Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ചൈനീസ് പട്ടാളത്തിന്റെ നിയന്ത്രണരേഖ പലതാണ്, നിരീക്ഷണ സേനകള്‍ ഒരേ മേഖലയില്‍ എത്തുമ്പോഴാണ് പ്രശ്‌നം; സൈന്യത്തിന് പരിഹരിക്കാവുന്ന കാര്യമാണിതെന്ന് നരവനെ

ഇരു സംഭവങ്ങളും തമ്മില്‍ ഒരു ബന്ധവും ഇല്ല. നേരത്തേ നടത്തിയ പദ്ധതി പ്രകാരം അരങ്ങേറിയവയല്ല ഇതെന്നും കരസേനാമേധാവി. ഇവയെല്ലാം സൈന്യത്തിന് തീര്‍ക്കാവുന്ന സംഭവങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2020, 11:19 am IST
in Defence

ന്യൂദല്‍ഹി : ഇന്ത്യയും ചൈനയും തമ്മില്‍ രൂക്ഷമായ പ്രശ്‌നങ്ങളൊന്നുമില്ല. സൈന്യത്തിന് കൈകാര്യം ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. കിഴക്കന്‍ ലഡാക്കിലും സിക്കിമിലും കഴിഞ്ഞ ദിവസം ചൈനീസ് സൈന്യവുമായുണ്ടായ പ്രശ്‌നങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

ഇരു സംഭവങ്ങളും തമ്മില്‍ ഒരു ബന്ധവും ഇല്ല. നേരത്തേ നടത്തിയ പദ്ധതി പ്രകാരം അരങ്ങേറിയവയല്ല ഇതെന്നും കരസേനാമേധാവി. ഇവയെല്ലാം സൈന്യത്തിന് തീര്‍ക്കാവുന്ന സംഭവങ്ങളാണ്. അതിര്‍ത്തിയിലെ പ്രശ്നങ്ങളെ അത്രകണ്ട് ഭീതിയോടെ നോക്കേണ്ടതില്ല. വടക്ക് കിഴക്കന്‍ മേഖലകളില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുള്ളതാണ്. പുതുതായി ഉരുണ്ടു കൂടിയതല്ല. ചൈനയുടെ തന്ത്രങ്ങള്‍ തുറന്നുകാട്ടപ്പെട്ടു എന്നു കരുതിയാല്‍ മതി. 

വര്‍ഷത്തില്‍ പത്ത് തവണയെങ്കിലും അതിര്‍ത്തിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ടെന്നും നരവനെ അറിയിച്ചു. ഇത്തരത്തിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അവിടെയുള്ള സൈന്യത്തിന് പ്രത്യേക ചട്ടങ്ങളും നിലനില്‍ക്കുന്നുണ്ട്. ലഡാക് നാകുല, സിക്കിം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അവിടെയുള്ള കമാന്‍ഡര്‍ ലെവലിലുള്ളവര്‍ ചേര്‍ന്ന് പരിഹരിച്ചിട്ടുണ്ട്.  

അതിര്‍ത്തി മേഖലകളില്‍ രണ്ടു തരം സമീപനങ്ങളുണ്ട്. നിയന്ത്രണ രേഖകളില്‍ സ്വീകരിക്കുന്ന നയമല്ല മറ്റിടങ്ങളില്‍ സ്വീകരിക്കുക. നിയന്ത്രണ രേഖ എവിടെവരെയാണോ നമ്മുടെ സൈനികര്‍ അവിടെ വരെ നിരീക്ഷണം നടത്തും. എന്നാല്‍ ചൈനയുടെ പട്ടാളത്തിന് ഇന്നും നിയന്ത്രണ രേഖ പലതാണ്. ഒരേ മേഖലയില്‍ നിരീക്ഷണ സേനകള്‍ തമ്മില്‍ തമ്മില്‍ എത്തുമ്പോഴാണ് സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്. അത് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നരവനെ വ്യക്തമാക്കി.

അതേസമയം പ്രദേശത്തെ വികസനത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ദീര്‍ഘകാല പദ്ധതിയാണ് അവിടെ ഇപ്പോള്‍ നടന്നുവരുന്നത്. റോഡുകളും പാലങ്ങളും നിര്‍മിച്ച് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വരികയാണ്.

Tags: indian armychinaഅതിര്‍ത്തിനരവനെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

പുതിയ വാര്‍ത്തകള്‍

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.