Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രണയമന്ദാരങ്ങള്‍

സാരഥികളുടെ സന്ദേശം 3

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Mar 23, 2020, 04:34 am IST
in Samskriti

മഹാത്മജിയുടെ ചുണ്ടില്‍ ആരാധ്യമായി മിന്നിയ ‘മീരാഭജനകള്‍’ സ്വാതന്ത്ര്യസമരരംഗത്തെ സാന്ദ്രമായി തഴുകി. എം. എസ്. സുബ്ബലക്ഷ്മിയും ലതാമങ്കേഷ്‌ക്കറും അനുരാധാ പൗദ്വാളും ഭജനകളുടെ സൗരഭം ആധുനിക ഭാരതത്തിലുടനീളം പരത്തുകയായിരുന്നു.  

മേവാറിലെ രജപുത്രരാജാവ് ദൂദാജിയുടെ പൗത്രിയായി 1500 (1547?) ലാണ്  മീരാബായി ജനിക്കുന്നത്. ശൈശവത്തില്‍ തന്നെ മീരയില്‍ കൃഷ്ണനാമം ഉറച്ചു. എവിടെയും എപ്പോഴും കളിക്കൂട്ടുകാരനായി ശ്രീകൃഷ്ണന്‍ കൂടെയുണ്ട്. കൃഷ്ണസ്‌നേഹവും ഭക്തിയും പ്രണയവുമായി മീര വളരുകയായിരുന്നു. ഭാഗവതവും പ്രഹ്‌ളാദ ചരിതവും ഹൃദിസ്ഥമാക്കിയ മീര സംഗീത നൃത്തചിത്രശില്‍പകലയില്‍ പ്രാവീണ്യം നേടി. സംസ്‌കൃതവും അവധും ഹിന്ദിയും മീര അനായാസമായി സ്വന്തമാക്കി. കര്‍മങ്ങളിലെല്ലാം കൃഷ്ണാവബോധം വന്നു നിറഞ്ഞു. സന്ത് രൈദാസ് ജിയായിരുന്നു മീര കണ്ടെത്തിയ ഗുരു. ധീരതയും താന്‍പോരിമയും ഊര്‍ജസ്വലമായ ജീവിത ചലനങ്ങളുമായി മീര ശ്രദ്ധേയായി. എന്നാല്‍ മീരയുടെ അതീതമായ കൃഷ്ണഭക്തിയില്‍ അച്ഛനമ്മമാര്‍ അസ്വസ്ഥരായിരുന്നു.  

ആത്മാവില്‍ കൃഷ്ണമന്ത്രവും മുരളീധര ഗീതവുമായി വളര്‍ന്ന മീരയെ മറ്റൊരു ചിന്തയും തേടിയെത്തിയില്ല. ചിറ്റോറിലെ റാണാ സംഗ്രാംസിങ്ങിന്റെ പുത്രന്‍ ഭോജ്‌രാജും മീരയും തമ്മില്‍ വിവാഹം നടന്നെങ്കിലും തുടര്‍ന്നുള്ള ജീവിതം ക്ലേശകരമായിരുന്നു. കൃഷ്ണ വിഗ്രഹവുമായി ഭര്‍തൃഗൃഹത്തിലെത്തിയ മീര കൃഷ്ണമയമായ ജീവിതം തന്നെ പിന്തുടര്‍ന്നു. ഹിന്ദുസ്ഥാനിയിലും രാജസ്ഥാനിയിലുമായി മീരയുടെ കൃഷ്ണഗീതകങ്ങള്‍ ഒഴുകി വരാന്‍ തുടങ്ങി. അലൗകികമായ കൃഷ്ണചൈതന്യത്തിന്റെ പ്രണയമന്ദാരങ്ങള്‍ മഹാവിഷ്‌ക്കാരങ്ങളായി നാടിന്റെ ഹൃദയത്തില്‍ മാറ്റൊലി കൊള്ളുകയായിരുന്നു.  

ഭക്തിലഹരിയില്‍ മീരയുടെ സ്വയം മറന്നുള്ള നടനവും ഗീതകവും ഭര്‍തൃസഹോദരനായ വിക്രമജിതന് സഹിക്കാനായില്ല. മീരയെ വധിക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതി വിജയിച്ചില്ല. ഒടുവില്‍ മീര കൊട്ടാരം ഉപേക്ഷിച്ച് പോകുകയായിരുന്നു. സന്യാസി സംഘങ്ങളോടൊപ്പം തീര്‍ഥാടനവും ഭജനയും സദ്‌സംഗവുമായി മീര സാമാന്യജനങ്ങളില്‍ കൃഷ്ണ ജീവനത്തിന്റെയും ഭക്തിപ്പൊരുളിന്റെയും വിശുദ്ധസംസ്‌കൃതി വാരിവിതറി. ആ യോഗിനിയെ സന്ദര്‍ശിച്ച് അക്ബര്‍ ചക്രവര്‍ത്തി ഉപഹാരം നല്‍കി ആദരിച്ച കഥ പ്രസിദ്ധമാണ്. തുളസീദാസും ജീവ ഗോസ്വാമിയും മീരയെ അറിഞ്ഞംഗീകരിച്ചിരുന്നു.  

അമ്പത്താറാം വയസ്സിലാണ് മീര യോഗേശ്വരനില്‍ വിലയം പ്രാപിക്കുന്നത്. മീരയുടെ ഐതിഹാസികമായ കഥയും ഈശ്വരീയമായ അനുഭൂതി പ്രഹര്‍ഷവും അനിര്‍വചനീയമായ ആത്മവൈഭവത്തിന്റെ അലൗകികതയും ഭാരതീയാന്തരീക്ഷത്തില്‍ ഇന്നും അസുലഭാനുഭൂതിയായി പ്രവഹിക്കുന്നു.  

‘കൃഷ്‌ണോഹം!!’ (കൃഷ്ണനാകുന്നു ഞാന്‍) എന്ന തിരിച്ചറിവില്‍ ശുദ്ധബോധത്തിന്റെ പാഠമാണ് മീരാചരിതം രാഷ്‌ട്രത്തിന് നല്‍കിയത്. രാധാകൃഷ്ണബിംബം പോലെ മീരാകൃഷ്ണ ബിംബവും ജനതയുടെ വിമല ജീവനവായുവില്‍ വിലയിക്കുന്നു. ആത്മചേതനയുടെ ലിംഗാതീതമായ പ്രതീകമാണ് മീര. അതീത പ്രേമത്തില്‍ പ്രകൃതിപുരുഷദ്വന്ദ്വങ്ങള്‍ അസ്തമിക്കുന്നു. ശാന്തിയുടെ യമുനാ പുളിനങ്ങളില്‍ മീരാകൃഷ്ണന്‍ നിത്യചന്ദ്രികയാവുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.