Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ചെറുകിട വ്യവസായം: വിനിയോഗിക്കാന്‍ കേരളത്തിനാകുമോ?

കേരളത്തിന് ഘനവ്യവസായങ്ങള്‍ പറ്റില്ല; ഭൂമി ലഭ്യത, ഊര്‍ജപ്രശ്‌നം, അടിസ്ഥാന സൗകര്യക്കുറവ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നിവ പ്രശ്‌നമാണ്. പക്ഷേ, സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) കേരളത്തിലെ സാധ്യത അനന്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 03:00 am IST
inMain Article

കൊറോണാ ലോക്ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്‌ക്ക് അവതരിപ്പിച്ച പ്രവര്‍ത്തന പാക്കേജ് കേരളത്തിനിത് മികച്ച അവസരം, പക്ഷേ, വിനിയോഗിക്കുമോ എന്നതാണ് വിഷയം.  

കേരളത്തിന് ഘനവ്യവസായങ്ങള്‍ പറ്റില്ല; ഭൂമി ലഭ്യത, ഊര്‍ജപ്രശ്‌നം, അടിസ്ഥാന സൗകര്യക്കുറവ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നിവ പ്രശ്‌നമാണ്. പക്ഷേ, സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) കേരളത്തിലെ സാധ്യത അനന്തമാണ്. എന്നാല്‍, കേരളത്തിന് എംഎസ്എംഇ നയമില്ല. സംസ്ഥാനത്ത് എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും പിറന്നിട്ട് 64 വര്‍ഷം കഴിഞ്ഞിട്ടും, അയല്‍ സംസ്ഥാനങ്ങളുള്‍പ്പെടെ പുതിയ സംസ്ഥാനങ്ങള്‍വരെ നയം രൂപീകരിച്ചിട്ടും കേരളത്തിന് അങ്ങനെയൊരു നയമില്ല. അതായത് സംസ്ഥാനത്തെ 80 ശതമാനം വരുന്ന വ്യവസായ സംരംഭകരുടെ കാര്യത്തില്‍ സര്‍ക്കാരുകളുടെ ഇക്കാലംവരെയുള്ള ശ്രദ്ധ അത്രയ്‌ക്കുണ്ട്. പക്ഷേ…

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിരൂപയുടെ പദ്ധതിയില്‍ എംഎസ്എംഇക്ക് മാത്രമായി നീക്കിവെച്ചിരിക്കുന്നത് മൂന്നുലക്ഷം കോടി രൂപയാണ്. റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ രാജ്യത്തെ ചെറുകിട വ്യവസായ മേഖലയ്‌ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ 1990 ല്‍ സ്ഥാപിച്ച സ്മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) രാജ്യത്തെമ്പാടുമായി 30 വര്‍ഷത്തിനിടെ കൊടുത്ത വായ്‌പാ സഹായം 1,55,801 കോടി രൂപമാത്രമാണ്. കേന്ദ്ര സര്‍ക്കാരിനു വേണ്ടി ധനമന്ത്രി നി

ര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച മൂന്നു ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ വലുപ്പവും വ്യാപ്തിയും ഗൗരവവും ആ നിലയില്‍ വേണം കാണാന്‍. അതായത് വലിയൊരു പ്രാദേശിക-ഗ്രാമീണ വിപ്ലവത്തിന്റെ തുടക്കമാണിത്. അറിയേണ്ടത് കേരളം ഈ അവസരം ശരിയായി വിനിയോഗിക്കുമോ എന്നാണ്.  ‘എന്തിന് ഈ പദ്ധതി, ആകെയുള്ള 130 കോടി ജനങ്ങള്‍ക്ക് ഓരോ കോടി രൂപകൊടുത്താല്‍ പോരേ, എന്തിന് 20 ലക്ഷം കോടി രൂപ. ഇത് കണക്കുകൊണ്ടുള്ള കളിമാത്രമല്ലേ’ എന്നു ചോദിക്കാന്‍ സംസ്ഥാനത്ത് ചിലരെ സാമ്പത്തിക ശാസ്ത്രം പഠിപ്പിച്ചവരില്‍ സംസ്ഥാനത്തെ ധനമന്ത്രിയെപ്പോലുള്ളവരുമുണ്ട്.  

എന്നാല്‍, പ്രളയം പോലെ വലിയ പ്രതിസന്ധികള്‍ മൂലമോ മറ്റോ ഇടയ്‌ക്ക് തളര്‍ന്ന വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ പോലെ പുതുതായി തുടങ്ങാനിരിക്കുന്ന സംരംഭങ്ങള്‍ക്കും സഹായം കിട്ടുന്നതാണ് കേന്ദ്ര പദ്ധതി. ഇതിനെല്ലാം വ്യക്തികള്‍ക്ക് നേരിട്ട് കിട്ടുന്ന സാമ്പത്തിക സഹായങ്ങള്‍ക്കു പുറമേ സംസ്ഥാനത്തിനുംസഹായം ലഭ്യമാക്കുന്ന ‘ ഫണ്ട് ഓഫ് ഫണ്ട്‌സിന്റെ’   പ്രഖ്യാപനവും സേവന മേഖലയും നിര്‍മാണമേഖലയും തമ്മില്‍ ഭേദമില്ലാതാക്കു ന്ന ‘ടേണോവര്‍-നിക്ഷേപങ്ങളുടെ യോജിപ്പിക്കലും’ വലിയ നയംമാറ്റമാണ്.  അതനുസരിച്ച് സംസ്ഥ ാന സര്‍ക്കാര്‍ നയവും നിലപാടും എടുക്കേണ്ടതുണ്ട്.  

ആഗോള ടെന്‍ഡറുകള്‍ക്കുള്ള നിയന്ത്രണം, ഇന്ത്യന്‍ പണം വിദേശരാജ്യങ്ങളിലെ വമ്പന്‍ കമ്പനികള്‍ കൈക്കലാക്കുന്നത് തടയുന്നു. സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് നിക്ഷേപ പരിധി 20 ലക്ഷമായിരുന്നത് ഒരു കോടിയും ഇടത്തരം വ്യവസായങ്ങളുടെ ഒരുകോടി പരിധി 10 കോടിയാക്കുകയും ചെയ്തതുവഴി ഇവിടത്തെ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്‌ട്ര നിലവാരത്തിലെത്താന്‍ അവസരമൊരുങ്ങുകയാണ്. ഇത് ഒരു ‘ക്വാണ്ടം ജംപാ’ണ്.

തമിഴ്‌നാടുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ചെറുകിട വ്യവസായ രംഗത്ത് വ്യക്തമായ പദ്ധതിയും ലക്ഷ്യവും നയവുമുണ്ട്. കേരളത്തില്‍ അതില്ലാത്തത് വലിയ അവസര നഷ്ടമാകും. ഇന്ന മേഖലയെന്നില്ല, എല്ലാ രംഗത്തും കേരളത്തിന് ഇത് അവസരമാണ്. കാരണം, ചെറുകിട വ്യവസായ രംഗത്ത് നമുക്ക് പാരമ്പര്യമുണ്ട്, സൗകര്യങ്ങളുണ്ട്, സാങ്കേതിക വിദ്യയുണ്ട്, മനുഷ്യശേഷിയുണ്ട്. ആധുനിക ഐടി സംവിധാനങ്ങളില്‍ സാങ്കേതികവിദ്യ വശമുള്ള യുവജനങ്ങളുണ്ട്. പക്ഷേ, എന്തുകൊണ്ട് നാം ഈ മേഖലയെ ശ്രദ്ധിക്കുന്നില്ല; ഇനി അതിജീവിക്കാന്‍ ഈ അവസരം വിനിയോഗിച്ചാല്‍ മതി.  

സംസ്ഥാന സ്ഥാപനങ്ങള്‍  നിലപാടു മാറ്റണം

1. കേരളത്തിന് എംഎസ്എംഇ നയം കൊണ്ടുവരണം. മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം ഉണ്ട്.  

2. ചെറുകിട വ്യവസായ ഫണ്ട് സ്വരൂപി

ക്കണം. അത് ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ കെഎഫ്‌സിയേയും വ്യവസായ വകുപ്പിനു കീഴിയുള്ള കെഎസ്‌ഐഡിസിയേയും ശക്തിപ്പെടുത്തണം. കെഎഫ്‌സി ലോണുകള്‍ 80 ശതമാനവും പോകുന്നത് റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍, ക്വാറി വ്യവസായങ്ങള്‍ക്കാണ്. അതിനല്ല, കെഎഫ്‌സി രൂപംകൊടുത്തത്. ചെറുകിട വ്യവസായത്തെ സംരക്ഷിക്കാനാണ് കെഎസ്‌ഐഡിസിയുടെയും കെഎഫ്‌സിയുടെയും അടിസ്ഥാന ഉദ്ദേശ്യം. ഇപ്പോള്‍ നടക്കുന്ന സമ്പ്രദായം മാറണം.  

3. പ്രധാനമന്ത്രി പറഞ്ഞ ലോക്കലിനും

വോക്കലിനും പുറമേ ഫോക്കല്‍ കൂടിയാകണം. വ്യക്തമായ ലക്ഷ്യം വേണം. അതിന്ന് സംസ്ഥാനത്തില്ല. അധികാരം വികേന്ദ്രീകരിച്ച് പഞ്ചായത്ത് തലത്തില്‍ വ്യവസായ ഹബ്ബുകള്‍ തുടങ്ങണം. അവ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രാദേശിക സമിതികള്‍ വേണം. അവയ്‌ക്ക് അധികാരം കൊടുക്കണം. വസ്തു ലഭ്യതയും വിപണന സാധ്യതയും സംബന്ധിച്ച പ്രാദേശിക സാധ്യതയറിഞ്ഞ് സമിതികള്‍ വേണം സംരംഭങ്ങള്‍ നിശ്ചയിക്കാന്‍.  

4. സംസ്ഥാന തലത്തില്‍ ഇവയെ നിരീക്ഷിക്കാനും സഹായിക്കാനും കേന്ദ്രം തുറക്കണം. പ്രത്യേക ശൃംഖലയായി താഴേത്തട്ടില്‍വരെ പ്രവര്‍ത്തിക്കണം.

5. സംരംഭങ്ങള്‍ക്ക് നിലവില്‍ അമ്പതോളം അനുമതികള്‍ നേടണം. അവ ഏകജാലക സംവിധാനത്തില്‍ വാങ്ങിക്കൊടുക്കുന്നത് ഈ സമിതിയാകണം.  

6. ഇതൊരു സ്ഥിരം സംവിധാനമാക്കാന്‍ ഹൈസ്‌കൂള്‍തലം മുതല്‍ ഇത്തരം പ്രാദേശിക സംരംഭങ്ങള്‍ക്കുള്ള സാധ്യതയും സാങ്കേതികതയും സംവിധാനവും സംബന്ധിച്ച അറിവുകള്‍ നല്‍കണം; പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.  

കെ.എം. നായര്‍

കെഎഫ്‌സി മുന്‍ എംഡി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.