Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘രാമേട്ടന്‍ പൊള്ളിച്ചപ്പോള്‍ ‘ ചികിത്സിക്കാന്‍ ഡോ. ജലീല്‍

പിണറായി വിജയന്‍, തോമസ് ഐസക് എന്നിവര്‍ ഒരു ചിത്രത്തിലേക്ക് നോക്കിനില്‍ക്കുന്നതും രാമേട്ടന്‍ വിശദീകരണം നല്‍കുന്നതുമായിരുന്നു പോക്കറ്റ് കാര്‍ട്ടൂണില്‍ പരാമര്‍ശിച്ചിരുന്നത്. അതിനെക്കുറിച്ച് മന്ത്രി ജലീലില്‍ ഇന്നലെ (മാര്‍ച്ച് 26) ദേശാഭിമാനിയില്‍ എഴുതിയ മിഡില്‍പീസില്‍ വേദനയും രോഷവും വഴിഞ്ഞൊഴുകുന്നുണ്ട്. 'കാര്‍ട്ടൂണിലൊളിപ്പിച്ച ഇരട്ടത്താപ്പ്' എന്നാണ് തലക്കെട്ട്

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Mar 27, 2020, 01:24 pm IST
in Kerala

കോഴിക്കോട്:  ‘രാമേട്ടന്‍ പൊള്ളിച്ചപ്പോള്‍’ മന്ത്രി തന്നെ നേരിട്ടിറങ്ങി ചികിത്സ തുടങ്ങി. ഡോക്ടറേറ്റില്‍ ഡോക്ടറുള്ളതിനാല്‍ തനിക്കതിന് അര്‍ഹതയുണ്ടെന്ന തരത്തിലാണ് നേരിട്ട് ഇറങ്ങിയത്. പക്ഷേ, അത് പത്രം വഴിയാണെന്നു മാത്രം. ചൊവ്വാഴ്ച (മാര്‍ച്ച് 24) ജമാഅത്തെ ഇസ്ലാമി പത്രം പ്രസിദ്ധീകരിച്ച ഒന്നാം പേജിലെ പോക്കറ്റ് കാര്‍ട്ടൂണാണ് ഡോ.കെ.ടി. ജലീലിനെ പൊള്ളിച്ചത്. ഇറ്റലിയിലെ കൊറോണാ ഭീഷണി നേരിടാനായി ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങിയ ഡോക്ടര്‍മാരുടെ ഒരുസംഘം അവിടെയെത്തിയത് പരാമര്‍ശിച്ചു കൊണ്ടായിരുന്നു കാര്‍ട്ടൂണിലെ പരാമര്‍ശം.

പിണറായി വിജയന്‍, തോമസ് ഐസക് എന്നിവര്‍ ഒരു ചിത്രത്തിലേക്ക് നോക്കിനില്‍ക്കുന്നതും രാമേട്ടന്‍ വിശദീകരണം നല്‍കുന്നതുമായിരുന്നു പോക്കറ്റ് കാര്‍ട്ടൂണില്‍ പരാമര്‍ശിച്ചിരുന്നത്. അതിനെക്കുറിച്ച് മന്ത്രി ജലീലില്‍ ഇന്നലെ (മാര്‍ച്ച് 26) ദേശാഭിമാനിയില്‍ എഴുതിയ മിഡില്‍പീസില്‍ വേദനയും രോഷവും വഴിഞ്ഞൊഴുകുന്നുണ്ട്. ‘കാര്‍ട്ടൂണിലൊളിപ്പിച്ച ഇരട്ടത്താപ്പ്’ എന്നാണ് തലക്കെട്ട്.

‘കാര്‍ട്ടൂണ്‍കൊണ്ട് ഉദ്ദേശിച്ചത്, സംഘികള്‍ക്ക്, അവര്‍ക്കറിയാവുന്ന ഭാഷയില്‍ ചെഗുവേരയെ രാമേട്ടന്‍ പരിചയപ്പെടുത്തിക്കെടുക്കുകയാണെന്നാണ് വേണുവിന്റെ ഭാഷ്യം. പിണറായിയുടെയും തോമസ് ഐസക്കിന്റെയും രൂപഭാവങ്ങള്‍ക്കു പകരം കെ. സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ഛായയുള്ളവരോടായിരുന്നു രാമേട്ടന്‍ വിവാദ അഭിപ്രായം പറഞ്ഞിരുന്നതെങ്കില്‍ കാര്‍ട്ടൂണിസ്റ്റിന്റെ വിശദീകരണം ജനങ്ങള്‍ക്ക് ബോധിക്കുമായിരുന്നു” എന്ന് ജലീല്‍ എഴുതുന്നു. ചെഗുവെരയെപറ്റി പരാമര്‍ശിച്ചപ്പോള്‍ വല്ലാതെ വേദനിച്ച ജലീല്‍ ഒരു കേന്ദ്രമന്ത്രിക്കെതിരെ അധിക്ഷേപം  ചൊരിഞ്ഞപ്പോള്‍ അതിനെ കൈകൊട്ടി പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഇത്രയും നിരീക്ഷണബുദ്ധിയും വൈകാരിക വിക്ഷുബ്ധതയും പ്രകടിപ്പിക്കുന്ന മന്ത്രി എന്തേ അഞ്ചാറു ദിവസം മുമ്പ് കേന്ദ്ര മന്ത്രി വി. മുരളീധരനെ അടച്ചാക്ഷേപിച്ചുകൊണ്ട് ‘ദേശാഭിമാനി’യില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ വന്നത് കണ്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ പുലര്‍ത്തേണ്ട മര്യാദയും കരുതലും ഒരു സാമൂഹികപ്രവര്‍ത്തകന്‍ സ്വജീവിതത്തില്‍ പു

ലര്‍ത്തിയതിനെ മ്ലേച്ഛഭാഷയിലല്ലേ ‘ദേശാഭിമാനി’ യുടെ ‘ഹെഡ്മാഷ് ‘വിശേഷിപ്പിച്ചത്. മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പോയപ്പോള്‍ ‘ചാണകവും ഗോമൂത്രവും കഴിക്കാന്‍ നേരമായി’ എന്ന കമന്റിലൂടെ അപമാനിക്കുകയായിരുന്നു. കൊറോണയേക്കാള്‍ ഭീകരമായ വൈറസുകള്‍ എങ്ങനെയാണ് അക്ഷരങ്ങളിലൂടെ പടരുന്നതെന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമായിരുന്നു ദേശാഭിമാനിയുടെ അപമാനകരമായ പോക്കറ്റ് കാര്‍ട്ടൂണ്‍. അതിനെതിരെ മൃദുലമായ ഒരു ശാസന പോലും നടത്താത്തവരുടെ സംഘത്തില്‍ പെട്ട ഡോ. ജലീല്‍ ഇപ്പോള്‍ ‘രാമേട്ട’നെതിരെ ഉറഞ്ഞുതുള്ളുന്നത് പരിഹാസ്യമല്ലെങ്കില്‍ മറ്റെന്ത്? കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു പറയുന്നത് വെറുതെയല്ലല്ലോ.

‘എഴുത്തുകാരനേക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് കാര്‍ട്ടൂണിസ്റ്റുകളാണെന്ന തിരിച്ചറിവാണ് ഇതു നല്‍കുന്നത് ‘ എന്ന് ചൂണ്ടിക്കാട്ടി കുറിപ്പ് അവസാനിപ്പിക്കുന്ന ജലീലിനും വൈതാളികര്‍ക്കും  ഇത് തങ്ങള്‍ക്കും ബാധകമാണെന്ന പ്രാഥമിക തിരിച്ചറിവാണ് ഉണ്ടാവേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു
Kozhikode

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.