Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഇവര്‍ക്ക് അതിഥികളേറെ; കുരുവി മുതല്‍ പരുന്തു വരെ…

ഇപ്പോള്‍ പക്ഷികളുടെ ശബ്ദം കേട്ടാണ് ഉണരുന്നത് അവരുടെ ഇടങ്ങള്‍ കൈയടക്കി മനുഷ്യന്‍ സ്ഥാപിച്ച അവകാശം അവര്‍ തിരിച്ചു പിടിക്കുകയാണെന്ന് തോന്നുന്നു....''

ആര്‍. പ്രദീപ്byആര്‍. പ്രദീപ്
Apr 10, 2020, 01:29 pm IST
inMollywood

ലോക്ഡൗണ്‍ കാലത്ത് വീട്ടിലേക്കെത്തുന്ന അതിഥികളെ കണ്ട് അദ്ഭുതപ്പെടുകയാണ് ചലച്ചിത്ര നിര്‍മാതാവും നടനുമായ ജി. സുരേഷ്‌കുമാറും ഭാര്യ ചലച്ചിത്ര നടി മേനകയും. ഇവരെല്ലാം ഇത്രയും കാലം എവിടെപോയി ഒളിച്ചിരുന്നു എന്നതാണദ്ഭുതം. തിരുവനന്തപുരം നഗരത്തില്‍ തൈക്കാട്ടെ ഫഌറ്റിലാണ് ഇരുവരും. മകള്‍ കീര്‍ത്തി സുരേഷ് ചെന്നൈയിലാണ്. ലോക്ഡൗണ്‍ ആയതിനായില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാനായില്ല.  

അടുത്ത കാലത്തെങ്ങും ഇത്രയും കാലം വീട്ടിലിരുന്നിട്ടില്ല സുരേഷ് കുമാര്‍. വാഹനങ്ങളുടെ ഇരമ്പലില്ല. പൊടിപടലങ്ങളില്ല. നഗര ഹൃദയമാണെങ്കിലും ശുദ്ധവായു ശ്വസിക്കാനാകുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണം എല്ലാ ദിവസവും കഴിക്കാനാകുന്നു എന്നതാണ് പ്രധാനം. തുണിയലക്കല്‍ മുതല്‍ വീട് വൃത്തിയാക്കല്‍ വരെ ഭാര്യയും ഭര്‍ത്താവും കൂടി ചെയ്തു തീര്‍ക്കുന്നു.  

”ഭാര്യ പാചകം ചെയ്യും. ചപ്പാത്തി പരത്താനും മറ്റും ഞാനും സഹായിക്കും.  കുട്ടിക്കാലത്തിനു ശേഷം വീട്ടിലെ ഭക്ഷണത്തിന്റെ രുചി അടുപ്പിച്ച് കുറേ ദിവസം അറിയുന്നത് ഇപ്പോഴാണ്.”സുരേഷ് കുമാര്‍ പറയുന്നു.

”കുട്ടിക്കാലത്ത് ഈ നഗരത്തില്‍ നിറയെ പക്ഷികളുണ്ടായിരുന്നു. മരങ്ങള്‍ ധാരാളം തണല്‍വിരിച്ച് നിന്നു. അവിടെയെല്ലാം പക്ഷികള്‍ ചേക്കേറി. നഗരം കൂടുതല്‍ ആധുനികമായപ്പോള്‍ മരങ്ങളില്ലാതായി. പക്ഷികളെല്ലാം എവിടെയോ പോയി. അവര്‍ക്ക് സഞ്ചരിക്കാനും വിശ്രമിക്കാനും സ്ഥലമില്ലാതായി. പൂമ്പാറ്റകളെ പോലും കാണാനില്ല. ആ കാലം തിരികെ വന്നിരിക്കുന്നു. ഇപ്പോള്‍ പക്ഷികളുടെ ശബ്ദം കേട്ടാണ് ഉണരുന്നത്. മേനക ദിവസവും ഫഌറ്റിന്റെ തുറന്ന സ്ഥലത്ത് പക്ഷികള്‍ക്കായി വെള്ളവും ആഹാരവും ഒരുക്കിവെക്കും. ഇതു കഴിക്കാനായി നിരവധി പക്ഷികളാണ് വരുന്നത്. പ്രാവുകളും കാക്കകളും കുരുവിയും മൈനയുമെല്ലാം വരും. കഴിഞ്ഞ ദിവസം വലിയൊരു പരുന്ത് വെള്ളം കുടിക്കാനെത്തി. ഞങ്ങളെ കണ്ടിട്ടും അത് പോയില്ല. വെള്ളമെല്ലാം കുടിച്ച് കുറേ നേരമിരുന്നതിനു ശേഷമാണ് പറന്നകന്നത്. ഇപ്പോള്‍ സ്ഥിരമായി അവരൊക്കെ വരുന്നു. അവരുടെ ഇടങ്ങള്‍ കൈയടക്കി മനുഷ്യന്‍ സ്ഥാപിച്ച അവകാശം അവര്‍ തിരിച്ചു പിടിക്കുകയാണെന്ന് തോന്നുന്നു….”

ഇപ്പോള്‍ നഗരത്തില്‍ മാലിന്യമില്ല. ആരും മാലിന്യമെടുക്കാനും വരുന്നില്ല. ഹോട്ടലുകള്‍ പൂട്ടിയതോടെ പൊതു നിരത്തില്‍ മാലിന്യം തള്ളുന്നതും കുറഞ്ഞു. അത്യാവശ്യത്തിന് മാത്രം ഭക്ഷണം വീട്ടില്‍ പാചകം ചെയ്തു കഴിക്കുമ്പോള്‍ മാലിന്യം എവിടെ നിന്നുണ്ടാകാന്‍ എന്നാണ് സുരേഷ്‌കുമാറിന്റെ ചോദ്യം.  

ലോക്ഡൗണിന്റെ സങ്കടങ്ങളും ഏറെയാണ്. നിത്യവരുമാനക്കാരായ ലക്ഷക്കണക്കിനാളുകളുടെ ജീവിതമാണ് വഴിമുട്ടിയത്. സിനിമയിലെ പ്രതിസന്ധി അതിരൂക്ഷമാണ്. സിനിമാ വ്യവസായത്തിലാകും ഏറ്റവും ഒടുവില്‍ ലോക്ഡൗണ്‍ അവസാനിക്കുന്നത്. എല്ലാം ശരിയായ രീതിയിലായാലേ തിയറ്ററുകള്‍ തുറക്കാനാകൂ. ഷൂട്ടിങ്ങുകള്‍ തുടങ്ങാന്‍ തന്നെ ജൂണ്‍ എങ്കിലും ആകും. ഷൂട്ടിങ്ങിനുള്ള ഉപകരണങ്ങള്‍ പലതും ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നുമൊക്കെയാണ് എത്തേണ്ടത്. പ്രതിസന്ധിമാറാതെ ഒന്നും നടക്കില്ല.

”കലാകാരന്മാരെല്ലാം പ്രതിസന്ധിയിലാണ്. സാംസ്‌കാരിക ക്ഷേമനിധിയില്‍ പണമുണ്ട്. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയായാലും ആ പണമെടുത്ത് അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.” സുരേഷ് കുമാര്‍ ആവശ്യപ്പെടുന്നു.  

Tags: Malayalamമേനക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് 13 വര്‍ഷം…മലയാളത്തിന് ഔദ്യോഗികഗാനമില്ല…ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന് മലയാളവാക്കില്ല……

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.