Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണക്കാലത്തും ഇന്ത്യയെ ആക്രമിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം; ആഗോള ഭീഷണി ഉയര്‍ത്തുന്ന രാജ്യമെന്ന് തെളിയിക്കുന്നു; തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി

കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നതിനിടയിലും അതിര്‍ത്തിയില്‍ ഭീകരരെ എത്തിച്ച് നുഴഞ്ഞുകയറ്റം നടത്തി ഇന്ത്യയെ ആക്രമിക്കാനാണ് പാക്കിസ്ഥാന്‍ താല്‍പര്യപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 08:39 pm IST
in India

ന്യൂദല്‍ഹി: കൊറോണക്കാലത്തും ഇന്ത്യയെ ആക്രമിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നും ആഗോള ഭീഷണി ഉയര്‍ത്തുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് വീണ്ടും തെളിയിക്കുകയാണെന്നും കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണ് നരവനെ ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്.  

സങ്കുചിത മനോഭാവവും നിയന്ത്രിത അജന്‍ഡയുമായി ഭീകരരെ ജമ്മു കശ്മീരിലേക്ക് പാക്കിസ്ഥാന്‍ അയയ്‌ക്കുകയാണ്. ഭീകരവാദത്തെ പിന്തുണയ്‌ക്കുകയും അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കിയ കരസേനാ മേധാവി കശ്മീരിന്റെ സുഹൃത്താണെന്നു പറയുന്ന പാക്കിസ്ഥാന്‍ കശ്മീരികളെ കൊന്നൊടുക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നതിനിടയിലും അതിര്‍ത്തിയില്‍ ഭീകരരെ എത്തിച്ച് നുഴഞ്ഞുകയറ്റം നടത്തി ഇന്ത്യയെ ആക്രമിക്കാനാണ് പാക്കിസ്ഥാന്‍ താല്‍പര്യപ്പെടുന്നത്. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന നടപടി പാക്കിസ്ഥാന്‍ നിര്‍ത്തുന്നതുവരെ ഇന്ത്യ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കും.  

സൈന്യത്തിലും കൊറോണ പടര്‍ന്നുപിടിക്കുന്നുണ്ട്. പാക്ക് സര്‍ക്കാര്‍ അവിടുത്തെ ആളുകള്‍ക്ക് കുറഞ്ഞ വിലയേ നല്‍കുന്നുള്ളൂ. അവശ്യ വസ്തുക്കളിലും മെഡിക്കല്‍ ഉപകരണങ്ങളിലും വലിയ കുറവ് പാക്കിസ്ഥാനില്‍ അനുഭവപ്പെടുന്നുണ്ട്. സാര്‍ക് വിഡിയോ കോണ്‍ഫറന്‍സില്‍പ്പോലും പാക്കിസ്ഥാന്റെ ഈ സങ്കുചിത മനോഭാവം കടന്നുകയറിയിരുന്നു. സ്വന്തം പൗരന്മാരെ മഹാമാരിയില്‍നിന്നു രക്ഷിക്കാന്‍ വഴി കണ്ടെത്തുന്നതിനു പകരം കശ്മീരിലില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് പാക്കിസ്ഥാന്‍ പറഞ്ഞത്.

അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെ തീവ്രത പാക്കിസ്ഥാന്‍ കൂട്ടിയിട്ടുണ്ട്. നിയന്ത്രണരേഖയ്‌ക്കു സമീപം താമസിക്കുന്ന സാധാരണക്കാരെയാണ് പാക്ക് സൈന്യം ലക്ഷ്യമിടുന്നത്. ഭീകരരുടെ പട്ടികയില്‍നിന്ന് പാക്കിസ്ഥാന്‍ പലരുടെയും പേരു മാറ്റിയത്, അവര്‍ ഭീകരരരെ രാജ്യത്തിന്റെ നയമായി കാണുന്നതിന്റെ തെളിവാണെന്നും നരവനെ ചൂണ്ടിക്കാട്ടി.

വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലെ ചഞ്ച്മുള്ള ഗ്രാമത്തില്‍ ഭീകരര്‍ വീടിനുള്ളില്‍ ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ സൈന്യം ഇറങ്ങിയിരുന്നു. ഈ പോരാട്ടത്തില്‍ കേണല്‍ അടക്കം 5 പേര്‍ വീരമൃത്യു വരിച്ചു. പാക്ക് സ്വദേശിയായ ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ 2 ഭീകരരെയും വധിച്ചിട്ടുണ്ട്. ഹന്ദ്വാരയില്‍ ജീവന്‍ വെടിഞ്ഞ 5 സൈനികരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്നും നരവനെ കൂട്ടിച്ചേര്‍ത്തു.

Tags: indiaarmyindian armyattackനരവനെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.