരച്ചിൽ നിർത്തി തിങ്കളാഴ്ച തന്നെ അവരും മടങ്ങിയിരുന്നു.  ഇന്നലെ തേക്കടിയിൽ നിന്നെത്തിയ ടൈഗർ മോണിറ്ററിങ് സെൽ ഏതാനും മണിക്കൂർ ശ്രമം നടത്തിയെങ്കിലും കടുവയെ കണ്ടെത്താതെ മടങ്ങി. കടുവയെ കുടുക്കുന്നതിനായി സ്ഥാപിച്ച കൂടുകളും നീക്കിയിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിച്ച കുങ്കിയാനകളെയും കഴിഞ്ഞ ദിവസം തിരിച്ചു കൊണ്ടുപോയിരുന്നു.

അൻപതോളം സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.  ക്യാമറകളിൽ പതിയുന്ന ദൃശ്യം എല്ലാ ദിവസവും രാവിലെ പരിശോധിക്കുന്നുണ്ട്.  ഇതുവരെ കടുവയുടെ ദൃശ്യങ്ങളൊന്നും ക്യാമറകളിൽ പതിഞ്ഞിട്ടില്ല.  ഇതാണ് കടുവ തിരിച്ചു കാട് കയറിയിരിക്കാമെന്ന ധാരണയിലെത്താൻ കാരണം. എന്നാൽ വനമേഖല പ്രദേശത്തു താമസിക്കുന്ന നാട്ടുകാരെല്ലാം ഭീതിയിലാണ്.  മേടപ്പാറയിൽ ഒരാളുടെ ജീവനെടുക്കുകയും നിരവധി വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത കടുവയെ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കാൻ വനം വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ലാത്തത് വലിയ പരാതികൾക്കിടയാക്കിയിരിക്കുകയാണ്.

ഒരു നാട് മുഴുവൻ രാണ്ടാഴ്ചയോളമായി ഭീതിയുടെ നിഴലിലായിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് വേണ്ട ശ്രദ്ധ വിഷയത്തിൽ പതിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരു പ്രതികരണവും ജില്ലാ ഭരണകൂടമോ, ബന്ധപ്പെട്ട വകുപ്പ് മേധാവികളോ നടത്തിയിട്ടില്ല. ഒരു പ്രാവശ്യം വനം മന്ത്രി ഒരു സന്ദർശനം നടത്തിയതൊഴിച്ചാൽ സർക്കാർ അതീവ അലംഭാവമാണ് വിഷയത്തിൽ പ്രകടിപ്പിക്കുന്നത്.

Tags: forpathanamthittaTiger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

യുവതിപ്രവേശം; നിലപാട് തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയെന്ന് എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ നേതൃത്വം

Kerala

വിലക്ക് ലംഘിച്ച് മത്സരിക്കാന്‍ വീണ; കുരുതി കൊടുക്കാന്‍ സിപിഎം, സ്വര്‍ണക്കൊള്ള കേസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.