Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘രാമേട്ടന്‍ പൊള്ളിച്ചപ്പോള്‍ ‘ ചികിത്സിക്കാന്‍ ഡോ. ജലീല്‍

പിണറായി വിജയന്‍, തോമസ് ഐസക് എന്നിവര്‍ ഒരു ചിത്രത്തിലേക്ക് നോക്കിനില്‍ക്കുന്നതും രാമേട്ടന്‍ വിശദീകരണം നല്‍കുന്നതുമായിരുന്നു പോക്കറ്റ് കാര്‍ട്ടൂണില്‍ പരാമര്‍ശിച്ചിരുന്നത്. അതിനെക്കുറിച്ച് മന്ത്രി ജലീലില്‍ ഇന്നലെ (മാര്‍ച്ച് 26) ദേശാഭിമാനിയില്‍ എഴുതിയ മിഡില്‍പീസില്‍ വേദനയും രോഷവും വഴിഞ്ഞൊഴുകുന്നുണ്ട്. 'കാര്‍ട്ടൂണിലൊളിപ്പിച്ച ഇരട്ടത്താപ്പ്' എന്നാണ് തലക്കെട്ട്

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Mar 27, 2020, 01:24 pm IST
inKerala

കോഴിക്കോട്:  ‘രാമേട്ടന്‍ പൊള്ളിച്ചപ്പോള്‍’ മന്ത്രി തന്നെ നേരിട്ടിറങ്ങി ചികിത്സ തുടങ്ങി. ഡോക്ടറേറ്റില്‍ ഡോക്ടറുള്ളതിനാല്‍ തനിക്കതിന് അര്‍ഹതയുണ്ടെന്ന തരത്തിലാണ് നേരിട്ട് ഇറങ്ങിയത്. പക്ഷേ, അത് പത്രം വഴിയാണെന്നു മാത്രം. ചൊവ്വാഴ്ച (മാര്‍ച്ച് 24) ജമാഅത്തെ ഇസ്ലാമി പത്രം പ്രസിദ്ധീകരിച്ച ഒന്നാം പേജിലെ പോക്കറ്റ് കാര്‍ട്ടൂണാണ് ഡോ.കെ.ടി. ജലീലിനെ പൊള്ളിച്ചത്. ഇറ്റലിയിലെ കൊറോണാ ഭീഷണി നേരിടാനായി ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങിയ ഡോക്ടര്‍മാരുടെ ഒരുസംഘം അവിടെയെത്തിയത് പരാമര്‍ശിച്ചു കൊണ്ടായിരുന്നു കാര്‍ട്ടൂണിലെ പരാമര്‍ശം.

പിണറായി വിജയന്‍, തോമസ് ഐസക് എന്നിവര്‍ ഒരു ചിത്രത്തിലേക്ക് നോക്കിനില്‍ക്കുന്നതും രാമേട്ടന്‍ വിശദീകരണം നല്‍കുന്നതുമായിരുന്നു പോക്കറ്റ് കാര്‍ട്ടൂണില്‍ പരാമര്‍ശിച്ചിരുന്നത്. അതിനെക്കുറിച്ച് മന്ത്രി ജലീലില്‍ ഇന്നലെ (മാര്‍ച്ച് 26) ദേശാഭിമാനിയില്‍ എഴുതിയ മിഡില്‍പീസില്‍ വേദനയും രോഷവും വഴിഞ്ഞൊഴുകുന്നുണ്ട്. ‘കാര്‍ട്ടൂണിലൊളിപ്പിച്ച ഇരട്ടത്താപ്പ്’ എന്നാണ് തലക്കെട്ട്.

‘കാര്‍ട്ടൂണ്‍കൊണ്ട് ഉദ്ദേശിച്ചത്, സംഘികള്‍ക്ക്, അവര്‍ക്കറിയാവുന്ന ഭാഷയില്‍ ചെഗുവേരയെ രാമേട്ടന്‍ പരിചയപ്പെടുത്തിക്കെടുക്കുകയാണെന്നാണ് വേണുവിന്റെ ഭാഷ്യം. പിണറായിയുടെയും തോമസ് ഐസക്കിന്റെയും രൂപഭാവങ്ങള്‍ക്കു പകരം കെ. സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ഛായയുള്ളവരോടായിരുന്നു രാമേട്ടന്‍ വിവാദ അഭിപ്രായം പറഞ്ഞിരുന്നതെങ്കില്‍ കാര്‍ട്ടൂണിസ്റ്റിന്റെ വിശദീകരണം ജനങ്ങള്‍ക്ക് ബോധിക്കുമായിരുന്നു” എന്ന് ജലീല്‍ എഴുതുന്നു. ചെഗുവെരയെപറ്റി പരാമര്‍ശിച്ചപ്പോള്‍ വല്ലാതെ വേദനിച്ച ജലീല്‍ ഒരു കേന്ദ്രമന്ത്രിക്കെതിരെ അധിക്ഷേപം  ചൊരിഞ്ഞപ്പോള്‍ അതിനെ കൈകൊട്ടി പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഇത്രയും നിരീക്ഷണബുദ്ധിയും വൈകാരിക വിക്ഷുബ്ധതയും പ്രകടിപ്പിക്കുന്ന മന്ത്രി എന്തേ അഞ്ചാറു ദിവസം മുമ്പ് കേന്ദ്ര മന്ത്രി വി. മുരളീധരനെ അടച്ചാക്ഷേപിച്ചുകൊണ്ട് ‘ദേശാഭിമാനി’യില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ വന്നത് കണ്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ പുലര്‍ത്തേണ്ട മര്യാദയും കരുതലും ഒരു സാമൂഹികപ്രവര്‍ത്തകന്‍ സ്വജീവിതത്തില്‍ പു

ലര്‍ത്തിയതിനെ മ്ലേച്ഛഭാഷയിലല്ലേ ‘ദേശാഭിമാനി’ യുടെ ‘ഹെഡ്മാഷ് ‘വിശേഷിപ്പിച്ചത്. മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പോയപ്പോള്‍ ‘ചാണകവും ഗോമൂത്രവും കഴിക്കാന്‍ നേരമായി’ എന്ന കമന്റിലൂടെ അപമാനിക്കുകയായിരുന്നു. കൊറോണയേക്കാള്‍ ഭീകരമായ വൈറസുകള്‍ എങ്ങനെയാണ് അക്ഷരങ്ങളിലൂടെ പടരുന്നതെന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമായിരുന്നു ദേശാഭിമാനിയുടെ അപമാനകരമായ പോക്കറ്റ് കാര്‍ട്ടൂണ്‍. അതിനെതിരെ മൃദുലമായ ഒരു ശാസന പോലും നടത്താത്തവരുടെ സംഘത്തില്‍ പെട്ട ഡോ. ജലീല്‍ ഇപ്പോള്‍ ‘രാമേട്ട’നെതിരെ ഉറഞ്ഞുതുള്ളുന്നത് പരിഹാസ്യമല്ലെങ്കില്‍ മറ്റെന്ത്? കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു പറയുന്നത് വെറുതെയല്ലല്ലോ.

‘എഴുത്തുകാരനേക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് കാര്‍ട്ടൂണിസ്റ്റുകളാണെന്ന തിരിച്ചറിവാണ് ഇതു നല്‍കുന്നത് ‘ എന്ന് ചൂണ്ടിക്കാട്ടി കുറിപ്പ് അവസാനിപ്പിക്കുന്ന ജലീലിനും വൈതാളികര്‍ക്കും  ഇത് തങ്ങള്‍ക്കും ബാധകമാണെന്ന പ്രാഥമിക തിരിച്ചറിവാണ് ഉണ്ടാവേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.