Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്തയുടെ മധുരപൂരം

സാരഥികളുടെ സന്ദേശം-6

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Apr 3, 2020, 04:15 am IST
in Samskriti

ഭാരതീയ തത്വചിന്തയുടെ ഗിരിശൃംഗമാണ് അദ്വൈതവേദാന്തം.  ശ്രീശങ്കരന്‍ ഇളക്കി വച്ചുറപ്പിച്ച അദ്വൈതപ്രതിഷ്ഠ അനശ്വരമാണ്. ദ്വൈതവേദാന്തത്തിന്റെ പ്രവാചക ഹൃദയങ്ങളും കാലാന്തരങ്ങളില്‍ ചിന്താപഥത്തില്‍ നക്ഷത്രവെളിച്ചം കൊളുത്തി. കര്‍ണാടകയിലെ ബൊല്ലഗ്രാമത്തില്‍  പിറവികൊണ്ട മാധ്വാചാര്യന്‍ പതിമൂന്നാം നൂറ്റാണ്ടിനെ ദ്വൈതചിന്തയുടെ പ്രകാശത്തിലെത്തിക്കുകയായിരുന്നു. വീട്ടില്‍ വിളിച്ചത് വസുദേവന്‍ എന്നാണ്. ഗുരുകുലത്തില്‍ ചേരും മുമ്പുതന്നെ സദ്‌സംഗങ്ങളില്‍ നിന്ന് ആത്മീയ സംസ്‌കാരമാര്‍ജിച്ചിരുന്നു. പതിനൊന്നാം വയസ്സില്‍ ഉഡുപ്പിയില്‍ അച്യുത പ്രജ്ഞര്‍ എന്ന യോഗിയെ ഗുരുവായി സ്വീകരിച്ചു, ‘പൂര്‍ണപ്രജ്ഞന്‍’  എന്ന സംന്യാസി നാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങി.  

ശാസ്ത്രവാദത്തിലും തര്‍ക്കശാസ്ത്രത്തിലും പല പണ്ഡിതന്മാരെയും പിന്നിലാക്കിയുള്ള ധൈഷണിക ജീവിതം പിന്നീട് വേദാന്ത പ്രചരണത്തിനായി സ്വയം സമര്‍പ്പിക്കുകയായിരുന്നു. ഇങ്ങനെ ആനന്ദതീര്‍ഥനായി മാറിയപ്പോള്‍ സ്വീകരിച്ച വൈദികദീക്ഷാനാമമാണ് ‘വാസുദേവന്‍ മധ്വന്‍’. ചിന്തയുടെ മധുര വചസ്സില്‍ ഗുരു മാധ്വാചാര്യനായി. കേരളപര്യടനത്തിടയില്‍ അദ്വൈതാചാര്യനായ ത്രിവിക്രമ പണ്ഡിതനെയും വിദ്യാശങ്കരസ്വാമികളെയുമാണ് മാധ്വാചാര്യര്‍ സംവാദത്തില്‍ ജയിച്ചത്. ഇത്തരം വിജയഗാഥകളുടെ കഥ ‘ശ്രീമധ്വ വിജയത്തില്‍’  രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ ഭാരതപര്യടനം ശ്രീപത്മനാഭം, കന്യാകുമാരി, രാമേശ്വരം, ശ്രീരംഗം തുടങ്ങിയ തീര്‍ഥപഥങ്ങളിലൂടെയായിരുന്നു.

ഋഗ്ഭാഷ്യം, ഭഗവദ്ഗീതാ ഭാഷ്യം, ഭാഗവത താത്പര്യം, തിഥി നിര്‍ണയം, തുടങ്ങിയ മാധ്വഗ്രന്ഥങ്ങളില്‍ സനാതനധര്‍മത്തിന്റെ വിശ്വാദര്‍ശങ്ങള്‍ പ്രകടമാകുന്നു. പ്രഭാഷണ സമാഹാരമായ ‘കര്‍മനിര്‍ണയ’വും ‘കൃഷ്ണാമൃത മഹാര്‍ണവ’വും വേദവിത്തായ മാധ്വാചാര്യന്റെ വചനപ്രഘോണമാണ്. കന്നടഭാഷയില്‍ രചിച്ച കീര്‍ത്തനങ്ങള്‍ മാധ്വാചാര്യനിലെ വാഗ്ഗേയകാരനെ അടയാളപ്പെടുത്തുന്നു.  

പുരന്ദരദാസന്‍, കനകദാസന്‍, വിജയദാസന്‍ തുടങ്ങിയവരാണ് സംഗീതപരമ്പരയിലെ വിശ്രുതശിഷ്യന്മാര്‍. അധിനിവേശമതങ്ങളുടെ കടുംപിടുത്തത്തില്‍ നിന്ന് വൈദികമതത്തെ  പുനരുജ്ജീവിപ്പിച്ച മാധ്വഗുരു സ്ഥാപിച്ച എട്ടുമഠങ്ങളും ഇന്നും വൈദികവേദിയുടെ അഗ്നിജ്വാല പടര്‍ത്തുന്നു. മലപ്പുടവ മണ്ഡേശ്വരത്ത് ബലരാമവിഗ്രഹവും ഉഡുപ്പിയില്‍ ശ്രീകൃഷ്ണവിഗ്രഹവും പ്രതിഷ്ഠിച്ചത് ആചാര്യനാണ്.  

അന്ധവിശ്വാസങ്ങളെയും അനാചരങ്ങളെയും എതിര്‍ത്ത് പുതിയൊരു സമൂഹസംവിധാനം ക്രമപ്പെടുത്തുകയായിരുന്നു മാധ്വാചാര്യന്റെ പരമലക്ഷ്യം. അറിവിന്റെ മാമരങ്ങളായ ശോഭനഭട്ടന്‍, പദ്മതീര്‍ഥര്‍, വിശ്വപതി തീര്‍ഥര്‍, രഘുവര്യതീര്‍ഥര്‍ എന്നിവര്‍ ഗുരുവിന്റെ ശിഷ്യപ്രമുഖരാണ്. ഒരു കാലഘട്ടത്തെ മുഴുക്കെ ധൈഷണികവും ചിന്താപരവുമായ കര്‍മയോഗത്താല്‍ മാധ്വാചാര്യന്‍ ചൈതന്യധന്യമാക്കി. ദ്വൈതദര്‍ശനത്തിന്റെ പ്രായോഗിക സരണി എന്നും പ്രസാദാത്മകമായ ആശയസമുച്ചയത്താല്‍ പ്രചോദിതമാണ്. പ്രായോഗിക വേദാന്തത്തിന്റെ നിത്യസപ്ര്‍ശമായി ഗുരു ചരിത്രത്തില്‍ അടയാളപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.