Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റേഷന്‍ കേരളത്തില്‍ അട്ടിമറിക്കാന്‍ ശ്രമം; സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കെപി പ്രകാശ്ബാബു

റേഷന്‍ കടകളിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ ലഭിക്കുന്നതിന് ഇന്നലെ വരെ ഇല്ലാത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത് കേന്ദ്രറേഷന്‍ വിതരണം അട്ടിമറിക്കാനുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പരിശ്രമത്തിന്റെ ഭാഗമാണെന്ന് അദേഹം ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 04:28 pm IST
in BJP

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റേഷന്‍ അട്ടിമറിക്കാന്‍ ശ്രമനടക്കുന്നുവെന്ന് ബിജെപി സെക്രട്ടറി അഡ്വ. കെപി പ്രകാശ്ബാബു. സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ വരെ റേഷന്‍ നല്‍കിയത് റേഷന്‍കാര്‍ഡ് നമ്പര്‍ മാത്രം രേഖപ്പെടുത്തിയിട്ടാണ്.  റേഷന്‍ കടകളിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ ലഭിക്കുന്നതിന് ഇന്നലെ വരെ ഇല്ലാത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത് കേന്ദ്രറേഷന്‍ വിതരണം അട്ടിമറിക്കാനുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പരിശ്രമത്തിന്റെ ഭാഗമാണെന്ന് അദേഹം ആരോപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഇതു വരെ  റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്തത് മാനുവല്‍ സംവിധാനം വഴിയായിരുന്നു. എന്നാല്‍ നാളെ മുതല്‍ വിതരണം ചെയ്യുന്ന കേന്ദ്ര സൗജന്യ അരി വാങ്ങുന്നതിന്, ഗൃഹനാഥ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ കൊണ്ടുപോയി, കടക്കാരന്‍ ഒടിപി പരിശോധിച്ച് മാത്രമേ റേഷന്‍ നല്‍കൂ എന്ന നിബന്ധന വച്ചിരിക്കയാണ്.ഇതു കോവിഡ് ദുരിതകാലത്ത് കഷ്ടതയനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.  

രജിസ്റ്റര്‍ ചെയ്ത മൊബൈലുള്ളയാള്‍ ഒരു പക്ഷെ മറ്റെവിടെയെങ്കിലും ആയിരിക്കുകയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് രജിസ്റ്റര്‍ ചെയ്ത നമ്പര്‍ നിലവിലില്ലാതിരിക്കുകയോ ചെയ്യാമെന്നിരിക്കെ ഇത് അരി നിഷേധിക്കുന്നതിനുള്ള കാരണമായി റേഷന്‍ ഉടമ കണക്കാക്കുകയും കേന്ദ്രത്തിനെതിരെ പ്രചരണം നടത്താനുമാണ്. മൂന്ന് മാസമാണ് കേന്ദ്രം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്ക് സൗജന്യ റേഷന്‍ അരി ഒരു വ്യക്തിക്ക് 5 കിലോ എന്ന രീതിയില്‍ നല്‍കുന്നത്.  

അടിയന്തിരമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഇറക്കിയ ഉത്തരവ് പിന്‍വലിച്ച് പാവങ്ങള്‍ക്ക് അരി ലഭിക്കുന്നതിന് പഴയ മാന്വല്‍ രീതിതന്നെ തുടരണം. ഇന്നലെ വരെ കൊടുത്ത മാന്വല്‍ രീതിയില്‍ നിന്ന് പൊടുന്നനെ മൊബൈല്‍ ഒടിപി സംവിധാനത്തിലേക്ക് മാറ്റിയതിന് പിന്നില്‍ കേന്ദ്രം നല്‍കുന്ന അരി വിതരണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ്. അഴിമതി തടയാനാണ് ഇത് ചെയ്തതെങ്കില്‍ കഴിഞ്ഞ ഒരു മാസക്കാലത്തെ അരി വിതരണത്തില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.  

Tags: bjpഫെയ്സ്ബുക്ക്Prakash Babu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

News

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.